വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോമോന്റെ ജ്ഞാനമൊഴികൾ (10:1–24:34)

        • ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു (1)

        • ഉത്സാഹമുള്ള കൈകൾ സമ്പത്തു കൊണ്ടുവരും (4)

        • സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകും (19)

        • യഹോവയുടെ അനുഗ്രഹമാണു സമ്പന്നനാക്കുന്നത്‌ (22)

        • യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു (27)

സുഭാഷിതങ്ങൾ 10:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:1
  • +സുഭ 13:1; 27:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 24

സുഭാഷിതങ്ങൾ 10:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 24

സുഭാഷിതങ്ങൾ 10:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:18, 19; 37:25; മത്ത 6:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 24-25

സുഭാഷിതങ്ങൾ 10:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:4; സഭ 10:18
  • +സുഭ 12:24; 13:4; 21:5

സുഭാഷിതങ്ങൾ 10:5

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:6, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 25

സുഭാഷിതങ്ങൾ 10:6

ഒത്തുവാക്യങ്ങള്‍

  • +പുറ 23:25; സുഭ 28:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    7/15/2001, പേ. 25-26

സുഭാഷിതങ്ങൾ 10:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതിമാന്റെ സത്‌പേരിനെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 112:6; സഭ 7:1
  • +സങ്ക 9:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 26

സുഭാഷിതങ്ങൾ 10:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കല്‌പനകൾ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 4:6; സങ്ക 19:7; 119:34, 100
  • +സുഭ 18:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 26

സുഭാഷിതങ്ങൾ 10:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനിഷ്‌ഠയോടെ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:21
  • +1തിമ 5:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 26

സുഭാഷിതങ്ങൾ 10:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:12, 13
  • +സുഭ 18:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    7/15/2001, പേ. 26

സുഭാഷിതങ്ങൾ 10:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:30
  • +മത്ത 12:35; യാക്ക 3:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 27

സുഭാഷിതങ്ങൾ 10:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:9; 1കൊ 13:4, 7; 1പത്ര 4:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 27

സുഭാഷിതങ്ങൾ 10:13

ഒത്തുവാക്യങ്ങള്‍

  • +യശ 50:4
  • +സുഭ 26:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 27

സുഭാഷിതങ്ങൾ 10:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഭരിച്ചുവെക്കുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:9
  • +സുഭ 13:3; 18:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2001, പേ. 27

സുഭാഷിതങ്ങൾ 10:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിലപിടിപ്പുള്ള വസ്‌തുക്കൾ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 19:7; 30:8, 9; സഭ 7:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 24-25

    11/1/1988, പേ. 32

സുഭാഷിതങ്ങൾ 10:16

ഒത്തുവാക്യങ്ങള്‍

  • +മത്ത 7:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 24-25

    11/1/1988, പേ. 32

സുഭാഷിതങ്ങൾ 10:17

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വഴിയിലാണ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 25

സുഭാഷിതങ്ങൾ 10:18

ഒത്തുവാക്യങ്ങള്‍

  • +1ശമു 18:17, 21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 25

സുഭാഷിതങ്ങൾ 10:19

ഒത്തുവാക്യങ്ങള്‍

  • +സഭ 5:2
  • +സങ്ക 39:1; സുഭ 17:27; 21:23; യാക്ക 1:19

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/2011, പേ. 13

    വീക്ഷാഗോപുരം,

    9/15/2001, പേ. 25-26

    5/1/1991, പേ. 24

    7/1/1990, പേ. 24

സുഭാഷിതങ്ങൾ 10:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:18; 16:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 26

സുഭാഷിതങ്ങൾ 10:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നയിക്കുന്നു.”

ഒത്തുവാക്യങ്ങള്‍

  • +യിര 3:15
  • +ഹോശ 4:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 26

സുഭാഷിതങ്ങൾ 10:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സങ്കടം; കഷ്ടപ്പാട്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 8:17, 18; സങ്ക 37:22; 1തിമ 6:6

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    വീക്ഷാഗോപുരം,

    5/15/2006, പേ. 26-30

    9/15/2001, പേ. 15-16

    3/1/1993, പേ. 8

    5/1/1987, പേ. 10-11, 14-15

    ഉണരുക!,

    10/8/2003, പേ. 26-27

    രാജ്യ ശുശ്രൂഷ,

    9/2000, പേ. 1

സുഭാഷിതങ്ങൾ 10:23

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:10, 11; 14:9; 15:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 26-27

    3/15/1997, പേ. 13

സുഭാഷിതങ്ങൾ 10:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:4; 1യോഹ 5:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 27

സുഭാഷിതങ്ങൾ 10:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10
  • +മത്ത 7:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 27

    10/1/1987, പേ. 27

സുഭാഷിതങ്ങൾ 10:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്റെ മുതലാളിക്ക്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 27

സുഭാഷിതങ്ങൾ 10:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 91:15, 16
  • +സങ്ക 55:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 27

സുഭാഷിതങ്ങൾ 10:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രത്യാശ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:9; റോമ 12:12
  • +സുഭ 11:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2001, പേ. 27

സുഭാഷിതങ്ങൾ 10:29

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:10; യശ 40:31
  • +റോമ 2:6-8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    9/15/2001, പേ. 28

സുഭാഷിതങ്ങൾ 10:30

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:8
  • +സങ്ക 37:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 10:1സുഭ 1:1
സുഭാ. 10:1സുഭ 13:1; 27:11
സുഭാ. 10:2സുഭ 11:4
സുഭാ. 10:3സങ്ക 33:18, 19; 37:25; മത്ത 6:33
സുഭാ. 10:4സുഭ 20:4; സഭ 10:18
സുഭാ. 10:4സുഭ 12:24; 13:4; 21:5
സുഭാ. 10:5സുഭ 6:6, 9
സുഭാ. 10:6പുറ 23:25; സുഭ 28:20
സുഭാ. 10:7സങ്ക 112:6; സഭ 7:1
സുഭാ. 10:7സങ്ക 9:5
സുഭാ. 10:8ആവ 4:6; സങ്ക 19:7; 119:34, 100
സുഭാ. 10:8സുഭ 18:6
സുഭാ. 10:9സങ്ക 25:21
സുഭാ. 10:91തിമ 5:24
സുഭാ. 10:10സുഭ 6:12, 13
സുഭാ. 10:10സുഭ 18:21
സുഭാ. 10:11സുഭ 11:30
സുഭാ. 10:11മത്ത 12:35; യാക്ക 3:5
സുഭാ. 10:12സുഭ 17:9; 1കൊ 13:4, 7; 1പത്ര 4:8
സുഭാ. 10:13യശ 50:4
സുഭാ. 10:13സുഭ 26:3
സുഭാ. 10:14സുഭ 9:9
സുഭാ. 10:14സുഭ 13:3; 18:7
സുഭാ. 10:15സുഭ 19:7; 30:8, 9; സഭ 7:12
സുഭാ. 10:16മത്ത 7:17
സുഭാ. 10:181ശമു 18:17, 21
സുഭാ. 10:19സഭ 5:2
സുഭാ. 10:19സങ്ക 39:1; സുഭ 17:27; 21:23; യാക്ക 1:19
സുഭാ. 10:20സുഭ 12:18; 16:13
സുഭാ. 10:21യിര 3:15
സുഭാ. 10:21ഹോശ 4:6
സുഭാ. 10:22ആവ 8:17, 18; സങ്ക 37:22; 1തിമ 6:6
സുഭാ. 10:23സുഭ 2:10, 11; 14:9; 15:21
സുഭാ. 10:24സങ്ക 37:4; 1യോഹ 5:14
സുഭാ. 10:25സങ്ക 37:10
സുഭാ. 10:25മത്ത 7:24, 25
സുഭാ. 10:27സങ്ക 91:15, 16
സുഭാ. 10:27സങ്ക 55:23
സുഭാ. 10:28സങ്ക 16:9; റോമ 12:12
സുഭാ. 10:28സുഭ 11:7
സുഭാ. 10:29സുഭ 18:10; യശ 40:31
സുഭാ. 10:29റോമ 2:6-8
സുഭാ. 10:30സങ്ക 16:8
സുഭാ. 10:30സങ്ക 37:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 10:1-32

സുഭാഷിതങ്ങൾ

10 ശലോമോന്റെ ജ്ഞാനമൊഴികൾ.+

ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+

എന്നാൽ വിഡ്‌ഢിയായ മകൻ അമ്മയ്‌ക്കു തീരാവേദനയാണ്‌.

 2 ദുഷ്ടതകൊണ്ട്‌ നേടിയ സമ്പത്ത്‌ ഒന്നിനും ഉപകരിക്കില്ല;

എന്നാൽ നീതി മരണത്തിൽനിന്ന്‌ രക്ഷിക്കും.+

 3 നീതിമാൻ വിശന്നിരിക്കാൻ യഹോവ സമ്മതിക്കില്ല;+

എന്നാൽ ദുഷ്ടന്‌, അവൻ കൊതിക്കുന്നതു ദൈവം കൊടുക്കില്ല.

 4 മടിപിടിച്ച കൈകൾ ദാരിദ്ര്യം കൊണ്ടുവരും;+

എന്നാൽ ഉത്സാഹമുള്ള കൈകൾ സമ്പത്ത്‌ ആനയിക്കും.+

 5 ഉൾക്കാഴ്‌ചയുള്ള മകൻ വേനൽക്കാലത്ത്‌ വിളവ്‌ ശേഖരിക്കുന്നു;

എന്നാൽ നാണംകെട്ടവൻ കൊയ്‌ത്തുകാലത്ത്‌ കിടന്നുറങ്ങുന്നു.+

 6 നീതിമാന്റെ ശിരസ്സിൽ അനുഗ്രഹങ്ങളുണ്ട്‌;+

എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചുവെക്കുന്നു.

 7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+

എന്നാൽ ദുഷ്ടന്മാരുടെ പേര്‌ ചീഞ്ഞഴുകും.+

 8 ബുദ്ധിയുള്ളവൻ ഉപദേശങ്ങൾ* സ്വീകരിക്കുന്നു;+

എന്നാൽ വിഡ്‌ഢിത്തം പറയുന്നവൻ ഇല്ലാതാകും.+

 9 നിഷ്‌കളങ്കമായി* നടക്കുന്നവൻ സുരക്ഷിതനായിരിക്കും;+

എന്നാൽ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നവൻ പിടിയിലാകും.+

10 കൗശലത്തോടെ കണ്ണിറുക്കുന്നവൻ വേദന സമ്മാനിക്കുന്നു;+

വിഡ്‌ഢിത്തം പറയുന്നവൻ ഇല്ലാതാകും.+

11 നീതിമാന്റെ വായ്‌ ജീവന്റെ ഉറവാണ്‌;+

എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചുവെക്കുന്നു.+

12 വെറുപ്പ്‌ കലഹം ഊതിക്കത്തിക്കുന്നു;

എന്നാൽ സ്‌നേഹം എല്ലാ ലംഘനങ്ങളും മൂടുന്നു.+

13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്‌;+

എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+

14 ബുദ്ധിമാന്മാർ അറിവിനെ ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു;*+

എന്നാൽ വിഡ്‌ഢികളുടെ വായ്‌ നാശം ക്ഷണിച്ചുവരുത്തുന്നു.+

15 പണക്കാരനു തന്റെ സമ്പത്തു* ബലമുള്ള ഒരു നഗരം;

എന്നാൽ പാവപ്പെട്ടവരുടെ ദാരിദ്ര്യം അവരുടെ നാശം.+

16 നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കു നയിക്കുന്നു;

എന്നാൽ ദുഷ്ടന്റെ ചെയ്‌തികൾ പാപത്തിലേക്കു പോകുന്നു.+

17 ശിക്ഷണം സ്വീകരിക്കുന്നവൻ ജീവനിലേക്കുള്ള വഴിയാണ്‌;*

എന്നാൽ ശാസന തള്ളിക്കളയുന്നവൻ ആളുകളെ വഴിതെറ്റിക്കുന്നു.

18 വിദ്വേഷം മറച്ചുവെക്കുന്നവൻ നുണ പറയുന്നു;+

അപവാദം പറഞ്ഞുപരത്തുന്നവൻ വിഡ്‌ഢിയാണ്‌.

19 സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല;+

എന്നാൽ നാവ്‌ അടക്കുന്നവൻ വിവേകിയാണ്‌.+

20 നീതിമാന്റെ നാവ്‌ ഒന്നാന്തരം വെള്ളിപോലെയാണ്‌;+

എന്നാൽ ദുഷ്ടന്റെ ഹൃദയം ഒന്നിനും കൊള്ളില്ല.

21 നീതിമാന്റെ വായ്‌ അനേകരെ പോറ്റിപ്പുലർത്തുന്നു;*+

എന്നാൽ ബുദ്ധിയില്ലാത്തതുകൊണ്ട്‌ വിഡ്‌ഢികൾ മരിക്കുന്നു.+

22 യഹോവയുടെ അനുഗ്രഹമാണ്‌ ഒരാളെ സമ്പന്നനാക്കുന്നത്‌;+

ദൈവം അതോടൊപ്പം വേദന* നൽകുന്നില്ല.

23 നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്‌ഢിക്ക്‌ ഒരു വിനോദം;

എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്‌.+

24 ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു സംഭവിക്കും;

എന്നാൽ നീതിമാന്റെ ആഗ്രഹങ്ങളെല്ലാം നിറവേറും.+

25 കൊടുങ്കാറ്റ്‌ അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകുന്നു;+

എന്നാൽ നീതിമാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാനമാണ്‌.+

26 വിനാഗിരി പല്ലിനും പുക കണ്ണിനും എന്നപോലെയാണ്‌

മടിയൻ അവനെ അയച്ചവന്‌.*

27 യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു;+

എന്നാൽ ദുഷ്ടന്മാരുടെ വർഷങ്ങൾ വെട്ടിച്ചുരുക്കപ്പെടും.+

28 നീതിമാന്മാരുടെ പ്രതീക്ഷകൾ* അവർക്കു സന്തോഷം നൽകുന്നു;+

എന്നാൽ ദുഷ്ടന്മാരുടെ പ്രത്യാശ ഇല്ലാതാകും.+

29 യഹോവയുടെ വഴി നിഷ്‌കളങ്കർക്ക്‌ ഒരു സുരക്ഷിതസ്ഥാനം;+

എന്നാൽ ദുഷ്ടത ചെയ്യുന്നവർക്ക്‌ അതു നാശം വരുത്തുന്നു.+

30 നീതിമാന്മാർ ഒരിക്കലും വീണുപോകില്ല;+

എന്നാൽ ദുഷ്ടന്മാർ ഇനി ഭൂമിയിലുണ്ടായിരിക്കില്ല.+

31 നീതിമാന്മാരുടെ വായിൽനിന്ന്‌ ജ്ഞാനം പുറപ്പെടുന്നു;

എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ്‌ മുറിച്ചുകളയും.

32 നീതിമാന്റെ നാവിനു ഹൃദ്യമായി സംസാരിക്കാൻ അറിയാം;

എന്നാൽ ദുഷ്ടന്റെ വായ്‌ വഞ്ചന നിറഞ്ഞതാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക