3 സുഗന്ധക്കൂട്ടു കത്തിക്കുന്ന ഒരു സ്വർണപാത്രവുമായി മറ്റൊരു ദൂതൻ യാഗപീഠത്തിന്+ അടുത്ത് വന്നുനിന്നു. വിശുദ്ധർ പ്രാർഥിക്കുന്ന സമയത്ത്, സിംഹാസനത്തിനു മുന്നിലുള്ള സ്വർണയാഗപീഠത്തിൽ+ സുഗന്ധക്കൂട്ട് അർപ്പിക്കാൻ ആ ദൂതനു കുറെ സുഗന്ധക്കൂട്ടു+ ലഭിച്ചു.