അടിക്കുറിപ്പ്
b അനേക വർഷങ്ങളോളം വീക്ഷാഗോപുരം വിശേഷിച്ചും അഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള ഒരു മാസികയായിട്ടാണു വീക്ഷിക്കപ്പെട്ടത്. എന്നിരുന്നാലും, വീക്ഷാഗോപുരം കരസ്ഥമാക്കി വായിക്കാൻ ഭൗമിക നിത്യജീവന്റെ പ്രത്യാശയുള്ള “മഹാപുരുഷാര”ത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ 1935 മുതൽ വർധിച്ച ഊന്നൽ നൽകപ്പെട്ടു. (വെളിപ്പാടു 7:9) ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, 1940-ൽ തെരുവുകളിൽവെച്ച് ആളുകൾക്കു വീക്ഷാഗോപുരം ക്രമമായി സമർപ്പിക്കാൻ തുടങ്ങി. അതിൽപ്പിന്നെ, പൊടുന്നനെ അതിന്റെ പ്രചാരം വർധിച്ചു.