വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃത്താന്തം ഉള്ളടക്കം

      • പെട്ടകം ഒരു കൂടാരത്തിൽ വെക്കുന്നു (1-6)

      • ദാവീദിന്റെ കൃതജ്ഞതാഗീതം (7-36)

        • “യഹോവ രാജാവായിരിക്കുന്നു!” (31)

      • പെട്ടകത്തിനു മുന്നിലെ ശുശ്രൂഷ (37-43)

1 ദിനവൃത്താന്തം 16:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:1; 1ദിന 15:1
  • +2ശമു 6:17-19; 1രാജ 8:5

1 ദിനവൃത്താന്തം 16:2

ഒത്തുവാക്യങ്ങള്‍

  • +ലേവ 1:3
  • +ലേവ 3:1

1 ദിനവൃത്താന്തം 16:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഓർക്കാനും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:2

1 ദിനവൃത്താന്തം 16:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 39
  • +1ദിന 15:18
  • +1ദിന 15:21
  • +1ദിന 15:17, 19

1 ദിനവൃത്താന്തം 16:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 39

1 ദിനവൃത്താന്തം 16:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:1
  • +സങ്ക 67:2; 105:1-6; യശ 12:4

1 ദിനവൃത്താന്തം 16:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കുവിൻ.”

  • *

    മറ്റൊരു സാധ്യത “സംസാരിക്കുവിൻ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:1; എഫ 5:19
  • +സങ്ക 107:43

1 ദിനവൃത്താന്തം 16:10

ഒത്തുവാക്യങ്ങള്‍

  • +ലേവ 22:32; യശ 45:25; യിര 9:24
  • +1ദിന 28:9; ഫിലി 4:4

1 ദിനവൃത്താന്തം 16:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സാന്നിധ്യം.”

ഒത്തുവാക്യങ്ങള്‍

  • +ആമോ 5:4; സെഫ 2:3
  • +സങ്ക 24:5, 6

1 ദിനവൃത്താന്തം 16:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 111:2-4

1 ദിനവൃത്താന്തം 16:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”

ഒത്തുവാക്യങ്ങള്‍

  • +യശ 41:8
  • +സങ്ക 135:4

1 ദിനവൃത്താന്തം 16:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:7
  • +സങ്ക 105:7-11

1 ദിനവൃത്താന്തം 16:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവൻ കല്‌പിച്ച വാക്കുകൾ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 7:9

1 ദിനവൃത്താന്തം 16:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; 17:1, 2
  • +ഉൽ 26:3-5

1 ദിനവൃത്താന്തം 16:17

ഒത്തുവാക്യങ്ങള്‍

  • +ഉൽ 28:14

1 ദിനവൃത്താന്തം 16:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:7; 17:8; 35:12
  • +ആവ 32:8

1 ദിനവൃത്താന്തം 16:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 34:30; ആവ 26:5; സങ്ക 105:12-15

1 ദിനവൃത്താന്തം 16:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:1; 46:6

1 ദിനവൃത്താന്തം 16:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 31:7, 42
  • +ഉൽ 12:17; 20:3

1 ദിനവൃത്താന്തം 16:22

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:7

1 ദിനവൃത്താന്തം 16:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:10; 96:1-6

1 ദിനവൃത്താന്തം 16:25

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11

1 ദിനവൃത്താന്തം 16:26

ഒത്തുവാക്യങ്ങള്‍

  • +യശ 45:20; 1കൊ 8:4
  • +യശ 44:24

1 ദിനവൃത്താന്തം 16:27

ഒത്തുവാക്യങ്ങള്‍

  • +ആവ 33:26; സങ്ക 8:1
  • +1തിമ 1:11

1 ദിനവൃത്താന്തം 16:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 68:34; 96:7-13

1 ദിനവൃത്താന്തം 16:29

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവത്തിന്റെ വിശുദ്ധിയുടെ മാഹാത്മ്യം നിമിത്തം.”

  • *

    അഥവാ “യഹോവയെ ആരാധിക്കൂ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 28:58; നെഹ 9:5; സങ്ക 148:13
  • +1ദിന 29:3-5; മത്ത 5:23
  • +ആവ 26:10

1 ദിനവൃത്താന്തം 16:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുലുക്കാനാകില്ല; ഉലയ്‌ക്കാനാകില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:5; സഭ 1:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2005, പേ. 10

1 ദിനവൃത്താന്തം 16:31

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:1
  • +വെളി 19:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2014, പേ. 10-11

1 ദിനവൃത്താന്തം 16:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വന്നിരിക്കുന്നു.”

1 ദിനവൃത്താന്തം 16:34

ഒത്തുവാക്യങ്ങള്‍

  • +2ദിന 5:13; ലൂക്ക 18:19
  • +സങ്ക 103:17; യിര 31:3; വില 3:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2002, പേ. 11

1 ദിനവൃത്താന്തം 16:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങയുടെ സ്‌തുതിയിൽ ആനന്ദിക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 68:20
  • +സങ്ക 122:4
  • +യശ 43:21

1 ദിനവൃത്താന്തം 16:36

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”

  • *

    അഥവാ “അങ്ങനെതന്നെയാകട്ടെ!”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 9

1 ദിനവൃത്താന്തം 16:37

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:4-6
  • +1ദിന 15:16, 17
  • +പുറ 29:38; 2ദിന 13:11; എസ്ര 3:4

1 ദിനവൃത്താന്തം 16:39

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 12:28
  • +1രാജ 3:4

1 ദിനവൃത്താന്തം 16:40

ഒത്തുവാക്യങ്ങള്‍

  • +പുറ 29:39; 2ദിന 2:4

1 ദിനവൃത്താന്തം 16:41

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1
  • +1ദിന 16:4; 2ദിന 5:13; എസ്ര 3:11

1 ദിനവൃത്താന്തം 16:42

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സത്യദൈവത്തിന്റെ പാട്ടിനുള്ള.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 6:31, 33; 15:16, 17
  • +1ദിന 25:1, 3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 16:11രാജ 8:1; 1ദിന 15:1
1 ദിന. 16:12ശമു 6:17-19; 1രാജ 8:5
1 ദിന. 16:2ലേവ 1:3
1 ദിന. 16:2ലേവ 3:1
1 ദിന. 16:4സംഖ 18:2
1 ദിന. 16:51ദിന 6:31, 39
1 ദിന. 16:51ദിന 15:18
1 ദിന. 16:51ദിന 15:21
1 ദിന. 16:51ദിന 15:17, 19
1 ദിന. 16:71ദിന 6:31, 39
1 ദിന. 16:8സങ്ക 106:1
1 ദിന. 16:8സങ്ക 67:2; 105:1-6; യശ 12:4
1 ദിന. 16:92ശമു 23:1; എഫ 5:19
1 ദിന. 16:9സങ്ക 107:43
1 ദിന. 16:10ലേവ 22:32; യശ 45:25; യിര 9:24
1 ദിന. 16:101ദിന 28:9; ഫിലി 4:4
1 ദിന. 16:11ആമോ 5:4; സെഫ 2:3
1 ദിന. 16:11സങ്ക 24:5, 6
1 ദിന. 16:12സങ്ക 111:2-4
1 ദിന. 16:13യശ 41:8
1 ദിന. 16:13സങ്ക 135:4
1 ദിന. 16:14സങ്ക 95:7
1 ദിന. 16:14സങ്ക 105:7-11
1 ദിന. 16:15ആവ 7:9
1 ദിന. 16:16ഉൽ 15:18; 17:1, 2
1 ദിന. 16:16ഉൽ 26:3-5
1 ദിന. 16:17ഉൽ 28:14
1 ദിന. 16:18ഉൽ 12:7; 17:8; 35:12
1 ദിന. 16:18ആവ 32:8
1 ദിന. 16:19ഉൽ 34:30; ആവ 26:5; സങ്ക 105:12-15
1 ദിന. 16:20ഉൽ 20:1; 46:6
1 ദിന. 16:21ഉൽ 31:7, 42
1 ദിന. 16:21ഉൽ 12:17; 20:3
1 ദിന. 16:22ഉൽ 20:7
1 ദിന. 16:23സങ്ക 40:10; 96:1-6
1 ദിന. 16:25പുറ 15:11
1 ദിന. 16:26യശ 45:20; 1കൊ 8:4
1 ദിന. 16:26യശ 44:24
1 ദിന. 16:27ആവ 33:26; സങ്ക 8:1
1 ദിന. 16:271തിമ 1:11
1 ദിന. 16:28സങ്ക 68:34; 96:7-13
1 ദിന. 16:29ആവ 28:58; നെഹ 9:5; സങ്ക 148:13
1 ദിന. 16:291ദിന 29:3-5; മത്ത 5:23
1 ദിന. 16:29ആവ 26:10
1 ദിന. 16:30സങ്ക 104:5; സഭ 1:4
1 ദിന. 16:31സങ്ക 97:1
1 ദിന. 16:31വെളി 19:6
1 ദിന. 16:342ദിന 5:13; ലൂക്ക 18:19
1 ദിന. 16:34സങ്ക 103:17; യിര 31:3; വില 3:22
1 ദിന. 16:35സങ്ക 68:20
1 ദിന. 16:35സങ്ക 122:4
1 ദിന. 16:35യശ 43:21
1 ദിന. 16:371ദിന 16:4-6
1 ദിന. 16:371ദിന 15:16, 17
1 ദിന. 16:37പുറ 29:38; 2ദിന 13:11; എസ്ര 3:4
1 ദിന. 16:391ദിന 12:28
1 ദിന. 16:391രാജ 3:4
1 ദിന. 16:40പുറ 29:39; 2ദിന 2:4
1 ദിന. 16:411ദിന 25:1
1 ദിന. 16:411ദിന 16:4; 2ദിന 5:13; എസ്ര 3:11
1 ദിന. 16:421ദിന 6:31, 33; 15:16, 17
1 ദിന. 16:421ദിന 25:1, 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 16:1-43

ദിനവൃത്താന്തം ഒന്നാം ഭാഗം

16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന്‌ ദാവീദ്‌ അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+ 2 ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചശേഷം ദാവീദ്‌ യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. 3 കൂടാതെ ദാവീദ്‌ എല്ലാ ഇസ്രായേല്യർക്കും, അതായത്‌ എല്ലാ പുരുഷന്മാർക്കും സ്‌ത്രീകൾക്കും, ഈന്തപ്പഴംകൊണ്ടുള്ള ഒരു അടയും ഒരു ഉണക്കമുന്തിരിയടയും അപ്പവും കൊടുത്തു. 4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്‌തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു. 5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്‌, യഹീയേൽ, മത്ഥിഥ്യ, എലിയാബ്‌, ബനയ, ഓബേദ്‌-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ്‌ ഇലത്താളം+ കൊട്ടി. 6 പുരോഹിതന്മാരായ ബനയയും യഹസീയേലും സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ഇടവിടാതെ കാഹളം മുഴക്കി.

7 അന്നാണു ദാവീദ്‌ യഹോവയോടു നന്ദി പറഞ്ഞുകൊണ്ട്‌ ആദ്യമായി ഒരു പാട്ടു രചിച്ച്‌ ആസാഫിനെയും+ സഹോദരന്മാരെയും കൊണ്ട്‌ പാടിച്ചത്‌:

 8 “യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,

ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+

 9 ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്‌തുതിച്ചുപാടുവിൻ,*+

ദൈവത്തിന്റെ അത്ഭുതചെയ്‌തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+

10 വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+

യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+

11 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ.

ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.+

12 ദൈവത്തിന്റെ മഹാപ്രവൃത്തികളും+ അത്ഭുതങ്ങളും

ദൈവം പ്രസ്‌താവിച്ച വിധികളും ഓർത്തുകൊള്ളൂ,

13 ദൈവദാസനായ ഇസ്രായേലിന്റെ സന്തതിയേ,*+

യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,+

നിങ്ങൾ അവ മറന്നുകളയരുത്‌.

14 ഇതു നമ്മുടെ ദൈവമായ യഹോവയാണ്‌.+

ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+

15 ദൈവത്തിന്റെ ഉടമ്പടി എക്കാലവും

ദൈവത്തിന്റെ വാഗ്‌ദാനം* ആയിരം തലമുറയോളവും ഓർക്കുവിൻ.+

16 അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+

യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുവിൻ.+

17 ദൈവം അതു യാക്കോബിന്‌ ഒരു നിയമമായും+

ഇസ്രായേലിന്‌, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.

18 ‘ഞാൻ കനാൻ ദേശം+ നിങ്ങളുടെ അവകാശമായി,

നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.

19 നിങ്ങൾ അന്ന്‌ എണ്ണത്തിൽ കുറവായിരുന്നു; അതെ, എണ്ണത്തിൽ തീരെ കുറവ്‌.

പോരാത്തതിനു നിങ്ങൾ അവിടെ പരദേശികളുമായിരുന്നു.+

20 അവർ ജനതകളിൽനിന്ന്‌ ജനതകളിലേക്കും

ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്കും സഞ്ചരിച്ചു.+

21 അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+

അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+

22 ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌,

എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്‌.’+

23 സർവഭൂമിയുമേ, യഹോവയ്‌ക്കു പാട്ടു പാടുവിൻ!

ദിനംതോറും ദിവ്യരക്ഷ പ്രസിദ്ധമാക്കുവിൻ!+

24 ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;

ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും.

25 യഹോവ മഹാനും അത്യന്തം സ്‌തുത്യനും ആണ്‌.

മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ്‌ ഉണർത്തുന്നവൻ!+

26 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവരാണ്‌;+

യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+

27 തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട്‌ ശോഭിക്കുന്നു;+

ദൈവത്തിന്റെ വാസസ്ഥലത്ത്‌ ബലവും ആനന്ദവും ഉണ്ട്‌.+

28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,

യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+

29 യഹോവയ്‌ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+

കാഴ്‌ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+

വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*+

30 സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്‌ക്കുവിൻ!

ദൈവം ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*+

31 ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;+

ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: ‘യഹോവ രാജാവായിരിക്കുന്നു!’+

32 സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;

വയലുകളും അവയിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.

33 വനവൃക്ഷങ്ങളും യഹോവയുടെ മുന്നിൽ ആനന്ദിച്ചാർക്കട്ടെ;

ദൈവം ഇതാ, ഭൂമിയെ ന്യായം വിധിക്കാൻ എഴുന്നള്ളുന്നു!*

34 യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+

ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+

35 ഇങ്ങനെ പാടുവിൻ: ‘ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ കാത്തുകൊള്ളേണമേ,+

തിരുനാമത്തിനു നന്ദി അർപ്പിച്ച്‌+

അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ*+

ജനതകളിൽനിന്ന്‌ രക്ഷിച്ച്‌ ഞങ്ങളെ കൂട്ടിച്ചേർക്കേണമേ.

36 ഇസ്രായേലിന്റെ ദൈവമായ യഹോവ

നിത്യതയിലെന്നും* വാഴ്‌ത്തപ്പെടട്ടെ.’”

അപ്പോൾ ജനം മുഴുവൻ “ആമേൻ!”* എന്നു പറഞ്ഞു; അവർ യഹോവയെ സ്‌തുതിച്ചു.

37 പിന്നീട്‌, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ്‌ ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്‌തു. 38 കൂടാതെ ഓബേദ്‌-ഏദോമും 68 സഹോദരന്മാരും അവിടെയുണ്ടായിരുന്നു. യദൂഥൂന്റെ മകനായ ഓബേദ്‌-ഏദോമിനെയും ഹോസയെയും ദാവീദ്‌ വാതിൽക്കാവൽക്കാരാക്കി. 39 ദാവീദ്‌ സാദോക്ക്‌+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്‌,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു. 40 അവർ രാവിലെയും വൈകിട്ടും പതിവായി യാഗപീഠത്തിൽ യഹോവയ്‌ക്കു ദഹനയാഗം അർപ്പിക്കുകയും യഹോവ ഇസ്രായേലിനോടു കല്‌പിച്ച ദൈവനിയമത്തിൽ+ എഴുതിയിരുന്നതെല്ലാം ചെയ്യുകയും ചെയ്‌തു. 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര്‌ വിളിച്ച്‌ തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌’ ആയതുകൊണ്ട്‌ ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു. 42 ഹേമാനും+ യദൂഥൂനും സത്യദൈവത്തെ സ്‌തുതിക്കാൻ* സംഗീതോപകരണങ്ങൾ വായിക്കുകയും കാഹളം മുഴക്കുകയും ഇലത്താളം കൊട്ടുകയും ചെയ്‌തു. യദൂഥൂന്റെ ആൺമക്കൾക്കായിരുന്നു+ കവാടത്തിന്റെ ചുമതല. 43 പിന്നെ ജനം മുഴുവൻ അവരുടെ വീടുകളിലേക്കു പോയി; സ്വന്തം വീട്ടിലുള്ളവരെ അനുഗ്രഹിക്കാൻ ദാവീദും പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക