വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 27
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃത്താന്തം ഉള്ളടക്കം

      • രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികൾ (1-34)

1 ദിനവൃത്താന്തം 27:1

ഒത്തുവാക്യങ്ങള്‍

  • +പുറ 18:25; ആവ 1:15; 1ശമു 8:11, 12
  • +1ദിന 28:1

1 ദിനവൃത്താന്തം 27:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:11

1 ദിനവൃത്താന്തം 27:3

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20, 21

1 ദിനവൃത്താന്തം 27:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:9; 1ദിന 8:1, 4

1 ദിനവൃത്താന്തം 27:5

ഒത്തുവാക്യങ്ങള്‍

  • +1ദിന 12:27
  • +2ശമു 23:20-23; 1രാജ 4:4

1 ദിനവൃത്താന്തം 27:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 2:18; 23:8, 24; 1ദിന 2:15, 16

1 ദിനവൃത്താന്തം 27:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:5, 6; ആമോ 1:1
  • +2ശമു 23:8, 26

1 ദിനവൃത്താന്തം 27:10

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:10, 27

1 ദിനവൃത്താന്തം 27:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20
  • +2ശമു 21:18

1 ദിനവൃത്താന്തം 27:12

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:8, 27; 1ദിന 6:60, 64

1 ദിനവൃത്താന്തം 27:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:20; 2ശമു 23:8, 28

1 ദിനവൃത്താന്തം 27:14

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:8, 30

1 ദിനവൃത്താന്തം 27:18

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:1, 6; 17:28

1 ദിനവൃത്താന്തം 27:21

ഒത്തുവാക്യങ്ങള്‍

  • +1ശമു 14:50; 2ശമു 3:27

1 ദിനവൃത്താന്തം 27:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:5

1 ദിനവൃത്താന്തം 27:24

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എണ്ണമെടുത്തതുകൊണ്ട്‌ അവർക്കു നേരെ കോപം ഉണ്ടായി.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 24:2, 15; 1ദിന 21:6, 7

1 ദിനവൃത്താന്തം 27:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഖജനാവുകളുടെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:15

1 ദിനവൃത്താന്തം 27:28

ഒത്തുവാക്യങ്ങള്‍

  • +2ദിന 26:9, 10
  • +2ദിന 9:27

1 ദിനവൃത്താന്തം 27:29

ഒത്തുവാക്യങ്ങള്‍

  • +യശ 35:2

1 ദിനവൃത്താന്തം 27:30

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പെൺകഴുതകളെ.”

1 ദിനവൃത്താന്തം 27:32

ഒത്തുവാക്യങ്ങള്‍

  • +2ശമു 13:3; 21:21
  • +1ദിന 3:1-9

1 ദിനവൃത്താന്തം 27:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മമിത്രമായിരുന്നു.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12; 16:23; 17:23
  • +2ശമു 15:37; 16:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 29

1 ദിനവൃത്താന്തം 27:34

ഒത്തുവാക്യങ്ങള്‍

  • +2ശമു 23:20-23; 1രാജ 2:35
  • +1രാജ 1:7
  • +1ദിന 11:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 27:1പുറ 18:25; ആവ 1:15; 1ശമു 8:11, 12
1 ദിന. 27:11ദിന 28:1
1 ദിന. 27:21ദിന 11:11
1 ദിന. 27:3സംഖ 26:20, 21
1 ദിന. 27:42ശമു 23:9; 1ദിന 8:1, 4
1 ദിന. 27:51ദിന 12:27
1 ദിന. 27:52ശമു 23:20-23; 1രാജ 4:4
1 ദിന. 27:72ശമു 2:18; 23:8, 24; 1ദിന 2:15, 16
1 ദിന. 27:92ദിന 11:5, 6; ആമോ 1:1
1 ദിന. 27:92ശമു 23:8, 26
1 ദിന. 27:101ദിന 11:10, 27
1 ദിന. 27:11സംഖ 26:20
1 ദിന. 27:112ശമു 21:18
1 ദിന. 27:122ശമു 23:8, 27; 1ദിന 6:60, 64
1 ദിന. 27:13സംഖ 26:20; 2ശമു 23:8, 28
1 ദിന. 27:142ശമു 23:8, 30
1 ദിന. 27:181ശമു 16:1, 6; 17:28
1 ദിന. 27:211ശമു 14:50; 2ശമു 3:27
1 ദിന. 27:23ഉൽ 15:5
1 ദിന. 27:242ശമു 24:2, 15; 1ദിന 21:6, 7
1 ദിന. 27:252രാജ 18:15
1 ദിന. 27:282ദിന 26:9, 10
1 ദിന. 27:282ദിന 9:27
1 ദിന. 27:29യശ 35:2
1 ദിന. 27:322ശമു 13:3; 21:21
1 ദിന. 27:321ദിന 3:1-9
1 ദിന. 27:332ശമു 15:12; 16:23; 17:23
1 ദിന. 27:332ശമു 15:37; 16:16, 17
1 ദിന. 27:342ശമു 23:20-23; 1രാജ 2:35
1 ദിന. 27:341രാജ 1:7
1 ദിന. 27:341ദിന 11:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 27:1-34

ദിനവൃത്താന്തം ഒന്നാം ഭാഗം

27 ഇവയാണു രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന, ഇസ്രായേല്യരുടെ വിഭാഗങ്ങൾ. അവയിൽ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ വിഭാഗങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തി രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായിരുന്നു. ഓരോ വിഭാഗവും ഊഴമനുസരിച്ച്‌ വർഷത്തിലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ്‌ ഓരോ വിഭാഗത്തിലുമുണ്ടായിരുന്നത്‌.

2 ഒന്നാം മാസം സേവിക്കേണ്ട ഒന്നാം വിഭാഗത്തിന്റെ ചുമതല സബ്ദീയേലിന്റെ മകനായ യാശോബെയാമിനായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 3 പേരെസിന്റെ ആൺമക്കളിൽ,+ ഒന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച ഉപവിഭാഗങ്ങളുടെ തലവന്മാരെല്ലാം യാശോബെയാമിന്റെ കീഴിലായിരുന്നു. 4 രണ്ടാം മാസത്തിലെ വിഭാഗത്തിന്റെ ചുമതല അഹോഹ്യനായ ദോദായിക്കായിരുന്നു.+ മിക്ലോത്തായിരുന്നു അതിന്റെ നായകൻ. ആ വിഭാഗത്തിൽ 24,000 പേർ. 5 മൂന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാഗത്തിന്റെ തലവൻ മുഖ്യപുരോഹിതനായ യഹോയാദയുടെ+ മകൻ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 6 ബനയ മുപ്പതു പേരിൽവെച്ച്‌ വീരയോദ്ധാവും ആ മുപ്പതു പേർക്ക്‌ അധിപനും ആയിരുന്നു. ബനയയുടെ മകൻ അമ്മീസാബാദാണു ബനയയുടെ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്‌. 7 നാലാം മാസത്തിലെ നാലാം വിഭാഗത്തിന്റെ ചുമതല യോവാബിന്റെ സഹോദരനായ അസാഹേലിനായിരുന്നു.+ അസാഹേലിനു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാഗത്തിൽ 24,000 പേർ. 8 അഞ്ചാം മാസത്തിലെ അഞ്ചാം വിഭാഗത്തിന്റെ തലവൻ യിസ്രഹ്യനായ ശംഹൂത്തായിരുന്നു. ആ വിഭാഗത്തിൽ 24,000 പേർ. 9 ആറാം മാസത്തിലെ ആറാം വിഭാഗത്തിന്റെ തലവൻ തെക്കോവ്യനായ+ ഇക്കേശിന്റെ മകൻ ഈരയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 10 ഏഴാം മാസത്തിലെ ഏഴാം വിഭാഗത്തിന്റെ തലവൻ എഫ്രയീമ്യരിൽപ്പെട്ട പെലോന്യനായ ഹേലെസായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 11 എട്ടാം മാസത്തിലെ എട്ടാം വിഭാഗത്തിന്റെ തലവൻ സേരഹ്യരിൽപ്പെട്ട+ ഹൂശത്യനായ സിബ്ബെഖായിയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 12 ഒൻപതാം മാസത്തിലെ ഒൻപതാം വിഭാഗത്തിന്റെ തലവൻ ബന്യാമീന്യരിൽപ്പെട്ട അനാഥോത്യനായ അബിയേസരായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 13 പത്താം മാസത്തിലെ പത്താം വിഭാഗത്തിന്റെ തലവൻ സേരഹ്യരിൽപ്പെട്ട നെതോഫത്യനായ മഹരായിയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 14 11-ാം മാസത്തിലെ 11-ാം വിഭാഗത്തിന്റെ തലവൻ എഫ്രയീമിന്റെ വംശജരിൽപ്പെട്ട പിരാഥോന്യനായ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ. 15 12-ാം മാസത്തിലെ 12-ാം വിഭാഗത്തിന്റെ തലവൻ ഒത്‌നീയേലിന്റെ കുടുംബത്തിൽപ്പെട്ട നെതോഫത്യനായ ഹെൽദായിയായിരുന്നു. ആ വിഭാഗത്തിൽ 24,000 പേർ.

16 ഇസ്രായേൽഗോത്രങ്ങളുടെ നായകന്മാർ ഇവരായിരുന്നു: രൂബേന്യർക്കു നായകൻ സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മാഖയുടെ മകൻ ശെഫത്യ; 17 ലേവിക്കു കെമൂവേലിന്റെ മകൻ ഹശബ്യ; അഹരോനു സാദോക്ക്‌; 18 യഹൂദയ്‌ക്കു ദാവീദിന്റെ ഒരു സഹോദരനായ എലീഹു;+ യിസ്സാഖാരിനു മീഖായേലിന്റെ മകൻ ഒമ്രി; 19 സെബുലൂന്‌ ഓബദ്യയുടെ മകൻ യിശ്‌മയ്യ; നഫ്‌താലിക്ക്‌ അസ്രിയേലിന്റെ മകൻ യരീമോത്ത്‌; 20 എഫ്രയീമ്യർക്ക്‌ ആസസ്യയുടെ മകൻ ഹോശയ; മനശ്ശെയുടെ പാതി ഗോത്രത്തിനു പെദായയുടെ മകൻ യോവേൽ; 21 ഗിലെയാദിലുള്ള, മനശ്ശെയുടെ പാതി ഗോത്രത്തിനു സെഖര്യയുടെ മകൻ ഇദ്ദൊ; ബന്യാമീന്‌ അബ്‌നേരിന്റെ+ മകൻ യാസിയേൽ; 22 ദാന്‌ യരോഹാമിന്റെ മകൻ അസരേൽ. ഇവരായിരുന്നു ഇസ്രായേൽഗോത്രങ്ങളുടെ പ്രഭുക്കന്മാർ.

23 ദാവീദ്‌ 20-ഉം അതിനു താഴോട്ടും പ്രായമുള്ളവരെ എണ്ണിയില്ല; ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു.+ 24 സെരൂയയുടെ മകനായ യോവാബ്‌ എണ്ണമെടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ദാവീദ്‌ ഇസ്രായേലിന്റെ എണ്ണമെടുത്തതുകൊണ്ട്‌ ദൈവം അവരോടു കോപിച്ചു.*+ അതുകൊണ്ട്‌ ദാവീദ്‌ രാജാവിന്റെ കാലത്തെ ചരിത്രപുസ്‌തകത്തിൽ ആ കണക്കുകൾ രേഖപ്പെടുത്തിയില്ല.

25 അദീയേലിന്റെ മകനായ അസ്‌മാവെത്തിനായിരുന്നു രാജാവിന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയയുടെ മകനായ യോനാഥാനാണു കൃഷിയിടങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഗോപുരങ്ങളിലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്‌. 26 വയലിലെ കൃഷിപ്പണിക്കാരുടെ ചുമതല കെലൂബിന്റെ മകനായ എസ്രിക്കായിരുന്നു. 27 രാമത്യനായ ശിമെയിയെയാണു മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്നത്‌. വീഞ്ഞുസംഭരണശാലകളുടെ ചുമതല സിഫ്‌മോത്യനായ സബ്ദിക്കായിരുന്നു. 28 ഷെഫേലയിലുള്ള+ ഒലിവുതോട്ടങ്ങളുടെയും അത്തി മരങ്ങളുടെയും+ പരിപാലനച്ചുമതല ഗേദെര്യനായ ബാൽഹാനാനായിരുന്നു. എണ്ണസംഭരണശാലകളുടെ മേൽനോട്ടം യോവാശിനായിരുന്നു. 29 ശാരോന്യനായ+ ശിത്രായിക്കായിരുന്നു ശാരോനിൽ മേഞ്ഞിരുന്ന കാലിക്കൂട്ടങ്ങളുടെ ചുമതല. താഴ്‌വരകളിലെ കാലിക്കൂട്ടങ്ങളുടെ ചുമതല അദായിയുടെ മകനായ ശാഫാത്തിനായിരുന്നു. 30 യിശ്‌മായേല്യനായ ഓബീലിനായിരുന്നു ഒട്ടകങ്ങളുടെ ചുമതല. കഴുതകളെ* നോക്കിയിരുന്നതു മെരോനോഥ്യനായ യഹ്‌ദെയയായിരുന്നു. 31 ഹഗ്രീയനായ യാസീസിനായിരുന്നു ആട്ടിൻപറ്റങ്ങളുടെ ചുമതല. ഇവരെല്ലാമാണു ദാവീദ്‌ രാജാവിന്റെ വസ്‌തുവകകളുടെ മേൽനോട്ടം വഹിച്ചിരുന്നത്‌.

32 ദാവീദിന്റെ സഹോദരപുത്രനായ യോനാഥാൻ+ വകതിരിവുള്ള ഒരാളായിരുന്നു. യോനാഥാൻ ഒരു ഉപദേഷ്ടാവും സെക്രട്ടറിയും ആയി സേവിച്ചു. ഹഖ്‌മോനിയുടെ മകനായ യഹീയേലാണു രാജകുമാരന്മാരുടെ+ കാര്യങ്ങൾ നോക്കിയിരുന്നത്‌. 33 അഹിഥോഫെലായിരുന്നു+ രാജാവിന്റെ ഉപദേഷ്ടാവ്‌. അർഖ്യനായ ഹൂശായി+ രാജാവിന്റെ സുഹൃത്തായിരുന്നു.* 34 അഹിഥോഫെലിനു ശേഷം ബനയയുടെ+ മകൻ യഹോയാദയും അബ്യാഥാരും+ ഉപദേഷ്ടാക്കന്മാരായി സേവിച്ചു. യോവാബായിരുന്നു+ രാജാവിന്റെ സൈന്യാധിപൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക