വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a എന്നിരുന്നാലും, ക്ഷമിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ മററു പല ഘടകങ്ങളും കണക്കിലെടുക്കുന്നു. ഉദാഹരണത്തിന്‌, കുററക്കാരൻ ദൈവത്തിന്റെ നിലവാരങ്ങളെക്കുറിച്ചു അറിവില്ലാത്തവനാണെങ്കിൽ, ആ അറിവില്ലായ്‌മ നിമിത്തം കുററത്തിന്റെ ഗൗരവം കുറയാൻ സാധ്യതയുണ്ട്‌. തന്നെ വധിക്കുന്നവരോടു ക്ഷമിക്കാൻ യേശു പിതാവിനോട്‌ ആവശ്യപ്പെട്ടപ്പോൾ, തെളിവു പ്രകടമാക്കുന്നതനുസരിച്ച്‌, തന്റെ വധത്തിലേർപ്പെട്ടിരുന്ന റോമൻ പടയാളികളെക്കുറിച്ചായിരുന്നു യേശു സംസാരിച്ചത്‌. അവൻ യഥാർഥത്തിൽ ആരായിരുന്നു എന്നതു സംബന്ധിച്ച്‌ അവർ അജ്ഞരായിരുന്നു. അതുകൊണ്ട്‌, തങ്ങൾ ‘ചെയ്യുന്നത്‌ എന്തെന്ന്‌ അവർ അറിഞ്ഞില്ല.’ എന്നാൽ മതനേതാക്കൻമാരുടെ കാര്യം അതായിരുന്നില്ല. ആ വധത്തിനു പിന്നിൽ പ്രവർത്തിച്ച അവരുടെ കുററം വളരെ വലുതായിരുന്നു. അവരിൽ പലർക്കും ക്ഷമ കിട്ടുക അസാധ്യമാണ്‌.—യോഹന്നാൻ 11:45-53; താരതമ്യം ചെയ്യുക: 17:30.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക