21 പാപത്തെ അറിയാത്ത ഒരാളെ+ ദൈവം നമുക്കുവേണ്ടി പാപമാക്കി.* ആ ഒരാളിലൂടെ നമ്മളെ ദൈവമുമ്പാകെ നീതിമാന്മാരാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.+
15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+