18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+
7 ദൈവത്തിന്റെ അനർഹദയയാൽ നമ്മൾ നീതിമാന്മാർ എന്നു പ്രഖ്യാപിക്കപ്പെട്ടതിനു+ ശേഷം നിത്യജീവന്റെ പ്രത്യാശയനുസരിച്ച്+ അവകാശികളാകാൻവേണ്ടിയാണു+ ദൈവം അതു ചെയ്‌തത്.