അടിക്കുറിപ്പ്
a പെസഹാ, പെന്തക്കോസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ കാലാകാലങ്ങളിൽ നടത്തിയിരുന്ന മൂന്നു പെരുന്നാളുകളുടെ സമയത്തായിരുന്നു സാധാരണമായി യാഗത്തിനുള്ള വഴിപാടുകൾ കൊണ്ടുവന്നിരുന്നത്.—ആവർത്തനപുസ്തകം 16:16, 17.