വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹബക്കൂക്ക്‌ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഹബക്കൂക്ക്‌ ഉള്ളടക്കം

      • ‘ദൈവം എന്തു സംസാരിക്കുമെന്നു ചിന്തിച്ച്‌ ഞാൻ ജാഗ്രതയോടെ നിൽക്കും’ (1)

      • പ്രവാചകന്‌ യഹോവ ഉത്തരം കൊടുക്കുന്നു (2-20)

        • ‘ദിവ്യദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുക’ (3)

        • നീതിമാൻ വിശ്വസ്‌തത കാരണം ജീവിക്കും (4)

        • കൽദയർക്ക്‌ അഞ്ചു കഷ്ടതകൾ (6-20)

          • ഭൂമി യഹോവയുടെ പരിജ്ഞാനത്താൽ നിറയും (14)

ഹബക്കൂക്ക്‌ 2:1

ഒത്തുവാക്യങ്ങള്‍

  • +യശ 21:8; മീഖ 7:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15-16

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 12, 14

    5/1/1989, പേ. 31-32

ഹബക്കൂക്ക്‌ 2:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒഴുക്കോടെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:9, 11
  • +പുറ 17:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 13-14

ഹബക്കൂക്ക്‌ 2:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിവൃത്തിയിലേക്ക്‌.”

  • *

    അഥവാ “വൈകുന്നു എന്നു തോന്നിയാലും.”

ഒത്തുവാക്യങ്ങള്‍

  • +മീഖ 7:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2023, പേ. 30-31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16

    വീക്ഷാഗോപുരം,

    8/15/2015, പേ. 16-17

    12/15/2006, പേ. 17

    2/1/2000, പേ. 14-15

    1/15/2000, പേ. 10

    11/15/1998, പേ. 15-17

    1/1/1997, പേ. 12-13

    ‘നിശ്വസ്‌തം’, പേ. 163

ഹബക്കൂക്ക്‌ 2:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിശ്വാസം.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 3:36; റോമ 1:17; ഗല 3:11; എബ്ര 10:38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16-17

    വീക്ഷാഗോപുരം,

    2/1/2000, പേ. 15

    12/15/1999, പേ. 19, 21

    ‘നിശ്വസ്‌തം’, പേ. 162-163

ഹബക്കൂക്ക്‌ 2:5

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യശ 14:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 15-16

    5/1/1989, പേ. 31-32

ഹബക്കൂക്ക്‌ 2:6

ഒത്തുവാക്യങ്ങള്‍

  • +യശ 14:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:7

ഒത്തുവാക്യങ്ങള്‍

  • +യിര 51:11

ഹബക്കൂക്ക്‌ 2:8

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:17; സങ്ക 137:8
  • +യശ 13:19; യിര 27:6, 7; സെഖ 2:7-9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:10

ഒത്തുവാക്യങ്ങള്‍

  • +യശ 14:20

ഹബക്കൂക്ക്‌ 2:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 16-17

ഹബക്കൂക്ക്‌ 2:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 17

ഹബക്കൂക്ക്‌ 2:13

ഒത്തുവാക്യങ്ങള്‍

  • +യിര 51:58

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 17

ഹബക്കൂക്ക്‌ 2:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:19; യശ 11:9; സെഖ 14:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16-17

    വീക്ഷാഗോപുരം,

    2/1/2000, പേ. 17-18

ഹബക്കൂക്ക്‌ 2:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18

ഹബക്കൂക്ക്‌ 2:16

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    മറ്റൊരു സാധ്യത “നീയും കുടിച്ച്‌ ചാഞ്ചാടി നടക്കൂ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 75:8; യശ 51:22, 23; യിര 25:28; 51:57

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18

ഹബക്കൂക്ക്‌ 2:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 137:8; യിര 50:28; 51:24

ഹബക്കൂക്ക്‌ 2:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തുണ്ടാക്കിയ വിഗ്രഹത്തെയും.”

ഒത്തുവാക്യങ്ങള്‍

  • +യശ 42:17; 44:19, 20; 45:20

ഹബക്കൂക്ക്‌ 2:19

ഒത്തുവാക്യങ്ങള്‍

  • +യശ 40:19; 46:6
  • +യിര 51:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18-19

ഹബക്കൂക്ക്‌ 2:20

ഒത്തുവാക്യങ്ങള്‍

  • +യശ 6:1
  • +സങ്ക 76:8; 115:3; സെഖ 2:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 19

    ‘നിശ്വസ്‌തം’, പേ. 161

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഹബ. 2:1യശ 21:8; മീഖ 7:7
ഹബ. 2:2ആവ 31:9, 11
ഹബ. 2:2പുറ 17:14
ഹബ. 2:3മീഖ 7:7
ഹബ. 2:4യോഹ 3:36; റോമ 1:17; ഗല 3:11; എബ്ര 10:38
ഹബ. 2:5യശ 14:16, 17
ഹബ. 2:6യശ 14:4
ഹബ. 2:7യിര 51:11
ഹബ. 2:82ദിന 36:17; സങ്ക 137:8
ഹബ. 2:8യശ 13:19; യിര 27:6, 7; സെഖ 2:7-9
ഹബ. 2:10യശ 14:20
ഹബ. 2:13യിര 51:58
ഹബ. 2:14സങ്ക 72:19; യശ 11:9; സെഖ 14:9
ഹബ. 2:16സങ്ക 75:8; യശ 51:22, 23; യിര 25:28; 51:57
ഹബ. 2:17സങ്ക 137:8; യിര 50:28; 51:24
ഹബ. 2:18യശ 42:17; 44:19, 20; 45:20
ഹബ. 2:19യശ 40:19; 46:6
ഹബ. 2:19യിര 51:17
ഹബ. 2:20യശ 6:1
ഹബ. 2:20സങ്ക 76:8; 115:3; സെഖ 2:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഹബക്കൂക്ക്‌ 2:1-20

ഹബക്കൂക്ക്‌

2 എന്റെ കാവൽസ്ഥാനത്ത്‌ ഞാൻ നിൽക്കും,+

പ്രതിരോധമതിലിന്മേൽ ഞാൻ നിലയുറപ്പിക്കും.

ദൈവം എന്നിലൂടെ എന്തു സംസാരിക്കുമെന്നും

ദൈവം എന്നെ തിരുത്തുമ്പോൾ ഞാൻ എന്തു മറുപടി പറയുമെന്നും ചിന്തിച്ച്‌

ഞാൻ അവിടെ ജാഗ്രതയോടെ നിൽക്കും.

 2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു:

“ഈ ദിവ്യദർശനം എഴുതിവെക്കുക.

വായിച്ചുകേൾപ്പിക്കുന്നവന്‌ അത്‌ എളുപ്പം* വായിക്കാൻ കഴിയേണ്ടതിന്‌+

അതു പലകകളിൽ വ്യക്തമായി കൊത്തിവെക്കുക.+

 3 നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.

അത്‌ അതിന്റെ സമാപ്‌തിയിലേക്കു* കുതിക്കുന്നു,

അത്‌ ഒരിക്കലും നടക്കാതെപോകില്ല.

വൈകിയാലും* അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക.+

കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല!

 4 നോക്കൂ, അഹങ്കാരിയായ ഒരാൾ!

അവൻ നേരുള്ളവനല്ല.

എന്നാൽ നീതിമാൻ തന്റെ വിശ്വസ്‌തത* കാരണം ജീവിക്കും.+

 5 ധിക്കാരിയായ മനുഷ്യൻ ലക്ഷ്യത്തിൽ എത്തില്ല.

അവൻ വഞ്ചന നിറഞ്ഞ വീഞ്ഞുംകൂടെ കുടിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ!

ശവക്കുഴിയുടെയത്ര* വലുതാണ്‌ അവന്റെ വിശപ്പ്‌,

ഒരിക്കലും തൃപ്‌തിവരാത്ത മരണത്തെപ്പോലെയാണ്‌ അവൻ.

ജനതകളെയെല്ലാം അവൻ ശേഖരിക്കുന്നു,

എല്ലാ ആളുകളെയും അവൻ തന്റെ അടുത്ത്‌ കൂട്ടിവരുത്തുന്നു.+

 6 അവരെല്ലാം അവന്‌ എതിരെ ഇങ്ങനെ ഒരു പഴമൊഴിയും പരിഹാസച്ചൊല്ലും കടങ്കഥയും പറയും:+

‘തന്റേതല്ലാത്തതു സമ്പാദിച്ചുകൂട്ടുന്നവനേ,

—ഇതെല്ലാം എത്ര കാലത്തേക്ക്‌!—

വീണ്ടുംവീണ്ടും കടബാധ്യത വരുത്തിവെക്കുന്നവനേ, നിന്റെ കാര്യം കഷ്ടം!

 7 നിനക്കു കടം തന്നവരെല്ലാം പെട്ടെന്നു വരും,

അവർ ശക്തിയോടെ നിന്നെ പിടിച്ച്‌ കുടയും;

നിന്നെ അവർ കൊള്ളയടിക്കും.+

 8 നീ അനേകം ജനതകളെ കൊള്ളയടിച്ചു,

നീ മനുഷ്യരക്തം ചൊരിഞ്ഞു,

നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.+

അതുകൊണ്ട്‌ മറ്റു ജനതകളെല്ലാം നിന്നെ കൊള്ളയടിക്കും.+

 9 ആപത്തിന്റെ പിടിയിൽനിന്ന്‌ രക്ഷപ്പെടാനായി ഉയരങ്ങളിൽ കൂടു കൂട്ടുന്നവർക്ക്‌,

തന്റെ ഭവനത്തിനുവേണ്ടി അന്യായലാഭം ഉണ്ടാക്കുന്നവർക്ക്‌, കഷ്ടം!

10 നീ നടത്തിയ ഗൂഢാലോചനകൾ നിന്റെ ഭവനത്തിന്റെതന്നെ അപമാനത്തിൽ കലാശിച്ചിരിക്കുന്നു.

അനേകം ആളുകളെ തുടച്ചുനീക്കിക്കൊണ്ട്‌ നീ നിന്നോടുതന്നെയാണു പാപം ചെയ്‌തത്‌.+

11 മതിലിൽനിന്ന്‌ ഒരു കല്ലു വിളിച്ചുപറയും,

മേൽക്കൂരയിൽനിന്ന്‌ ഒരു കഴുക്കോൽ ഉത്തരം പറയും.

12 രക്തച്ചൊരിച്ചിൽകൊണ്ട്‌ നഗരം പണിയുന്നവനും

അനീതികൊണ്ട്‌ പട്ടണം പണിയുന്നവനും കഷ്ടം!

13 തീക്കിരയാകാനായി ആളുകൾ വെറുതേ പണിയെടുക്കുന്നതും

ഒരു പ്രയോജനവുമില്ലാതെ ജനതകൾ അധ്വാനിക്കുന്നതും+

സൈന്യങ്ങളുടെ അധിപനായ യഹോവ ഇടയാക്കിയിട്ടല്ലേ?

14 വെള്ളം കടലിൽ നിറഞ്ഞിരിക്കുന്നതുപോലെ

ഭൂമി യഹോവയുടെ മഹത്ത്വത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയും.+

15 കൂട്ടുകാരുടെ നഗ്നത കാണാനായി,

കോപവും ക്രോധവും കലർത്തി കുടിക്കാൻ കൊടുത്ത്‌

അവരെ ലഹരി പിടിപ്പിക്കുന്നവന്റെ കാര്യം കഷ്ടം!

16 മഹത്ത്വംകൊണ്ടല്ല, അപമാനംകൊണ്ട്‌ നിനക്കു മതിവരും.

നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നുകാട്ടൂ!*

യഹോവയുടെ വലങ്കൈയിലുള്ള പാനപാത്രം ഒടുവിൽ നിന്റെ അടുക്കലും എത്തും.+

അപമാനം നിന്റെ മഹത്ത്വത്തെ മൂടിക്കളയും.

17 നീ മനുഷ്യരക്തം ചൊരിഞ്ഞു,

നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.

അതുകൊണ്ട്‌ ലബാനോനിൽ ചെയ്‌ത അക്രമം നിന്നെ മൂടും,

മൃഗങ്ങളിൽ പരിഭ്രാന്തി പടർത്തിയ ആ നാശം നിന്റെ മേൽ വരും.+

18 വെറും ഒരു ശില്‌പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട്‌ എന്തു ഗുണം?

സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ

അവയിൽ ആശ്രയംവെച്ചാൽപ്പോലും

വ്യാജം പഠിപ്പിക്കുന്നതിനെയും ലോഹവിഗ്രഹത്തെയും* കൊണ്ട്‌ എന്തു പ്രയോജനം?+

19 മരക്കഷണത്തോട്‌ “ഉണരൂ” എന്നും

സംസാരശേഷിയില്ലാത്ത കല്ലിനോട്‌ “എഴുന്നേറ്റ്‌ ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!

കണ്ടില്ലേ, അവ സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിഞ്ഞിരിക്കുന്നു.+

അവയിൽ ഒട്ടും ശ്വാസമില്ല.+

20 എന്നാൽ യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്‌.+

സകല ഭൂവാസികളുമേ, ദൈവത്തിനു മുന്നിൽ മൗനമായിരിക്കുവിൻ!’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക