വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഏലീയാവ്‌ സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നു
    വീക്ഷാഗോപുരം—1998 | ജനുവരി 1
    • ബാലിന്റെ പ്രവാചകന്മാർ “തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുററും . . . തുള്ളിച്ചാടിക്കൊണ്ടിരുന്നു.” രാവിലെമുതൽ ഉച്ചവരെ അവർ വിളിച്ചപേക്ഷിച്ചു: “ബാലേ, ഉത്തരമരുളേണമേ.” എന്നാൽ ബാൽ വിളികേട്ടില്ല. (1 രാജാക്കന്മാർ 18:26) അപ്പോൾ ഏലീയാവ്‌ അവരെ കളിയാക്കാൻ തുടങ്ങി: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ.” (1 രാജാക്കന്മാർ 18:27) ബാലിന്റെ പ്രവാചകന്മാർ വാൾകൊണ്ടും കുന്തംകൊണ്ടും സ്വയം കുത്തിമുറിവേൽപ്പിക്കാനും തുടങ്ങി—തങ്ങളുടെ ദൈവങ്ങളുടെ സഹതാപം പിടിച്ചുപറ്റുന്നതിനു പുറജാതീയർ പലപ്പോഴും ചെയ്‌തിരുന്ന ഒരാചാരമായിരുന്നു അത്‌.b—1 രാജാക്കന്മാർ 18:28.

  • ഏലീയാവ്‌ സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നു
    വീക്ഷാഗോപുരം—1998 | ജനുവരി 1
    • b സ്വയം മുറിവേൽപ്പിക്കുന്നതിനു നരബലി ആചാരവുമായി ബന്ധമുണ്ടെന്നു ചിലർ അഭിപ്രായപ്പെടുന്നു. രണ്ടു പ്രവൃത്തികളുടെയും സൂചന ശരീരപീഡനത്തിലൂടെയോ രക്തച്ചൊരിച്ചിലിലൂടെയോ ഒരു ദേവന്റെ പ്രീതി സമ്പാദിക്കാനാകുമെന്നായിരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക