വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • യഹോരാം ഇസ്രായേലിന്റെ രാജാവ്‌ (1-3)

      • മോവാബ്‌ ഇസ്രായേലിനെ എതിർക്കുന്നു (4-25)

      • മോവാബ്‌ പരാജയപ്പെടുന്നു (26, 27)

2 രാജാക്കന്മാർ 3:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 1:17

2 രാജാക്കന്മാർ 3:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:30-33

2 രാജാക്കന്മാർ 3:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:28-30

2 രാജാക്കന്മാർ 3:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1992, പേ. 24-25

2 രാജാക്കന്മാർ 3:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:37
  • +2ശമു 8:2

2 രാജാക്കന്മാർ 3:7

ഒത്തുവാക്യങ്ങള്‍

  • +2ദിന 19:2
  • +1രാജ 22:3, 4

2 രാജാക്കന്മാർ 3:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

2 രാജാക്കന്മാർ 3:9

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:14

2 രാജാക്കന്മാർ 3:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഏലിയയുടെ ദാസനായിരുന്ന.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:7
  • +1രാജ 19:19, 21
  • +1രാജ 19:16; 2രാജ 2:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2013, പേ. 29

    11/1/1997, പേ. 30

    അനുകരിക്കുക, പേ. 112

2 രാജാക്കന്മാർ 3:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എനിക്കും നിനക്കും എന്ത്‌?”

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:30; യഹ 14:3
  • +ന്യായ 10:14; 1രാജ 18:19; 22:6

2 രാജാക്കന്മാർ 3:14

ഒത്തുവാക്യങ്ങള്‍

  • +2ദിന 17:3, 4; 19:3, 4
  • +സുഭ 15:29

2 രാജാക്കന്മാർ 3:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതജ്ഞനെ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 10:5; 1ദിന 25:1
  • +1രാജ 18:46; യഹ 1:3; പ്രവൃ 11:21

2 രാജാക്കന്മാർ 3:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:35

2 രാജാക്കന്മാർ 3:18

ഒത്തുവാക്യങ്ങള്‍

  • +യിര 32:17; മർ 10:27
  • +ആവ 28:7

2 രാജാക്കന്മാർ 3:19

ഒത്തുവാക്യങ്ങള്‍

  • +ആവ 3:5
  • +2രാജ 3:25

2 രാജാക്കന്മാർ 3:20

ഒത്തുവാക്യങ്ങള്‍

  • +പുറ 29:39, 40

2 രാജാക്കന്മാർ 3:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2005, പേ. 10

2 രാജാക്കന്മാർ 3:23

ഒത്തുവാക്യങ്ങള്‍

  • +പുറ 15:9, 10

2 രാജാക്കന്മാർ 3:24

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:7

2 രാജാക്കന്മാർ 3:25

ഒത്തുവാക്യങ്ങള്‍

  • +ഉൽ 26:15; 2ദിന 32:4
  • +2രാജ 3:19
  • +യശ 16:7

2 രാജാക്കന്മാർ 3:26

ഒത്തുവാക്യങ്ങള്‍

  • +2രാജ 3:9

2 രാജാക്കന്മാർ 3:27

ഒത്തുവാക്യങ്ങള്‍

  • +ആവ 12:31; 2ദിന 28:1, 3; സങ്ക 106:37, 38

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 3:12രാജ 1:17
2 രാജാ. 3:21രാജ 16:30-33
2 രാജാ. 3:31രാജ 12:28-30
2 രാജാ. 3:51രാജ 22:37
2 രാജാ. 3:52ശമു 8:2
2 രാജാ. 3:72ദിന 19:2
2 രാജാ. 3:71രാജ 22:3, 4
2 രാജാ. 3:92ശമു 8:14
2 രാജാ. 3:111രാജ 22:7
2 രാജാ. 3:111രാജ 19:19, 21
2 രാജാ. 3:111രാജ 19:16; 2രാജ 2:15
2 രാജാ. 3:131ശമു 2:30; യഹ 14:3
2 രാജാ. 3:13ന്യായ 10:14; 1രാജ 18:19; 22:6
2 രാജാ. 3:142ദിന 17:3, 4; 19:3, 4
2 രാജാ. 3:14സുഭ 15:29
2 രാജാ. 3:151ശമു 10:5; 1ദിന 25:1
2 രാജാ. 3:151രാജ 18:46; യഹ 1:3; പ്രവൃ 11:21
2 രാജാ. 3:17സങ്ക 107:35
2 രാജാ. 3:18യിര 32:17; മർ 10:27
2 രാജാ. 3:18ആവ 28:7
2 രാജാ. 3:19ആവ 3:5
2 രാജാ. 3:192രാജ 3:25
2 രാജാ. 3:20പുറ 29:39, 40
2 രാജാ. 3:23പുറ 15:9, 10
2 രാജാ. 3:24ലേവ 26:7
2 രാജാ. 3:25ഉൽ 26:15; 2ദിന 32:4
2 രാജാ. 3:252രാജ 3:19
2 രാജാ. 3:25യശ 16:7
2 രാജാ. 3:262രാജ 3:9
2 രാജാ. 3:27ആവ 12:31; 2ദിന 28:1, 3; സങ്ക 106:37, 38
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 3:1-27

രാജാക്കന്മാർ രണ്ടാം ഭാഗം

3 യഹൂദാരാജാവായ യഹോശാഫാത്തിന്റെ ഭരണത്തിന്റെ 18-ാം വർഷം ആഹാബിന്റെ മകനായ യഹോരാം+ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി; യഹോരാം 12 വർഷം ഭരണം നടത്തി. 2 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു. എന്നാൽ അയാളുടെ അപ്പനും അമ്മയും ചെയ്‌ത അത്രയും അയാൾ ചെയ്‌തില്ല; അപ്പൻ നിർമിച്ച ബാലിന്റെ പൂജാസ്‌തംഭം അയാൾ നീക്കിക്കളഞ്ഞു.+ 3 എങ്കിലും നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളിൽ+ അയാൾ മുഴുകി; അവ വിട്ടുമാറിയില്ല.

4 മോവാബുരാജാവായ മേഷ ധാരാളം ആടുകളെ വളർത്താറുണ്ടായിരുന്നു. മേഷ ഇസ്രായേൽരാജാവിന്‌ 1,00,000 ആട്ടിൻകുട്ടികളെയും രോമം കത്രിക്കാത്ത 1,00,000 ആൺചെമ്മരിയാടുകളെയും കപ്പമായി കൊടുത്തിരുന്നു. 5 എന്നാൽ ആഹാബിന്റെ മരണശേഷം+ മോവാബുരാജാവ്‌ ഇസ്രായേൽരാജാവിനെ എതിർത്തു.+ 6 അപ്പോൾ യഹോരാം രാജാവ്‌ ശമര്യയിൽനിന്ന്‌ പുറപ്പെട്ട്‌ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി. 7 യഹോരാം യഹൂദാരാജാവായ യഹോശാഫാത്തിന്‌ ഇങ്ങനെയൊരു സന്ദേശവും അയച്ചു: “മോവാബുരാജാവ്‌ എന്നെ എതിർത്തിരിക്കുന്നു. അയാളോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുമോ?” അപ്പോൾ യഹോശാഫാത്ത്‌ പറഞ്ഞു: “ഞാൻ വരാം.+ നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്‌. എന്റെ കുതിരകൾ അങ്ങയുടെയുംകൂടെയാണ്‌.”+ 8 പിന്നെ അയാൾ, “നമ്മൾ ഏതു വഴിക്കാണു പോകേണ്ടത്‌” എന്നു ചോദിച്ചപ്പോൾ, “ഏദോം വിജനഭൂമിവഴി* പോകാം” എന്ന്‌ യഹോരാം പറഞ്ഞു.

9 അങ്ങനെ ഇസ്രായേൽരാജാവ്‌ യഹൂദാരാജാവിനോടും ഏദോംരാജാവിനോടും+ കൂടെ പുറപ്പെട്ടു. അവർ വളഞ്ഞ വഴിയിലൂടെ ഏഴു ദിവസം യാത്രചെയ്‌തുകഴിഞ്ഞപ്പോൾ അവരുടെ സൈന്യത്തിനും അവരോടൊപ്പമുണ്ടായിരുന്ന മൃഗങ്ങൾക്കും വെള്ളമില്ലാതായി. 10 അപ്പോൾ ഇസ്രായേൽരാജാവ്‌ പറഞ്ഞു. “കഷ്ടം, മോവാബുരാജാവിന്റെ കൈയിൽ ഏൽപ്പിക്കാനാണല്ലോ ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത്‌!” 11 യഹോശാഫാത്ത്‌ ചോദിച്ചു: “ഇവിടെ യഹോവയുടെ പ്രവാചകന്മാർ ആരെങ്കിലുമുണ്ടോ? നമുക്ക്‌ ആ പ്രവാചകനിലൂടെ യഹോവയോട്‌ അരുളപ്പാടു ചോദിക്കാം.”+ അപ്പോൾ ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ ഇങ്ങനെ പറഞ്ഞു: “ഏലിയയ്‌ക്കു കൈ കഴുകാൻ വെള്ളം ഒഴിച്ചുകൊടുത്തിരുന്ന,*+ ശാഫാത്തിന്റെ മകനായ എലീശ+ ഇവിടെയുണ്ട്‌.” 12 അപ്പോൾ യഹോശാഫാത്ത്‌ പറഞ്ഞു: “യഹോവയുടെ വാക്കുകൾ എലീശയിലുണ്ട്‌.” അങ്ങനെ ഇസ്രായേൽരാജാവും യഹോശാഫാത്തും ഏദോംരാജാവും എലീശയുടെ അടുത്തേക്കു പോയി.

13 എലീശ ഇസ്രായേൽരാജാവിനോടു പറഞ്ഞു: “നിനക്ക്‌ ഇവിടെ എന്താണു കാര്യം?*+ നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുത്തേക്കു പോകൂ.”+ എന്നാൽ ഇസ്രായേൽരാജാവ്‌ പറഞ്ഞു: “അങ്ങനെയല്ല. മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന്‌ യഹോവയാണു ഞങ്ങളെ വിളിച്ചുവരുത്തിയത്‌.” 14 അപ്പോൾ എലീശ പറഞ്ഞു: “ഞാൻ സേവിക്കുന്ന, സൈന്യങ്ങളുടെ അധിപനായ യഹോവയാണെ, യഹൂദാരാജാവായ യഹോശാഫാത്തിനോട്‌+ എനിക്ക്‌ ആദരവില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ഗൗനിക്കുകയോ ചെയ്യില്ലായിരുന്നു.+ 15 ഇപ്പോൾ ഒരു കിന്നരവായനക്കാരനെ*+ എന്റെ അടുത്ത്‌ കൊണ്ടുവരുക.” അയാൾ വന്ന്‌ കിന്നരം വായിക്കാൻതുടങ്ങിയപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു.+ 16 എലീശ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഈ താഴ്‌വരയിലെല്ലാം ചാലുകൾ വെട്ടിയുണ്ടാക്കുക. 17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളംകൊണ്ട്‌ നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന്‌ കുടിക്കും.”’ 18 ദൈവമായ യഹോവയ്‌ക്ക്‌ ഇതൊരു നിസ്സാരകാര്യമായതുകൊണ്ട്‌+ ദൈവം മോവാബിനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.+ 19 അവരുടെ എല്ലാ പ്രധാനനഗരങ്ങളും കോട്ടമതിലുള്ള നഗരങ്ങളും+ നിങ്ങൾ നശിപ്പിക്കണം; നല്ല മരങ്ങളെല്ലാം നിങ്ങൾ വെട്ടിയിടണം. വെള്ളത്തിന്റെ ഉറവുകളെല്ലാം നിങ്ങൾ അടച്ചുകളയണം; എല്ലാ നല്ല നിലങ്ങളും നിങ്ങൾ കല്ലിട്ട്‌ നശിപ്പിക്കണം.”+

20 രാവിലെ ധാന്യയാഗം അർപ്പിക്കുന്ന സമയത്ത്‌+ ഏദോമിന്റെ ദിശയിൽനിന്ന്‌ വെള്ളം കുത്തിയൊലിച്ച്‌ വന്നു; ആ പ്രദേശം മുഴുവൻ വെള്ളംകൊണ്ട്‌ നിറഞ്ഞു.

21 രാജാക്കന്മാർ യുദ്ധത്തിനു വന്നിരിക്കുന്ന കാര്യം മോവാബ്യരെല്ലാം അറിഞ്ഞു. അവർ ഉടനെ, ആയുധം എടുക്കാൻ പ്രാപ്‌തരായ പുരുഷന്മാരെയെല്ലാം കൂട്ടിവരുത്തി; അവർ അതിർത്തിയിൽ നിലയുറപ്പിച്ചു. 22 രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യപ്രകാശത്തിൽ വെള്ളം തിളങ്ങുന്നതു കണ്ടു. എതിർവശത്തായിരുന്ന മോവാബ്യർക്കു വെള്ളം രക്തംപോലെ ചുവന്ന്‌ കാണപ്പെട്ടു. 23 അവർ പറഞ്ഞു: “അതു രക്തമാണ്‌! ആ രാജാക്കന്മാർ തമ്മിൽത്തമ്മിൽ വാളുകൊണ്ട്‌ വെട്ടി മരിച്ചിട്ടുണ്ടാകും, തീർച്ച! മോവാബേ വരൂ, നമുക്കു ചെന്ന്‌ കൊള്ളയടിക്കാം!”+ 24 അവർ ഇസ്രായേല്യരുടെ പാളയത്തിലേക്കു വന്നപ്പോൾ അവർ എഴുന്നേറ്റ്‌ മോവാബ്യരെ ആക്രമിച്ചു; മോവാബ്യർ അവരുടെ മുന്നിൽനിന്ന്‌ തോറ്റോടി.+ അപ്പോൾ ഇസ്രായേല്യർ അവരുടെ പിന്നാലെ ചെന്ന്‌ അവരെ ആക്രമിച്ച്‌ മോവാബിലേക്കു കടന്നു. 25 അവർ അവിടെയുള്ള നഗരങ്ങൾ ഇടിച്ചുകളഞ്ഞു. ദേശത്തിലെ എല്ലാ നല്ല നിലങ്ങളിലും അവർ ഓരോരുത്തരും കല്ലിട്ട്‌ അവിടം കല്ലുകൾകൊണ്ട്‌ നിറച്ചു. വെള്ളത്തിന്റെ ഉറവുകളെല്ലാം അവർ അടച്ചുകളഞ്ഞു.+ എല്ലാ നല്ല മരങ്ങളും അവർ വെട്ടിയിട്ടു.+ ഒടുവിൽ കീർഹരേശെത്തിന്റെ+ കൻമതിൽ മാത്രം ശേഷിച്ചു. എന്നാൽ കവണക്കാർ അതു വളഞ്ഞ്‌ അതിനെ ആക്രമിക്കാൻതുടങ്ങി.

26 താൻ യുദ്ധത്തിൽ തോറ്റെന്നു മനസ്സിലാക്കിയ മോവാബുരാജാവ്‌ വാൾ ഏന്തിയ 700 പടയാളികളുമായി ചെന്ന്‌ ഏദോംരാജാവിന്റെ+ സൈനികവ്യൂഹം ഭേദിച്ച്‌ അയാളെ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക്‌ അതു സാധിച്ചില്ല. 27 അപ്പോൾ മോവാബുരാജാവ്‌ കിരീടാവകാശിയായ മൂത്ത മകനെ പിടിച്ച്‌ ആ മതിലിൽവെച്ച്‌ ദഹനബലിയായി അർപ്പിച്ചു.+ അപ്പോൾ ഇസ്രായേല്യർക്കു നേരെ കടുത്ത രോഷമുണ്ടായതിനാൽ അവർ അവിടെനിന്ന്‌ പിൻവാങ്ങി സ്വദേശത്തേക്കു മടങ്ങിപ്പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക