വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 34
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃത്താന്തം ഉള്ളടക്കം

      • യോശിയ യഹൂദയുടെ രാജാവ്‌ (1, 2)

      • യോശിയ വരുത്തിയ പരിഷ്‌കാരങ്ങൾ (3-13)

      • നിയമപുസ്‌തകം കണ്ടെത്തി (14-21)

      • ഹുൽദ ദുരന്തത്തെക്കുറിച്ച്‌ പ്രവചിക്കുന്നു (22-28)

      • യോശിയ ഉടമ്പടിപ്പുസ്‌തകം ജനത്തെ വായിച്ചുകേൾപ്പിക്കുന്നു (29-33)

2 ദിനവൃത്താന്തം 34:1

ഒത്തുവാക്യങ്ങള്‍

  • +1രാജ 13:2; സെഫ 1:1; മത്ത 1:10
  • +2രാജ 22:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 21

2 ദിനവൃത്താന്തം 34:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 21

2 ദിനവൃത്താന്തം 34:3

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 15:2
  • +2ദിന 33:17
  • +2ദിന 33:21, 22
  • +2രാജ 23:4, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1996, പേ. 8-9

2 ദിനവൃത്താന്തം 34:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:6

2 ദിനവൃത്താന്തം 34:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 13:2; 2രാജ 23:16

2 ദിനവൃത്താന്തം 34:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:19; 2ദിന 30:1

2 ദിനവൃത്താന്തം 34:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:41
  • +2ദിന 31:1

2 ദിനവൃത്താന്തം 34:8

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:12
  • +2രാജ 22:3-6

2 ദിനവൃത്താന്തം 34:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 30:11, 18

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

2 ദിനവൃത്താന്തം 34:10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

2 ദിനവൃത്താന്തം 34:11

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:11, 12

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

2 ദിനവൃത്താന്തം 34:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:15
  • +1ദിന 23:6
  • +2ദിന 20:19
  • +1ദിന 25:1

2 ദിനവൃത്താന്തം 34:13

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:14

2 ദിനവൃത്താന്തം 34:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:4
  • +ലേവ 26:46
  • +ആവ 17:18; 31:24-26; യോശ 1:8; 2രാജ 22:8

2 ദിനവൃത്താന്തം 34:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കുടഞ്ഞിട്ടിട്ട്‌.”

2 ദിനവൃത്താന്തം 34:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:8
  • +ആവ 17:18, 19

2 ദിനവൃത്താന്തം 34:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:11-13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2001, പേ. 27

2 ദിനവൃത്താന്തം 34:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:22; യിര 40:14

2 ദിനവൃത്താന്തം 34:21

ഒത്തുവാക്യങ്ങള്‍

  • +ആവ 30:17, 18; 31:16, 24-26; യോശ 1:8

2 ദിനവൃത്താന്തം 34:22

ഒത്തുവാക്യങ്ങള്‍

  • +പുറ 15:20; ന്യായ 4:4; ലൂക്ക 2:36; പ്രവൃ 21:8, 9
  • +2രാജ 22:14-20

2 ദിനവൃത്താന്തം 34:24

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:16; ആവ 28:15; 30:17, 18; ദാനി 9:11
  • +യിര 35:17

2 ദിനവൃത്താന്തം 34:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചുകൊണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 28:20
  • +2രാജ 21:1, 3, 6; 2ദിന 28:1, 3
  • +ആവ 29:22, 23; യിര 7:20

2 ദിനവൃത്താന്തം 34:26

ഒത്തുവാക്യങ്ങള്‍

  • +2ദിന 34:19

2 ദിനവൃത്താന്തം 34:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിന്റെ ഹൃദയം മൃദുവായിത്തീരുകയും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:26; 33:11, 13

2 ദിനവൃത്താന്തം 34:28

അടിക്കുറിപ്പുകള്‍

  • *

    മരണത്തെ കുറിക്കുന്ന കാവ്യഭാഷ.

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:29; യശ 39:8

2 ദിനവൃത്താന്തം 34:29

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:1

2 ദിനവൃത്താന്തം 34:30

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:2; 2ദിന 17:3, 9; നെഹ 8:3

2 ദിനവൃത്താന്തം 34:31

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ദേഹി” കാണുക.

  • *

    അഥവാ “ചെയ്‌തിരുന്ന ഉടമ്പടി പുതുക്കി.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:24-26; 2രാജ 22:8
  • +ആവ 6:5
  • +എസ്ര 10:3

2 ദിനവൃത്താന്തം 34:32

ഒത്തുവാക്യങ്ങള്‍

  • +2ദിന 30:1, 12; 33:1, 16

2 ദിനവൃത്താന്തം 34:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഗ്രഹങ്ങളും.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 21

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 34:11രാജ 13:2; സെഫ 1:1; മത്ത 1:10
2 ദിന. 34:12രാജ 22:1, 2
2 ദിന. 34:32ദിന 15:2
2 ദിന. 34:32ദിന 33:17
2 ദിന. 34:32ദിന 33:21, 22
2 ദിന. 34:32രാജ 23:4, 14
2 ദിന. 34:42രാജ 23:6
2 ദിന. 34:51രാജ 13:2; 2രാജ 23:16
2 ദിന. 34:62രാജ 23:19; 2ദിന 30:1
2 ദിന. 34:72രാജ 17:41
2 ദിന. 34:72ദിന 31:1
2 ദിന. 34:82രാജ 22:12
2 ദിന. 34:82രാജ 22:3-6
2 ദിന. 34:92ദിന 30:11, 18
2 ദിന. 34:112രാജ 12:11, 12
2 ദിന. 34:122രാജ 12:15
2 ദിന. 34:121ദിന 23:6
2 ദിന. 34:122ദിന 20:19
2 ദിന. 34:121ദിന 25:1
2 ദിന. 34:132ദിന 8:14
2 ദിന. 34:142രാജ 22:4
2 ദിന. 34:14ലേവ 26:46
2 ദിന. 34:14ആവ 17:18; 31:24-26; യോശ 1:8; 2രാജ 22:8
2 ദിന. 34:182രാജ 22:8
2 ദിന. 34:18ആവ 17:18, 19
2 ദിന. 34:192രാജ 22:11-13
2 ദിന. 34:202രാജ 25:22; യിര 40:14
2 ദിന. 34:21ആവ 30:17, 18; 31:16, 24-26; യോശ 1:8
2 ദിന. 34:22പുറ 15:20; ന്യായ 4:4; ലൂക്ക 2:36; പ്രവൃ 21:8, 9
2 ദിന. 34:222രാജ 22:14-20
2 ദിന. 34:24ലേവ 26:16; ആവ 28:15; 30:17, 18; ദാനി 9:11
2 ദിന. 34:24യിര 35:17
2 ദിന. 34:25ആവ 28:20
2 ദിന. 34:252രാജ 21:1, 3, 6; 2ദിന 28:1, 3
2 ദിന. 34:25ആവ 29:22, 23; യിര 7:20
2 ദിന. 34:262ദിന 34:19
2 ദിന. 34:272ദിന 32:26; 33:11, 13
2 ദിന. 34:281രാജ 21:29; യശ 39:8
2 ദിന. 34:292രാജ 23:1
2 ദിന. 34:302രാജ 23:2; 2ദിന 17:3, 9; നെഹ 8:3
2 ദിന. 34:31ആവ 31:24-26; 2രാജ 22:8
2 ദിന. 34:31ആവ 6:5
2 ദിന. 34:31എസ്ര 10:3
2 ദിന. 34:322ദിന 30:1, 12; 33:1, 16
2 ദിന. 34:332രാജ 23:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 34:1-33

ദിനവൃത്താന്തം രണ്ടാം ഭാഗം

34 രാജാവാകുമ്പോൾ യോശിയയ്‌ക്ക്‌+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ 2 അദ്ദേഹം യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.

3 ഭരണത്തിന്റെ 8-ാം വർഷം, ചെറുപ്രായത്തിൽത്തന്നെ, യോശിയ രാജാവ്‌ പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു;+ 12-ാം വർഷം രാജാവ്‌ ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളും+ പൂജാസ്‌തൂപങ്ങളും* കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ ലോഹപ്രതിമകളും* നീക്കി യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കാൻതുടങ്ങി.+ 4 യോശിയയുടെ സാന്നിധ്യത്തിൽ അവർ ബാൽ ദൈവങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തി. അവയുടെ മുകളിലുണ്ടായിരുന്ന, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങൾ യോശിയ വെട്ടിയിട്ടു. പൂജാസ്‌തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ലോഹപ്രതിമകളും തകർത്ത്‌ കഷണങ്ങളാക്കി. എന്നിട്ട്‌ അവ പൊടിച്ച്‌ ആ ദൈവങ്ങൾക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളിൽ വിതറി.+ 5 പുരോഹിതന്മാരുടെ അസ്ഥികൾ യോശിയ അവരുടെ യാഗപീഠങ്ങളിൽ ഇട്ട്‌ കത്തിച്ചു.+ അങ്ങനെ യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കി.

6 മനശ്ശെ, എഫ്രയീം,+ ശിമെയോൻ എന്നിവ മുതൽ നഫ്‌താലി വരെയുള്ള നഗരങ്ങളിലെയും ഇവയുടെ ചുറ്റുമുള്ള നശിച്ചുകിടന്ന സ്ഥലങ്ങളിലെയും 7 യാഗപീഠങ്ങൾ യോശിയ ഇടിച്ചുകളഞ്ഞു; പൂജാസ്‌തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ തകർത്ത്‌ പൊടിയാക്കി. ഇസ്രായേൽ ദേശത്ത്‌ ഉടനീളമുണ്ടായിരുന്ന, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങളെല്ലാം യോശിയ വെട്ടിയിട്ടു.+ ഒടുവിൽ യോശിയ യരുശലേമിലേക്കു മടങ്ങി.

8 ദേശവും ദേവാലയവും ശുദ്ധീകരിച്ചശേഷം, ഭരണത്തിന്റെ 18-ാം വർഷം, യോശിയ അസല്യയുടെ മകൻ ശാഫാനെയും+ നഗരാധിപനായ മയസേയയെയും കാര്യങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, യൊവാഹാസിന്റെ മകൻ യോവാഹിനെയും ദൈവമായ യഹോവയുടെ ഭവനത്തിന്റെ കേടുപാടുകൾ തീർക്കാൻ അയച്ചു.+ 9 അവർ മഹാപുരോഹിതനായ ഹിൽക്കിയയുടെ അടുത്ത്‌ ചെന്ന്‌ ദൈവഭവനത്തിലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാവൽക്കാരായ ലേവ്യർ മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദയിൽനിന്നും ബന്യാമീനിൽനിന്നും യരുശലേംനിവാസികളിൽനിന്നും ശേഖരിച്ചതായിരുന്നു ആ പണം. 10 പിന്നെ അവർ അത്‌ യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിച്ചു. ജോലിക്കാർ ആ പണംകൊണ്ട്‌ യഹോവയുടെ ഭവനത്തിന്റെ കേടുപോക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്‌തു. 11 താങ്ങുകൾക്കുള്ള തടി, വെട്ടിയെടുത്ത കല്ലുകൾ എന്നിവ വാങ്ങാനും യഹൂദാരാജാക്കന്മാരുടെ അനാസ്ഥ മൂലം നശിച്ചുപോയ ഭവനങ്ങൾ ഉത്തരങ്ങൾ വെച്ച്‌ പുതുക്കിപ്പണിയാനും ആയി അവർ അതു ശില്‌പികൾക്കും മറ്റു പണിക്കാർക്കും കൊടുത്തു.+

12 അവർ വിശ്വസ്‌തമായി ജോലി ചെയ്‌തു.+ അവർക്കു മേൽവിചാരകന്മാരായി ചില ലേവ്യരെ, മെരാര്യരായ+ യഹത്തിനെയും ഓബദ്യയെയും കൊഹാത്യരായ+ സെഖര്യയെയും മെശുല്ലാമിനെയും, നിയമിച്ചിരുന്നു. മികച്ച സംഗീതജ്ഞരായിരുന്ന ലേവ്യരാണു+ 13 ചുമട്ടുകാരുടെയും മറ്റെല്ലാ പണിക്കാരുടെയും മേൽനോട്ടം വഹിച്ചിരുന്നത്‌. മറ്റു ചില ലേവ്യർ സെക്രട്ടറിമാരും അധികാരികളും കാവൽക്കാരും ആയി സേവിച്ചു.+

14 യഹോവയുടെ ഭവനത്തിലേക്കു സംഭാവനയായി ലഭിച്ച പണം അവർ പുറത്ത്‌ കൊണ്ടുവരുന്ന സമയത്ത്‌,+ മോശയിലൂടെ ലഭിച്ച+ യഹോവയുടെ നിയമപുസ്‌തകം+ ഹിൽക്കിയ പുരോഹിതൻ കണ്ടെത്തി. 15 അപ്പോൾ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു പറഞ്ഞു: “എനിക്ക്‌ യഹോവയുടെ ഭവനത്തിൽനിന്ന്‌ നിയമപുസ്‌തകം കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടുത്തു. 16 ശാഫാൻ ആ പുസ്‌തകവുമായി രാജാവിന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “അങ്ങ്‌ കല്‌പിച്ചതുപോലെയെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. 17 അവർ യഹോവയുടെ ഭവനത്തിലെ പണം മുഴുവൻ ശേഖരിച്ച്‌* മേൽനോട്ടം വഹിക്കുന്നവരെയും ജോലിക്കാരെയും ഏൽപ്പിച്ചിരിക്കുന്നു.” 18 രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക്‌ ഒരു പുസ്‌തകം തന്നിട്ടുണ്ട്‌.”+ പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.+

19 നിയമത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ട ഉടനെ രാജാവ്‌ വസ്‌ത്രം കീറി.+ 20 രാജാവ്‌ ഹിൽക്കിയയോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയുടെ മകനായ അബ്ദോനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു: 21 “നമ്മുടെ പൂർവികർ ഈ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാത്തതുകൊണ്ട്‌ യഹോവ തന്റെ ഉഗ്രകോപം നമ്മുടെ മേൽ ചൊരിയും. അതുകൊണ്ട്‌ നിങ്ങൾ ചെന്ന്‌ ഇസ്രായേലിലും യഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ യഹോവയോടു ചോദിച്ചറിയുക.”+

22 അങ്ങനെ ഹിൽക്കിയയും രാജാവ്‌ അയച്ച മറ്റു ചിലരും ഹുൽദ പ്രവാചികയുടെ+ അടുത്ത്‌ ചെന്നു. വസ്‌ത്രംസൂക്ഷിപ്പുകാരനായ ഹർഹസിന്റെ മകനായ തിക്വയുടെ മകൻ ശല്ലൂമിന്റെ ഭാര്യയായിരുന്നു ഈ പ്രവാചിക. യരുശലേമിന്റെ പുതിയ ഭാഗത്താണു ഹുൽദ താമസിച്ചിരുന്നത്‌. അവർ അവിടെ ചെന്ന്‌ പ്രവാചികയോടു സംസാരിച്ചു.+ 23 പ്രവാചിക അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടുത്തേക്ക്‌ അയച്ചയാളോടു നിങ്ങൾ പറയണം: 24 “യഹോവ ഇങ്ങനെ പറയുന്നു: ‘അവർ യഹൂദാരാജാവിനെ വായിച്ചുകേൾപ്പിച്ച ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും+ വിപത്തുകളും ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും വരുത്തും.+ 25 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവങ്ങൾക്കു യാഗവസ്‌തുക്കൾ ദഹിപ്പിച്ചുകൊണ്ട്‌* അവരുടെ എല്ലാ ചെയ്‌തികളാലും എന്നെ കോപിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.+ അതുകൊണ്ട്‌ ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാഗ്നി ചൊരിയും. അത്‌ ഒരിക്കലും കെട്ടുപോകില്ല.’”+ 26 എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ്‌ വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച്‌ ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത്‌ ഇതാണ്‌:+ 27 ‘ഈ സ്ഥലത്തിനും ഇവിടെയുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* ദൈവസന്നിധിയിൽ സ്വയം താഴ്‌ത്തുകയും ചെയ്‌തു. നീ വസ്‌ത്രം കീറി എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട്‌ നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന്‌ യഹോവ പറയുന്നു. 28 നീ നിന്റെ പൂർവികരോടു ചേരാൻ ഞാൻ ഇടയാക്കും.* നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനും ഇവിടെ താമസിക്കുന്നവർക്കും വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’”+

അവർ ചെന്ന്‌ ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. 29 രാജാവ്‌ ആളയച്ച്‌ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.+ 30 അതിനു ശേഷം യഹൂദയിലുള്ള എല്ലാ പുരുഷന്മാരെയും യരുശലേമിലെ എല്ലാ ആളുകളെയും പുരോഹിതന്മാരെയും ലേവ്യരെയും, അങ്ങനെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും കൂട്ടി യഹോവയുടെ ഭവനത്തിലേക്കു ചെന്നു. യഹോവയുടെ ഭവനത്തിൽനിന്ന്‌ കണ്ടുകിട്ടിയ ഉടമ്പടിപ്പുസ്‌തകം മുഴുവൻ രാജാവ്‌ അവരെ വായിച്ചുകേൾപ്പിച്ചു.+ 31 പിന്നെ രാജാവ്‌ സ്വസ്ഥാനത്ത്‌ നിന്നുകൊണ്ട്‌, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം+ ദൈവത്തിന്റെ കല്‌പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ+ പാലിച്ചുകൊള്ളാമെന്നും യഹോവയുമായി ഒരു ഉടമ്പടി ചെയ്‌തു.*+ 32 യരുശലേമിലും ബന്യാമീനിലും ഉള്ള എല്ലാവരും ഈ ഉടമ്പടിയിൽ പങ്കുചേരാൻ രാജാവ്‌ ആഹ്വാനം ചെയ്‌തു. യരുശലേമിൽ താമസിക്കുന്നവർ അവരുടെ പൂർവികരുടെ ദൈവവുമായുള്ള ഉടമ്പടിയനുസരിച്ച്‌ പ്രവർത്തിച്ചു.+ 33 പിന്നെ യോശിയ ഇസ്രായേല്യരുടെ അധീനതയിലുണ്ടായിരുന്ന ദേശങ്ങളിൽനിന്ന്‌ മ്ലേച്ഛമായ എല്ലാ വസ്‌തുക്കളും* നീക്കിക്കളഞ്ഞു.+ ഇസ്രായേലിലുള്ള എല്ലാവരും അവരുടെ ദൈവമായ യഹോവയെ ആരാധിക്കണമെന്നു യോശിയ കല്‌പിച്ചു. യോശിയയുടെ ജീവിതകാലത്ത്‌ ഒരിക്കലും അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ വഴി വിട്ടുമാറിയില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക