-
ഏലീയാവ് സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നുവീക്ഷാഗോപുരം—1998 | ജനുവരി 1
-
-
ബാലിന്റെ പ്രവാചകന്മാർ “തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുററും . . . തുള്ളിച്ചാടിക്കൊണ്ടിരുന്നു.” രാവിലെമുതൽ ഉച്ചവരെ അവർ വിളിച്ചപേക്ഷിച്ചു: “ബാലേ, ഉത്തരമരുളേണമേ.” എന്നാൽ ബാൽ വിളികേട്ടില്ല. (1 രാജാക്കന്മാർ 18:26) അപ്പോൾ ഏലീയാവ് അവരെ കളിയാക്കാൻ തുടങ്ങി: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ.” (1 രാജാക്കന്മാർ 18:27) ബാലിന്റെ പ്രവാചകന്മാർ വാൾകൊണ്ടും കുന്തംകൊണ്ടും സ്വയം കുത്തിമുറിവേൽപ്പിക്കാനും തുടങ്ങി—തങ്ങളുടെ ദൈവങ്ങളുടെ സഹതാപം പിടിച്ചുപറ്റുന്നതിനു പുറജാതീയർ പലപ്പോഴും ചെയ്തിരുന്ന ഒരാചാരമായിരുന്നു അത്.b—1 രാജാക്കന്മാർ 18:28.
-
-
ഏലീയാവ് സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നുവീക്ഷാഗോപുരം—1998 | ജനുവരി 1
-
-
b സ്വയം മുറിവേൽപ്പിക്കുന്നതിനു നരബലി ആചാരവുമായി ബന്ധമുണ്ടെന്നു ചിലർ അഭിപ്രായപ്പെടുന്നു. രണ്ടു പ്രവൃത്തികളുടെയും സൂചന ശരീരപീഡനത്തിലൂടെയോ രക്തച്ചൊരിച്ചിലിലൂടെയോ ഒരു ദേവന്റെ പ്രീതി സമ്പാദിക്കാനാകുമെന്നായിരുന്നു.
-