അടിക്കുറിപ്പ്
b വിശുദ്ധകൂടാരത്തിൽ ഉപയോഗിച്ചിരുന്ന സുഗന്ധക്കൂട്ടു വിശുദ്ധമായാണു കണ്ടിരുന്നത്. പുരാതന ഇസ്രായേലിൽ അവ യഹോവയുടെ ആരാധനയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. (പുറ. 30:34-38) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആരാധനയോടു ബന്ധപ്പെട്ട് സുഗന്ധക്കൂട്ടുകൾ അർപ്പിച്ചിരുന്നു എന്നതിനു യാതൊരു രേഖയുമില്ല.