വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • അഥല്യ ഭരണം കൈക്കലാക്കുന്നു (1-3)

      • യഹോവാശിനെ തന്ത്രപൂർവം രാജാവാക്കുന്നു (4-12)

      • അഥല്യയെ കൊല്ലുന്നു (13-16)

      • യഹോയാദ വരുത്തിയ പരിഷ്‌കാരങ്ങൾ (17-21)

2 രാജാക്കന്മാർ 11:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 9:27
  • +2രാജ 8:26; 11:20; 2ദിന 21:5, 6; 24:7
  • +2ദിന 21:4; 22:10-12

2 രാജാക്കന്മാർ 11:2

ഒത്തുവാക്യങ്ങള്‍

  • +2രാജ 12:1

2 രാജാക്കന്മാർ 11:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഓട്ടക്കാരുടെയും.”

  • *

    അതായത്‌, നൂറു പേരുടെ അധിപന്മാർ.

  • *

    അഥവാ “ഉടമ്പടി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 14:27
  • +2ദിന 23:1-3

2 രാജാക്കന്മാർ 11:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:1; 2ദിന 23:4-7

2 രാജാക്കന്മാർ 11:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുറത്ത്‌ പോകുമ്പോഴും അകത്ത്‌ വരുമ്പോഴും.”

2 രാജാക്കന്മാർ 11:9

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4
  • +2ദിന 23:8-11

2 രാജാക്കന്മാർ 11:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 14:27
  • +1രാജ 8:22; 2ദിന 4:1

2 രാജാക്കന്മാർ 11:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രാജമുടി.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്‌.

  • *

    ദൈവത്തിന്റെ നിയമം അടങ്ങിയ ഒരു ചുരുളായിരിക്കാം ഇത്‌.

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:2
  • +പുറ 25:21; 31:18
  • +1രാജ 1:39, 40

2 രാജാക്കന്മാർ 11:13

ഒത്തുവാക്യങ്ങള്‍

  • +2ദിന 23:12-15

2 രാജാക്കന്മാർ 11:14

ഒത്തുവാക്യങ്ങള്‍

  • +2രാജ 23:3
  • +2ദിന 5:12

2 രാജാക്കന്മാർ 11:15

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4; 2ദിന 23:9

2 രാജാക്കന്മാർ 11:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:1

2 രാജാക്കന്മാർ 11:17

ഒത്തുവാക്യങ്ങള്‍

  • +1ശമു 10:25; 2ശമു 5:3
  • +2ദിന 23:16, 17

2 രാജാക്കന്മാർ 11:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്രത്തിലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:3
  • +ആവ 7:25
  • +ആവ 13:5
  • +2ദിന 23:18-21

2 രാജാക്കന്മാർ 11:19

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:4, 15
  • +1രാജ 14:27
  • +2ശമു 7:8, 16

2 രാജാക്കന്മാർ 11:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വാളുകൊണ്ട്‌ കൊന്നുകളഞ്ഞതിനാൽ.”

2 രാജാക്കന്മാർ 11:21

ഒത്തുവാക്യങ്ങള്‍

  • +2രാജ 11:2
  • +2ദിന 24:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 11:12രാജ 9:27
2 രാജാ. 11:12രാജ 8:26; 11:20; 2ദിന 21:5, 6; 24:7
2 രാജാ. 11:12ദിന 21:4; 22:10-12
2 രാജാ. 11:22രാജ 12:1
2 രാജാ. 11:41രാജ 14:27
2 രാജാ. 11:42ദിന 23:1-3
2 രാജാ. 11:51രാജ 7:1; 2ദിന 23:4-7
2 രാജാ. 11:92രാജ 11:4
2 രാജാ. 11:92ദിന 23:8-11
2 രാജാ. 11:111രാജ 14:27
2 രാജാ. 11:111രാജ 8:22; 2ദിന 4:1
2 രാജാ. 11:122രാജ 11:2
2 രാജാ. 11:12പുറ 25:21; 31:18
2 രാജാ. 11:121രാജ 1:39, 40
2 രാജാ. 11:132ദിന 23:12-15
2 രാജാ. 11:142രാജ 23:3
2 രാജാ. 11:142ദിന 5:12
2 രാജാ. 11:152രാജ 11:4; 2ദിന 23:9
2 രാജാ. 11:161രാജ 7:1
2 രാജാ. 11:171ശമു 10:25; 2ശമു 5:3
2 രാജാ. 11:172ദിന 23:16, 17
2 രാജാ. 11:18ആവ 12:3
2 രാജാ. 11:18ആവ 7:25
2 രാജാ. 11:18ആവ 13:5
2 രാജാ. 11:182ദിന 23:18-21
2 രാജാ. 11:192രാജ 11:4, 15
2 രാജാ. 11:191രാജ 14:27
2 രാജാ. 11:192ശമു 7:8, 16
2 രാജാ. 11:212രാജ 11:2
2 രാജാ. 11:212ദിന 24:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 11:1-21

രാജാക്കന്മാർ രണ്ടാം ഭാഗം

11 അഹസ്യ മരിച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവംശത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞു.+ 2 എന്നാൽ യഹോരാം രാജാവിന്റെ മകളായ, അഹസ്യയുടെ സഹോദരി യഹോശേബ അഹസ്യയുടെ മകനായ യഹോവാശിനെ+ രക്ഷപ്പെടുത്തി. അഥല്യ കൊല്ലാനിരുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന്‌ യഹോവാശിനെയും വളർത്തമ്മയെയും യഹോശേബ ഒരു ഉൾമുറിയിൽ കൊണ്ടുപോയി ഒളിപ്പിച്ചു. അഥല്യയുടെ കൈയിൽപ്പെടാതെ യഹോവാശിനെ ഒളിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട്‌ യഹോവാശ്‌ മാത്രം കൊല്ലപ്പെട്ടില്ല. 3 യഹോവാശ്‌ വളർത്തമ്മയോടൊപ്പം ആറു വർഷം യഹോവയുടെ ഭവനത്തിൽ ഒളിച്ചുകഴിഞ്ഞു. അഥല്യയാണ്‌ ആ സമയത്ത്‌ ദേശം ഭരിച്ചിരുന്നത്‌.

4 എന്നാൽ ഏഴാം വർഷം യഹോയാദ കൊട്ടാരംകാവൽക്കാരുടെയും* കാരീയൻ എന്ന്‌ അറിയപ്പെട്ടിരുന്ന അംഗരക്ഷകരുടെയും ശതാധിപന്മാരെ*+ അദ്ദേഹത്തിന്റെ അടുത്ത്‌ യഹോവയുടെ ഭവനത്തിലേക്കു വിളിപ്പിച്ചു. യഹോയാദ അവരുമായി സഖ്യം* ചെയ്‌ത്‌ അവരെക്കൊണ്ട്‌ യഹോവയുടെ ഭവനത്തിൽവെച്ച്‌ സത്യം ചെയ്യിച്ചു. അതിനു ശേഷം അവർക്കു രാജകുമാരനെ കാണിച്ചുകൊടുത്തു.+ 5 പിന്നെ അവർക്ക്‌ ഈ നിർദേശം നൽകി: “നിങ്ങൾ ചെയ്യേണ്ടത്‌ ഇതാണ്‌: നിങ്ങളിൽ ശബത്തിൽ നിയമനമുള്ള മൂന്നിൽ ഒരു ഭാഗം രാജാവിന്റെ കൊട്ടാരത്തിനു+ ജാഗ്രതയോടെ കാവൽ നിൽക്കണം. 6 മൂന്നിൽ ഒരു ഭാഗം അടിസ്ഥാനകവാടം എന്നു പേരുള്ള കവാടത്തിലും ശേഷിക്കുന്ന മൂന്നിൽ ഒരു ഭാഗം കൊട്ടാരംകാവൽക്കാരുടെ പുറകിലുള്ള കവാടത്തിലും നിൽക്കണം. നിങ്ങൾ മാറിമാറിയാണു ഭവനത്തിനു കാവൽ നിൽക്കേണ്ടത്‌. 7 ശബത്തുദിവസം നിയമനമില്ലാത്ത രണ്ടു വിഭാഗങ്ങളും അന്നു രാജാവിനെ സംരക്ഷിക്കാൻ ജാഗ്രതയോടെ യഹോവയുടെ ഭവനത്തിനു കാവൽ നിൽക്കണം. 8 നിങ്ങൾ എല്ലാവരും ആയുധം കൈയിൽ ഏന്തി രാജാവിനു ചുറ്റും നിൽക്കണം. ആരെങ്കിലും നിങ്ങളുടെ അണിയിലേക്കു കടന്നുവന്നാൽ അയാളെ കൊന്നുകളയുക. രാജാവ്‌ എവിടെ പോയാലും* നിങ്ങൾ ഒപ്പമുണ്ടായിരിക്കണം.”

9 പുരോഹിതനായ യഹോയാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലായിരുന്ന ആളുകളെയും കൂട്ടി യഹോയാദ പുരോഹിതന്റെ അടുത്ത്‌ എത്തി.+ 10 പുരോഹിതൻ യഹോവയുടെ ആലയത്തിലുണ്ടായിരുന്ന, ദാവീദ്‌ രാജാവിന്റെ കുന്തങ്ങളും പരിചകളും എടുത്ത്‌ ശതാധിപന്മാർക്കു കൊടുത്തു. 11 കൊട്ടാരംകാവൽക്കാർ+ ഓരോരുത്തരും ആയുധം കൈയിൽ എടുത്ത്‌ രാജാവിനു ചുറ്റുമായി അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. ഭവനത്തിന്റെ വലതുവശംമുതൽ ഇടതുവശംവരെ യാഗപീഠത്തിന്റെയും+ ഭവനത്തിന്റെയും അരികിൽ അവർ നിന്നു. 12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത്‌ കൊണ്ടുവന്ന്‌ തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്‌തിട്ട്‌ കൈയടിച്ചുകൊണ്ട്‌ അവർ പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ!”+

13 ജനങ്ങൾ ഓടുന്ന ശബ്ദം കേട്ടപ്പോൾ അഥല്യ ഉടനെ യഹോവയുടെ ഭവനത്തിൽ ജനത്തിന്റെ അടുത്തേക്കു ചെന്നു.+ 14 അപ്പോൾ അതാ, ആചാരപ്രകാരം രാജാവ്‌ തൂണിന്‌ അരികെ നിൽക്കുന്നു!+ പ്രമാണിമാരും കാഹളം ഊതുന്നവരും+ രാജാവിന്റെ അടുത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. ദേശത്തെ ജനം മുഴുവൻ സന്തോഷിച്ചാനന്ദിക്കുകയും കാഹളം ഊതുകയും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്‌ത്രം കീറിയിട്ട്‌, “ചതി, കൊടുംചതി!” എന്നു വിളിച്ചുപറഞ്ഞു. 15 എന്നാൽ പുരോഹിതനായ യഹോയാദ സൈന്യത്തിന്മേൽ നിയമിതരായ ശതാധിപന്മാരോട്‌,+ “അഥല്യയെ അണിയിൽനിന്ന്‌ പുറത്ത്‌ കൊണ്ടുപോകൂ, ആരെങ്കിലും അഥല്യയുടെ പിന്നാലെ വന്നാൽ അയാളെ വാളുകൊണ്ട്‌ കൊല്ലണം!” എന്നു പറഞ്ഞു. “യഹോവയുടെ ഭവനത്തിൽവെച്ച്‌ അഥല്യയെ കൊല്ലരുത്‌” എന്ന്‌ യഹോയാദ അവരോടു കല്‌പിച്ചിരുന്നു. 16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത്‌ എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു.

17 എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി+ രാജാവും ജനങ്ങളും യഹോവയും തമ്മിൽ യഹോയാദ ഉണ്ടാക്കി. രാജാവും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+ 18 അതിനു ശേഷം ദേശത്തുള്ളവരെല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന്‌ ബാലിന്റെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങളെല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച്‌ കൊന്നുകളഞ്ഞു.+

പിന്നെ പുരോഹിതൻ യഹോവയുടെ ഭവനത്തിൽ മേൽവിചാരകന്മാരെ നിയമിച്ചു.+ 19 തുടർന്ന്‌ ദേശത്തെ മുഴുവൻ ജനങ്ങളുടെയും ശതാധിപന്മാരുടെയും+ കാരീയൻ അംഗരക്ഷകരുടെയും കൊട്ടാരംകാവൽക്കാരുടെയും+ അകമ്പടിയോടെ രാജാവിനെ യഹോവയുടെ ഭവനത്തിൽനിന്ന്‌ രാജകൊട്ടാരത്തിലേക്കു കൊണ്ടുപോയി. കൊട്ടാരംകാവൽക്കാരുടെ കവാടത്തിലൂടെയാണ്‌ അവർ പോയത്‌. അങ്ങനെ യഹോവാശ്‌ അവിടെ ചെന്ന്‌ രാജസിംഹാസനത്തിൽ ഇരുന്നു.+ 20 ദേശത്തെ ജനം മുഴുവൻ ആനന്ദിച്ചാഹ്ലാദിച്ചു. അഥല്യയെ അവർ രാജകൊട്ടാരത്തിന്‌ അടുത്തുവെച്ച്‌ കൊന്നുകളഞ്ഞതുകൊണ്ട്‌* നഗരത്തിൽ സമാധാനം ഉണ്ടായി.

21 രാജാവാകുമ്പോൾ യഹോവാശിന്‌+ ഏഴു വയസ്സായിരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക