നെഹമ്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?” സങ്കീർത്തനം 84:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു. സങ്കീർത്തനം 102:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+ 14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയം തോന്നുന്നല്ലോ,+അവിടെയുള്ള പൊടിയോടുപോലും സ്നേഹവും.+ യശയ്യ 62:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 62 സീയോന്റെ കാര്യത്തിൽ ഇനി ഞാൻ മിണ്ടാതിരിക്കില്ല.+അവളുടെ നീതി ഉജ്ജ്വലപ്രകാശംപോലെ ശോഭിക്കുകയും+അവളുടെ രക്ഷ തീപ്പന്തംപോലെ കത്തുകയും+ ചെയ്യുന്നതുവരെയരുശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കില്ല. യിരെമ്യ 51:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 50 വാളിൽനിന്ന് രക്ഷപ്പെട്ട് പോകുന്നവരേ, എങ്ങും നിൽക്കാതെ മുന്നോട്ടുതന്നെ പോകൂ!+ ദൂരെനിന്ന് യഹോവയെ ഓർക്കണം.യരുശലേം നിങ്ങളുടെ മനസ്സിലേക്കു വരട്ടെ.”+
3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?”
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+ 14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയം തോന്നുന്നല്ലോ,+അവിടെയുള്ള പൊടിയോടുപോലും സ്നേഹവും.+
62 സീയോന്റെ കാര്യത്തിൽ ഇനി ഞാൻ മിണ്ടാതിരിക്കില്ല.+അവളുടെ നീതി ഉജ്ജ്വലപ്രകാശംപോലെ ശോഭിക്കുകയും+അവളുടെ രക്ഷ തീപ്പന്തംപോലെ കത്തുകയും+ ചെയ്യുന്നതുവരെയരുശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കില്ല.
50 വാളിൽനിന്ന് രക്ഷപ്പെട്ട് പോകുന്നവരേ, എങ്ങും നിൽക്കാതെ മുന്നോട്ടുതന്നെ പോകൂ!+ ദൂരെനിന്ന് യഹോവയെ ഓർക്കണം.യരുശലേം നിങ്ങളുടെ മനസ്സിലേക്കു വരട്ടെ.”+