18 അപ്പോൾ പരിചാരകരിൽ ഒരാൾ പറഞ്ഞു: “ബേത്ത്ലെഹെമ്യനായ യിശ്ശായിയുടെ ഒരു മകൻ നന്നായി കിന്നരം വായിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. അവൻ ധീരനും ശൂരനും ആയ ഒരു യോദ്ധാവാണ്.+ വാക്ചാതുര്യമുള്ളവനും സുമുഖനും ആണ്.+ മാത്രമല്ല, യഹോവയും അവന്റെകൂടെയുണ്ട്.”+