6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+