വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • യേഹു ആഹാബുഗൃഹത്തെ സംഹരിക്കുന്നു (1-17)

        • യഹോനാദാബ്‌ യേഹുവിനോടു ചേരുന്നു (15-17)

      • യേഹു ബാലിന്റെ ആരാധകരെ കൊല്ലുന്നു (18-27)

      • യേഹുവിന്റെ ഭരണം ചുരുക്കത്തിൽ (28-36)

2 രാജാക്കന്മാർ 10:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആഹാബിന്റെ രക്ഷിതാക്കൾക്കും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:29
  • +1രാജ 21:8

2 രാജാക്കന്മാർ 10:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേരുള്ളവനും.”

2 രാജാക്കന്മാർ 10:4

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:24, 27

2 രാജാക്കന്മാർ 10:7

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:21

2 രാജാക്കന്മാർ 10:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതിയുള്ളവരാണ്‌.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:14, 24

2 രാജാക്കന്മാർ 10:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഭൂമിയിൽ വീഴാൻ ഇടയാക്കില്ല.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 15:29; യശ 14:27
  • +1രാജ 21:19-24; 2രാജ 9:7, 36

2 രാജാക്കന്മാർ 10:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:19; 2രാജ 23:19, 20
  • +1രാജ 21:21

2 രാജാക്കന്മാർ 10:12

അടിക്കുറിപ്പുകള്‍

  • *

    രോമം കത്രിക്കാൻവേണ്ടി ആടുകളെ കെട്ടുന്ന ഒരു സ്ഥലമായിരിക്കാനാണു സാധ്യത.

2 രാജാക്കന്മാർ 10:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുലീനവനിതയുടെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:29; 9:21, 27; 2ദിന 22:1

2 രാജാക്കന്മാർ 10:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജലസംഭരണിക്കരികെവെച്ച്‌.” പദാവലിയിൽ “ജലസംഭരണി” കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 22:8

2 രാജാക്കന്മാർ 10:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനുഗ്രഹിച്ചപ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 2:55
  • +യിര 35:6, 19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2005, പേ. 11

    1/1/1998, പേ. 12-13

    ‘നിശ്വസ്‌തം’, പേ. 74

2 രാജാക്കന്മാർ 10:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോവയോടുള്ള ധിക്കാരം ഞാൻ വെച്ചുപൊറുപ്പിക്കാതിരിക്കുന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:11; 1രാജ 19:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1998, പേ. 12-13

2 രാജാക്കന്മാർ 10:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:8; 2ദിന 22:7
  • +1രാജ 21:20, 21; 2രാജ 9:26

2 രാജാക്കന്മാർ 10:18

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:32, 33; 18:22

2 രാജാക്കന്മാർ 10:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 3:13
  • +2രാജ 10:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 5

2 രാജാക്കന്മാർ 10:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിശുദ്ധീകരിക്കുക.”

2 രാജാക്കന്മാർ 10:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്രത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:30, 32

2 രാജാക്കന്മാർ 10:23

ഒത്തുവാക്യങ്ങള്‍

  • +2രാജ 10:15; യിര 35:6, 19

2 രാജാക്കന്മാർ 10:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഓട്ടക്കാരോടും.”

  • *

    അക്ഷ. “ഭവനത്തിലെ നഗരംവരെ.” ഒരുപക്ഷേ കോട്ടപോലെയുള്ള ഒരു ഭാഗം.

ഒത്തുവാക്യങ്ങള്‍

  • +പുറ 32:26, 27; ആവ 13:6-9; യഹ 9:5

2 രാജാക്കന്മാർ 10:26

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:1
  • +ആവ 7:25

2 രാജാക്കന്മാർ 10:27

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:30; ആവ 7:5
  • +1രാജ 16:30, 32

2 രാജാക്കന്മാർ 10:29

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28-30; 13:33; ഹോശ 8:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2011, പേ. 5

2 രാജാക്കന്മാർ 10:30

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:21
  • +2രാജ 13:1, 10; 14:23; 15:8, 12

2 രാജാക്കന്മാർ 10:31

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 10:12; ഹോശ 1:4
  • +1രാജ 12:28-30; 13:34; 14:16

2 രാജാക്കന്മാർ 10:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുറയ്‌ക്കാൻതുടങ്ങി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:17; 2രാജ 8:12; 13:22

2 രാജാക്കന്മാർ 10:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാലിന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:33; യോശ 22:9
  • +ആവ 3:13-16; 28:63; യോശ 13:8-12

2 രാജാക്കന്മാർ 10:35

ഒത്തുവാക്യങ്ങള്‍

  • +2രാജ 13:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 10:11രാജ 16:29
2 രാജാ. 10:11രാജ 21:8
2 രാജാ. 10:42രാജ 9:24, 27
2 രാജാ. 10:71രാജ 21:21
2 രാജാ. 10:92രാജ 9:14, 24
2 രാജാ. 10:101ശമു 15:29; യശ 14:27
2 രാജാ. 10:101രാജ 21:19-24; 2രാജ 9:7, 36
2 രാജാ. 10:111രാജ 18:19; 2രാജ 23:19, 20
2 രാജാ. 10:111രാജ 21:21
2 രാജാ. 10:132രാജ 8:29; 9:21, 27; 2ദിന 22:1
2 രാജാ. 10:142ദിന 22:8
2 രാജാ. 10:151ദിന 2:55
2 രാജാ. 10:15യിര 35:6, 19
2 രാജാ. 10:16സംഖ 25:11; 1രാജ 19:10
2 രാജാ. 10:172രാജ 9:8; 2ദിന 22:7
2 രാജാ. 10:171രാജ 21:20, 21; 2രാജ 9:26
2 രാജാ. 10:181രാജ 16:32, 33; 18:22
2 രാജാ. 10:192രാജ 3:13
2 രാജാ. 10:192രാജ 10:11
2 രാജാ. 10:211രാജ 16:30, 32
2 രാജാ. 10:232രാജ 10:15; യിര 35:6, 19
2 രാജാ. 10:25പുറ 32:26, 27; ആവ 13:6-9; യഹ 9:5
2 രാജാ. 10:26ലേവ 26:1
2 രാജാ. 10:26ആവ 7:25
2 രാജാ. 10:27ലേവ 26:30; ആവ 7:5
2 രാജാ. 10:271രാജ 16:30, 32
2 രാജാ. 10:291രാജ 12:28-30; 13:33; ഹോശ 8:6
2 രാജാ. 10:301രാജ 21:21
2 രാജാ. 10:302രാജ 13:1, 10; 14:23; 15:8, 12
2 രാജാ. 10:31ആവ 10:12; ഹോശ 1:4
2 രാജാ. 10:311രാജ 12:28-30; 13:34; 14:16
2 രാജാ. 10:321രാജ 19:17; 2രാജ 8:12; 13:22
2 രാജാ. 10:33സംഖ 32:33; യോശ 22:9
2 രാജാ. 10:33ആവ 3:13-16; 28:63; യോശ 13:8-12
2 രാജാ. 10:352രാജ 13:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 10:1-36

രാജാക്കന്മാർ രണ്ടാം ഭാഗം

10 ആഹാബിനു+ ശമര്യയിൽ 70 ആൺമക്കളുണ്ടായിരുന്നു. യേഹു ജസ്രീലിലെ പ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ മക്കളുടെ രക്ഷിതാക്കൾക്കും* കത്ത്‌ എഴുതി+ ശമര്യയിലേക്ക്‌ അയച്ചു. യേഹു എഴുതി: 2 “നിങ്ങളുടെ യജമാനന്റെ ആൺമക്കൾ നിങ്ങളുടെകൂടെയുണ്ടല്ലോ. യുദ്ധരഥങ്ങളും കുതിരകളും ആയുധങ്ങളും കെട്ടുറപ്പുള്ള ഒരു നഗരവും നിങ്ങൾക്കുണ്ട്‌. ഈ കത്തു കിട്ടുമ്പോൾ 3 നിങ്ങളുടെ യജമാനന്റെ ആൺമക്കളിൽ സമർഥനും യോഗ്യനും* ആയ ഒരാളെ അയാളുടെ അപ്പന്റെ സിംഹാസനത്തിൽ അവരോധിച്ച്‌ നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുക.”

4 അവർ ആകെ ഭയന്നുവിറച്ചു. അവർ പറഞ്ഞു: “രണ്ടു രാജാക്കന്മാർക്ക്‌ അയാളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ പിന്നെ നമ്മൾ എങ്ങനെ അയാളോട്‌ എതിർത്തുനിൽക്കും?” 5 അപ്പോൾ കൊട്ടാരവിചാരകനും ഗവർണറും മൂപ്പന്മാരും ആ രക്ഷിതാക്കളും യേഹുവിന്‌ ഇങ്ങനെയൊരു സന്ദേശം അയച്ചു: “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്‌. അങ്ങ്‌ പറയുന്നത്‌ എന്തും ഞങ്ങൾ അനുസരിച്ചുകൊള്ളാം. ഞങ്ങൾ ആരെയും രാജാവാക്കുന്നില്ല. അങ്ങയ്‌ക്കു ശരിയെന്നു തോന്നുന്നതു ഞങ്ങളോടു ചെയ്‌തുകൊള്ളൂ.”

6 അപ്പോൾ യേഹു രണ്ടാമതും അവർക്ക്‌ ഒരു കത്ത്‌ അയച്ചു. അയാൾ എഴുതി: “നിങ്ങൾ എന്റെ കൂടെനിന്ന്‌ എന്നെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ മക്കളുടെ തല വെട്ടി നാളെ ഈ സമയത്ത്‌ എന്റെ അടുത്ത്‌ ജസ്രീലിൽ കൊണ്ടുവരുക.”

70 രാജകുമാരന്മാരും അപ്പോൾ നഗരത്തിലെ പ്രധാനികളോടൊപ്പമായിരുന്നു; അവരാണ്‌ ആ രാജകുമാരന്മാരെ വളർത്തിയിരുന്നത്‌. 7 കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച്‌ കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക്‌ അയച്ചുകൊടുത്തു. 8 ദൂതൻ വന്ന്‌ യേഹുവിനോടു പറഞ്ഞു: “രാജാവിന്റെ മക്കളുടെ തല അവർ കൊണ്ടുവന്നിട്ടുണ്ട്‌.” അപ്പോൾ അയാൾ പറഞ്ഞു: “അവ നഗരത്തിന്റെ കവാടത്തിൽ രണ്ടു കൂനയായി കൂട്ടുക; രാവിലെവരെ അത്‌ അങ്ങനെ കിടക്കട്ടെ.” 9 രാവിലെ അയാൾ പുറത്ത്‌ ചെന്ന്‌ ജനത്തോടു പറഞ്ഞു: “നിങ്ങൾ നിരപരാധികളാണ്‌.* ഞാനാണ്‌ എന്റെ യജമാനന്‌ എതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊന്നത്‌.+ എന്നാൽ ഇവരെയെല്ലാം കൊന്നത്‌ ആരാണ്‌? 10 അതുകൊണ്ട്‌ ഇത്‌ അറിഞ്ഞുകൊള്ളുക: ആഹാബുഗൃഹത്തിന്‌ എതിരെ യഹോവ പറഞ്ഞ വാക്കുകളിൽ ഒന്നുപോലും യഹോവ നിവർത്തിക്കാതിരിക്കില്ല.*+ തന്റെ ദാസനായ ഏലിയയിലൂടെ പറഞ്ഞതെല്ലാം യഹോവ നിവർത്തിച്ചിരിക്കുന്നു.”+ 11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+

12 പിന്നെ യേഹു ശമര്യയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിക്ക്‌, ഇടയന്മാർ ആടുകളെ കെട്ടുന്ന ഒരു സ്ഥലമുണ്ടായിരുന്നു.* 13 അവിടെവെച്ച്‌ യേഹു യഹൂദാരാജാവായ അഹസ്യയുടെ+ സഹോദരന്മാരെ കണ്ടു. “നിങ്ങൾ ആരാണ്‌” എന്നു യേഹു അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യയുടെ സഹോദരന്മാരാണ്‌. രാജാവിന്റെ മക്കളും രാജമാതാവിന്റെ* മക്കളും സുഖമായിരിക്കുന്നോ എന്നു തിരക്കാൻ പോകുകയാണ്‌.” 14 ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച്‌ ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്‌* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+

15 പിന്നെ യേഹു അവിടെനിന്ന്‌ പോയി. വഴിയിൽവെച്ച്‌ രേഖാബിന്റെ+ മകൻ യഹോനാദാബിനെ+ കണ്ടു. അയാൾ യേഹുവിനെ കാണാൻ വരുകയായിരുന്നു. യഹോനാദാബ്‌ യേഹുവിനെ അഭിവാദനം ചെയ്‌തപ്പോൾ* യേഹു ചോദിച്ചു: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം ശരിക്കും എന്റെകൂടെയുണ്ടോ?”

“ഉണ്ട്‌” എന്ന്‌ യഹോനാദാബ്‌ മറുപടി പറഞ്ഞു.

“എങ്കിൽ കൈ തരുക.”

അങ്ങനെ യഹോനാദാബ്‌ കൈ നീട്ടി; യേഹു അയാളെ രഥത്തിലേക്കു പിടിച്ചുകയറ്റി. 16 അപ്പോൾ യേഹു പറഞ്ഞു: “എന്നോടൊപ്പം വന്ന്‌ യഹോവയുടെ കാര്യത്തിൽ എനിക്കുള്ള ശുഷ്‌കാന്തി*+ കാണുക.” അങ്ങനെ അവർ അയാളെ യേഹുവിന്റെ യുദ്ധരഥത്തിൽ കയറ്റിക്കൊണ്ടുപോയി. 17 ശമര്യയിൽ എത്തിയ യേഹു അവിടെ ആഹാബുഗൃഹത്തിൽ ബാക്കിയുള്ള എല്ലാവരെയും സംഹരിച്ചു.+ യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെ, യേഹു അവരിൽ ഒരാളെപ്പോലും ബാക്കി വെച്ചില്ല.+

18 പിന്നെ യേഹു ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ്‌ ബാലിനെ അൽപ്പമേ ആരാധിച്ചുള്ളൂ;+ എന്നാൽ യേഹു ബാലിന്റെ വലിയ ഭക്തനായിരിക്കും. 19 അതുകൊണ്ട്‌ ബാലിന്റെ എല്ലാ പ്രവാചകരെയും+ ആരാധകരെയും പുരോഹിതരെയും+ എന്റെ അടുത്ത്‌ കൂട്ടിവരുത്തുക. ആരെയും ഒഴിവാക്കരുത്‌. കാരണം ഞാൻ ബാലിന്‌ ഒരു ഗംഭീരയാഗം നടത്താൻപോകുകയാണ്‌. ആരെങ്കിലും വരാതിരുന്നാൽ അയാൾ പിന്നെ ജീവിച്ചിരിക്കില്ല.” വാസ്‌തവത്തിൽ, ബാലിന്റെ ആരാധകരെ കൊന്നൊടുക്കാൻ യേഹു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്‌.

20 യേഹു തുടർന്നു: “ബാലിന്‌ ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യുക.”* അവർ അങ്ങനെ ചെയ്‌തു. 21 അതിനു ശേഷം യേഹു ഇസ്രായേലിൽ എല്ലായിടത്തും സന്ദേശം അയച്ചു. ബാലിന്റെ എല്ലാ ആരാധകരും വന്നു; ഒരാൾപ്പോലും വരാതിരുന്നില്ല. അവരെല്ലാം ബാലിന്റെ ഭവനത്തിൽ*+ പ്രവേശിച്ചു. ബാലിന്റെ ഭവനം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവരെക്കൊണ്ട്‌ നിറഞ്ഞു. 22 യേഹു വസ്‌ത്രംസൂക്ഷിപ്പുകാരനോട്‌, “ബാലിന്റെ എല്ലാ ആരാധകർക്കും വസ്‌ത്രം കൊണ്ടുവരുക” എന്നു കല്‌പിച്ചു. അയാൾ അവർക്കു വസ്‌ത്രം കൊണ്ടുവന്ന്‌ കൊടുത്തു. 23 അപ്പോൾ യേഹുവും രേഖാബിന്റെ മകനായ യഹോനാദാബും+ ബാലിന്റെ ഭവനത്തിന്‌ ഉള്ളിലേക്കു ചെന്നു. അയാൾ ബാലിന്റെ ആരാധകരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ യഹോവയുടെ ആരാധകരൊന്നും ഇവിടെയില്ലെന്നു ശരിക്കും നോക്കി ഉറപ്പുവരുത്തണം.” 24 ഒടുവിൽ അവർ ബലികളും ദഹനയാഗങ്ങളും അർപ്പിക്കാൻ വന്നു. യേഹു തന്റെ ആളുകളിൽ 80 പേരെ പുറത്ത്‌ നിറുത്തിയിട്ട്‌ അവരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നവരിൽ ഒരുത്തനെങ്കിലും രക്ഷപ്പെട്ടാൽ അയാൾക്കു പകരം നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക.”

25 ദഹനയാഗം അർപ്പിച്ചുകഴിഞ്ഞ ഉടനെ യേഹു ഭടന്മാരോടും* ഉപസേനാധിപന്മാരോടും കല്‌പിച്ചു: “അകത്ത്‌ വന്ന്‌ ഇവരെ കൊല്ലുക! ഒരാൾപ്പോലും രക്ഷപ്പെടരുത്‌!”+ അങ്ങനെ ഭടന്മാരും ഉപസേനാധിപന്മാരും അവരെ വാളുകൊണ്ട്‌ കൊന്ന്‌ പുറത്തേക്ക്‌ എറിഞ്ഞു. അവർ ബാലിന്റെ ഭവനത്തിന്‌ ഉള്ളിലെ വിശുദ്ധസ്ഥലംവരെ* ചെന്നു. 26 പിന്നെ അവർ ബാലിന്റെ ഭവനത്തിലെ പൂജാസ്‌തംഭങ്ങളെല്ലാം+ പുറത്ത്‌ കൊണ്ടുവന്ന്‌ കത്തിച്ചു.+ 27 അവർ ബാലിന്റെ പൂജാസ്‌തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത്‌ ഇന്നും അങ്ങനെതന്നെ തുടരുന്നു.

28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന്‌ ബാലിനെ തുടച്ചുനീക്കി. 29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ യേഹു വിട്ടുമാറിയില്ല. 30 യഹോവ യേഹുവിനോടു പറഞ്ഞു: “നീ നന്നായി പ്രവർത്തിച്ചതുകൊണ്ടും ആഹാബുഗൃഹത്തോടു ചെയ്യാൻ ഞാൻ ഹൃദയത്തിൽ നിശ്ചയിച്ചതെല്ലാം+ ചെയ്‌തുകൊണ്ട്‌ എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചതുകൊണ്ടും നിന്റെ മക്കളുടെ നാലു തലമുറ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും.”+ 31 പക്ഷേ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമം* യേഹു മുഴുഹൃദയത്തോടെ പിൻപറ്റിയില്ല.+ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽനിന്ന്‌+ അയാൾ വിട്ടുമാറിയതുമില്ല.

32 അക്കാലത്ത്‌ യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+ 33 അതായത്‌ യോർദാനു കിഴക്ക്‌ ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ്‌ മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു.

34 യേഹുവിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 35 പിന്നെ യേഹു പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു; അവർ അയാളെ ശമര്യയിൽ അടക്കം ചെയ്‌തു. അയാളുടെ മകൻ യഹോവാഹാസ്‌+ അടുത്ത രാജാവായി. 36 ശമര്യയിലിരുന്ന്‌ യേഹു 28 വർഷം ഇസ്രായേലിനെ ഭരിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക