അടിക്കുറിപ്പ്
a ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് വിവാഹമോചനം നേടിയ ഒരു പരീശനായിരുന്നു. “ഏതു കാരണം പറഞ്ഞും വിവാഹമോചനം നേടാം. (പുരുഷന്മാർക്കാകട്ടെ കാരണങ്ങൾക്ക് പഞ്ഞവുമില്ല)” എന്ന് അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി.