1 ദിനവൃത്താന്തം 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ആണ് തങ്ങളുടെ നഗരങ്ങളിലെ അവകാശത്തിലേക്ക് ആദ്യം മടങ്ങിവന്നത്. 1 ദിനവൃത്താന്തം 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ; എസ്ര 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ എസ്ര 2:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 കാവൽക്കാരുടെ+ വംശജർ: ശല്ലൂം, ആതേർ, തൽമോൻ,+ അക്കൂബ്,+ ഹതീത, ശോബായി എന്നിവരുടെ വംശജർ ആകെ 139. നെഹമ്യ 12:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 മത്ഥന്യ,+ ബക്ബുക്കിയ, ഓബദ്യ, മെശുല്ലാം, തൽമോൻ, അക്കൂബ്+ എന്നിവർ കവാടത്തിന്റെ കാവൽക്കാരായിരുന്നു.+ അവർ കവാടങ്ങൾക്കടുത്തുള്ള സംഭരണമുറികൾക്കു കാവൽ നിന്നു.
2 ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ആണ് തങ്ങളുടെ നഗരങ്ങളിലെ അവകാശത്തിലേക്ക് ആദ്യം മടങ്ങിവന്നത്.
17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ;
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+
25 മത്ഥന്യ,+ ബക്ബുക്കിയ, ഓബദ്യ, മെശുല്ലാം, തൽമോൻ, അക്കൂബ്+ എന്നിവർ കവാടത്തിന്റെ കാവൽക്കാരായിരുന്നു.+ അവർ കവാടങ്ങൾക്കടുത്തുള്ള സംഭരണമുറികൾക്കു കാവൽ നിന്നു.