18 എന്തിനാണ് അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറത്ത് കൊണ്ടുവന്നത്?+
ആരും കാണുംമുമ്പേ ഞാൻ മരിച്ചാൽ മതിയായിരുന്നു.
19 അപ്പോൾ ഞാൻ അസ്തിത്വത്തിൽ വരാത്തവനെപ്പോലെയായേനേ.
ഗർഭപാത്രത്തിൽനിന്ന് എന്നെ നേരെ ശവക്കുഴിയിലേക്കു കൊണ്ടുപോയേനേ.’