വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഫിലിപ്പിയർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഫിലിപ്പിയർ ഉള്ളടക്കം

      • ജഡത്തിൽ ആശ്രയിക്കാതിരിക്കുക (1-11)

        • എല്ലാ കാര്യങ്ങളും ക്രിസ്‌തുവിനുവേണ്ടി എഴുതിത്തള്ളുന്നു (7-9)

      • മുന്നിലേക്ക്‌ ആഞ്ഞുകൊണ്ട്‌ ലക്ഷ്യത്തിലേക്ക്‌ (12-21)

        • സ്വർഗത്തിലുള്ള പൗരത്വം (20)

ഫിലിപ്പിയർ 3:1

ഒത്തുവാക്യങ്ങള്‍

  • +2കൊ 13:11; ഫിലി 4:4; 1തെസ്സ 5:16

ഫിലിപ്പിയർ 3:2

ഒത്തുവാക്യങ്ങള്‍

  • +ഗല 5:2

ഫിലിപ്പിയർ 3:3

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “പരിച്ഛേദന” കാണുക.

  • *

    പദാവലിയിൽ “ജഡം” കാണുക.

ഒത്തുവാക്യങ്ങള്‍

  • +യിര 4:4; റോമ 2:29; കൊലോ 2:11
  • +ഗല 6:14; എബ്ര 9:13, 14

ഫിലിപ്പിയർ 3:5

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 17:12; ലേവ 12:3
  • +2കൊ 11:22
  • +പ്രവൃ 23:6; 26:4, 5

ഫിലിപ്പിയർ 3:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 8:3; 9:1, 2; ഗല 1:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1999, പേ. 29-31

ഫിലിപ്പിയർ 3:7

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഞാൻ സന്തോഷത്തോടെ ഉപേക്ഷിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 13:44

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2001, പേ. 5-6

    7/15/1996, പേ. 28-29

ഫിലിപ്പിയർ 3:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്തും എഴുതിത്തള്ളാൻ എനിക്ക്‌ ഒരു മടിയും തോന്നുന്നില്ല.”

  • *

    അഥവാ “ചവറായി.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 46

    വീക്ഷാഗോപുരം,

    6/15/2012, പേ. 22-23

    3/15/2012, പേ. 27-28

    9/15/2009, പേ. 24

    3/15/2005, പേ. 19-20

    4/1/2001, പേ. 5-6

    7/15/1996, പേ. 28-29

ഫിലിപ്പിയർ 3:9

ഒത്തുവാക്യങ്ങള്‍

  • +റോമ 4:5; ഗല 2:15, 16
  • +റോമ 3:20-22

ഫിലിപ്പിയർ 3:10

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:22; 2കൊ 13:4
  • +റോമ 6:5
  • +റോമ 8:17; 2കൊ 4:10; കൊലോ 1:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2006, പേ. 22

ഫിലിപ്പിയർ 3:11

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:16; വെളി 20:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 6-7

    എന്നേക്കും ജീവിക്കൽ, പേ. 173

ഫിലിപ്പിയർ 3:12

ഒത്തുവാക്യങ്ങള്‍

  • +1തിമ 6:12
  • +ലൂക്ക 13:24

ഫിലിപ്പിയർ 3:13

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 9:62
  • +1കൊ 9:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2019, പേ. 3-4

    വീക്ഷാഗോപുരം,

    3/15/2012, പേ. 28

    8/15/2008, പേ. 28

    5/1/1996, പേ. 31

    1/1/1991, പേ. 31

    ഉണരുക!,

    11/8/1988, പേ. 22

ഫിലിപ്പിയർ 3:14

ഒത്തുവാക്യങ്ങള്‍

  • +എബ്ര 3:1
  • +2തിമ 4:8; എബ്ര 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 11

    1/1/1991, പേ. 31

ഫിലിപ്പിയർ 3:15

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:20; എബ്ര 5:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2000, പേ. 8-9

ഫിലിപ്പിയർ 3:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 60

    വീക്ഷാഗോപുരം,

    8/1/2001, പേ. 21

    10/1/1998, പേ. 28-29

    6/1/1998, പേ. 12

    12/1/1991, പേ. 30-31

    രാജ്യ ശുശ്രൂഷ,

    8/1994, പേ. 3-4

ഫിലിപ്പിയർ 3:17

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:16; 2തെസ്സ 3:9

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 225

ഫിലിപ്പിയർ 3:18

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഫിലിപ്പിയർ 3:19

ഒത്തുവാക്യങ്ങള്‍

  • +റോമ 8:5; യാക്ക 3:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2008, പേ. 4-5

    6/15/2001, പേ. 15

ഫിലിപ്പിയർ 3:20

ഒത്തുവാക്യങ്ങള്‍

  • +എഫ 2:19
  • +യോഹ 18:36; എഫ 2:6; കൊലോ 3:1
  • +1കൊ 1:7; 1തെസ്സ 1:10; തീത്ത 2:13; എബ്ര 9:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2012, പേ. 11

ഫിലിപ്പിയർ 3:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശരീരവുമായി അനുരൂപപ്പെടാൻ.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:27; എബ്ര 2:8
  • +1കൊ 15:42, 49

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 336

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഫിലി. 3:12കൊ 13:11; ഫിലി 4:4; 1തെസ്സ 5:16
ഫിലി. 3:2ഗല 5:2
ഫിലി. 3:3യിര 4:4; റോമ 2:29; കൊലോ 2:11
ഫിലി. 3:3ഗല 6:14; എബ്ര 9:13, 14
ഫിലി. 3:5ഉൽ 17:12; ലേവ 12:3
ഫിലി. 3:52കൊ 11:22
ഫിലി. 3:5പ്രവൃ 23:6; 26:4, 5
ഫിലി. 3:6പ്രവൃ 8:3; 9:1, 2; ഗല 1:13
ഫിലി. 3:7മത്ത 13:44
ഫിലി. 3:9റോമ 4:5; ഗല 2:15, 16
ഫിലി. 3:9റോമ 3:20-22
ഫിലി. 3:101കൊ 15:22; 2കൊ 13:4
ഫിലി. 3:10റോമ 6:5
ഫിലി. 3:10റോമ 8:17; 2കൊ 4:10; കൊലോ 1:24
ഫിലി. 3:111തെസ്സ 4:16; വെളി 20:6
ഫിലി. 3:121തിമ 6:12
ഫിലി. 3:12ലൂക്ക 13:24
ഫിലി. 3:13ലൂക്ക 9:62
ഫിലി. 3:131കൊ 9:24
ഫിലി. 3:14എബ്ര 3:1
ഫിലി. 3:142തിമ 4:8; എബ്ര 12:1
ഫിലി. 3:151കൊ 14:20; എബ്ര 5:14
ഫിലി. 3:171കൊ 4:16; 2തെസ്സ 3:9
ഫിലി. 3:19റോമ 8:5; യാക്ക 3:15
ഫിലി. 3:20എഫ 2:19
ഫിലി. 3:20യോഹ 18:36; എഫ 2:6; കൊലോ 3:1
ഫിലി. 3:201കൊ 1:7; 1തെസ്സ 1:10; തീത്ത 2:13; എബ്ര 9:28
ഫിലി. 3:211കൊ 15:27; എബ്ര 2:8
ഫിലി. 3:211കൊ 15:42, 49
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഫിലിപ്പിയർ 3:1-21

ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌

3 അവസാനമായി എന്റെ സഹോദരങ്ങളേ, കർത്താവിൽ എപ്പോഴും സന്തോഷിക്കുക.+ ഒരേ കാര്യങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. നിങ്ങളുടെ സുരക്ഷയെ കരുതിയാണു ഞാൻ അങ്ങനെ ചെയ്യുന്നത്‌.

2 നായ്‌ക്കളെ സൂക്ഷിക്കുക. അതുപോലെ, ഹാനികരമായ കാര്യങ്ങൾ ചെയ്യുന്നവരെയും അംഗഭംഗം വരുത്തുന്നവരെയും സൂക്ഷിക്കണം.+ 3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാണല്ലോ;+ ദൈവാത്മാവിന്റെ സഹായത്താൽ വിശുദ്ധസേവനം അനുഷ്‌ഠിക്കുകയും ക്രിസ്‌തുയേശുവിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന ഈ നമ്മൾ! 4 അഥവാ ആർക്കെങ്കിലും ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെങ്കിൽ അത്‌ എനിക്കാണ്‌.

ഇനി, ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെന്നു മറ്റാരെങ്കിലും കരുതുന്നെങ്കിൽ അയാളെക്കാൾ എനിക്കാണ്‌ അക്കാര്യത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ,+ ഇസ്രായേൽവംശജൻ, ബന്യാമീൻ ഗോത്രക്കാരൻ, എബ്രായരിൽനിന്ന്‌ ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യത്തിൽ പരീശൻ,+ 6 തീക്ഷ്‌ണതയുടെ കാര്യത്തിൽ സഭയെ ഉപദ്രവിച്ചവൻ,+ നിയമപ്രകാരമുള്ള നീതിയിൽ കുറ്റമറ്റവൻ. 7 എങ്കിലും എനിക്കു നേട്ടമായിരുന്ന കാര്യങ്ങളൊക്കെ ക്രിസ്‌തുവിനുവേണ്ടി ഞാൻ എഴുതിത്തള്ളി.*+ 8 എന്തിനധികം, എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള അറിവിന്റെ അതിവിശിഷ്ട മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നും ഒരു നഷ്ടമായി ഞാൻ കണക്കാക്കുന്നില്ല.* ക്രിസ്‌തുവിനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി* കണക്കാക്കുകയും ചെയ്‌തിരിക്കുന്നു. 9 നിയമം അനുസരിക്കുന്നതുകൊണ്ടുള്ള എന്റെ സ്വന്തം നീതിയുടെ പേരിലല്ല, ക്രിസ്‌തുവിനെ വിശ്വസിക്കുന്നതുകൊണ്ടുള്ള നീതിയുടെ പേരിൽ,+ അതായത്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവം നൽകുന്ന നീതിയുടെ പേരിൽ,+ ക്രിസ്‌തുവിനെ നേടാനും ക്രിസ്‌തുവിനോടു യോജിപ്പിലാകാനും വേണ്ടിയാണു ഞാൻ അതു ചെയ്‌തത്‌. 10 എന്റെ ലക്ഷ്യം ഇതാണ്‌: ക്രിസ്‌തുവിനെയും ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്‌തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്‌+ ക്രിസ്‌തുവിന്റെ യാതനകളിൽ പങ്കുചേരണം.+ 11 അങ്ങനെ, മരിച്ചവരുടെ ഇടയിൽനിന്ന്‌ നേരത്തേ നടക്കുന്ന പുനരുത്ഥാനത്തിൽ+ എങ്ങനെയെങ്കിലും എനിക്കുമുണ്ടാകാൻ കഴിയുമോ എന്നു നോക്കണം.

12 അതു ഞാൻ നേടിക്കഴിഞ്ഞെന്നോ ഞാൻ പരിപൂർണനായെന്നോ അല്ല; ക്രിസ്‌തുയേശു എന്നെ എന്തിനുവേണ്ടി തിരഞ്ഞെടുത്തോ+ അതു സ്വന്തമാക്കാൻ ഞാൻ പരിശ്രമിക്കുന്നെന്നേ ഉള്ളൂ.+ 13 സഹോദരങ്ങളേ, അതു സ്വന്തമാക്കിക്കഴിഞ്ഞെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഒരു കാര്യം തീർച്ച: പിന്നിലുള്ളതു മറന്നും+ മുന്നിലുള്ളതിനുവേണ്ടി ആഞ്ഞും കൊണ്ട്‌+ 14 ക്രിസ്‌തുയേശുവിലൂടെ ദൈവം തരുന്ന സ്വർഗീയവിളിയെന്ന+ സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്‌.+ 15 നമ്മളിൽ പക്വതയുള്ളവർക്കെല്ലാം+ ഇതേ മനോഭാവമാണു വേണ്ടത്‌. ഇനി, മറ്റൊന്നാണു നിങ്ങൾക്കുള്ളതെങ്കിൽ ശരിയായ മനോഭാവം ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. 16 എന്തുതന്നെയായാലും, നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക്‌ ഇനിയും ചിട്ടയോടെ നടക്കാം.

17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച്‌ ജീവിക്കുന്നവരെയും കണ്ടുപഠിക്കുക. 18 കാരണം ക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭത്തിനു* ശത്രുക്കളായി നടക്കുന്നവർ ധാരാളമുണ്ട്‌. അവരെക്കുറിച്ച്‌ ഞാൻ മുമ്പ്‌ പലവട്ടം നിങ്ങളോടു പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ണീരോടെയാണ്‌ അവരെക്കുറിച്ച്‌ പറയുന്നത്‌. 19 നാശമാണ്‌ അവരെ കാത്തിരിക്കുന്നത്‌. വയറാണ്‌ അവരുടെ ദൈവം. അവർ അഭിമാനിക്കുന്ന കാര്യങ്ങൾ അവരെ നാണംകെടുത്തും. അവരുടെ മനസ്സു മുഴുവൻ ഭൂമിയിലെ കാര്യങ്ങളിലാണ്‌.+ 20 പക്ഷേ നമ്മുടെ പൗരത്വം+ സ്വർഗത്തിലാണ്‌.+ അവിടെനിന്ന്‌ വരുന്ന കർത്താവായ യേശുക്രിസ്‌തു എന്ന രക്ഷകനുവേണ്ടിയാണു നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌.+ 21 എല്ലാത്തിനെയും കീഴ്‌പെടുത്താൻപോന്ന മഹാശക്തിയുള്ള+ ക്രിസ്‌തു തന്റെ ആ ശക്തി ഉപയോഗിച്ച്‌ നമ്മുടെ എളിയ ശരീരങ്ങളെ തന്റെ മഹത്ത്വമാർന്ന ശരീരംപോലെ* രൂപാന്തരപ്പെടുത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക