അടിക്കുറിപ്പ്
b ഒന്നാം നൂററാണ്ടിൽ ഒരു അപ്പോസ്തലനിൽനിന്ന് ഒരു സഭയ്ക്ക് കത്തുലഭിക്കുമ്പോൾ അതിലെ ബുദ്ധ്യുപദേശത്തിൽനിന്നു സകലർക്കും പ്രയോജനമനുഭവിക്കാൻ കഴിയേണ്ടതിനു കത്തു മററുസഭകളിലും വിതരണം ചെയ്യുന്നതു പതിവായിരുന്നു.—താരതമ്യം ചെയ്യുക: കൊലൊസ്സ്യർ 4:16.