-
“സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കുക”വീക്ഷാഗോപുരം—1987 | ഡിസംബർ 1
-
-
അദ്ധ്യായം 7, 8 വായിക്കുക. സഭാസംഘാടകൻ മരണത്തിന്റെ ഗൗരവാവഹമായ പ്രഭാവത്തെയും (7:1-4) ജ്ഞാനത്തിന്റെ മൂല്യത്തെയും (7:11, 12, 16-19) കുറിച്ചു പരിചിന്തിക്കയും ദുഷിച്ച സ്ത്രീക്കെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു (7:26) ഭരണകർത്താക്കളോടു ബുദ്ധിപൂർവ്വം ഇടപെടുക (8:2-4) അനീതിക്കെതിരെ ചൂടാകാതിരിക്കുക (8:11-14) എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ബുദ്ധിയുപദേശം നൽകുന്നു.
-
-
“സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കുക”വീക്ഷാഗോപുരം—1987 | ഡിസംബർ 1
-
-
നമുക്കു വേണ്ടിയുള്ള പാഠം: ഭൗതിക സമ്പത്തുക്കൾ അനേകരുടെയും ജീവിത ലക്ഷ്യമായിത്തീർന്നിരിക്കുന്നെങ്കിലും ദൈവികജ്ഞാനത്തിനു മാത്രമേ നിത്യജീവനിലേക്കു നയിക്കാൻ സാദ്ധ്യമാകയുള്ളു. (7:12; ലൂക്കോസ് 12:15) ‘പഴയ നല്ല കാലത്തിനുവേണ്ടി വാഞ്ഛിക്കുന്നതിനാൽ നമുക്കു കാര്യങ്ങൾ മെച്ചമാക്കിത്തരികയില്ല (7:10). പകരം നാം തുടർന്നും ദൈവത്തെ ഭയപ്പെടുന്നെങ്കിൽ മാത്രമേ കാര്യങ്ങൾ നമുക്കു മെച്ചമായി “തിരിഞ്ഞു വരിക”യുള്ളു.—8:5, 12.
-