18 പിന്നെ, അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ പറയുന്നു: ‘യാഗപീഠത്തിൽവെച്ച് സമ്പൂർണദഹനയാഗം അർപ്പിക്കാനും അതിന്മേൽ രക്തം തളിക്കാനും സാധിക്കേണ്ടതിനു യാഗപീഠം ഉണ്ടാക്കുമ്പോൾ പിൻപറ്റേണ്ട നിർദേശങ്ങളാണ് ഇവ.’+