വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പീഡനത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കം
    വീക്ഷാഗോപുരം—1990 | സെപ്‌റ്റംബർ 1
    • യേശു തുടരുന്നു, “കൂടാതെ, സഹോദരൻ സഹോദരനെയും പിതാവ്‌ തന്റെ കുട്ടിയെയും മരണത്തിന്‌ ഏൽപ്പിച്ചുകൊടുക്കും, മക്കൾ മാതാപിതാക്കൻമാർക്കെതിരായി എഴുന്നേൽക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.” അവൻ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾ എന്റെ നാമം നിമിത്തം സകല ജനങ്ങളാലുമുള്ള വിദ്വേഷത്തിന്റെ ലക്ഷ്യങ്ങളായിരിക്കും; എന്നാൽ അവസാനത്തോളം സഹിച്ചിരിക്കുന്നവനാണ്‌ രക്ഷിക്കപ്പെടുന്നത്‌.”

  • പീഡനത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കം
    വീക്ഷാഗോപുരം—1990 | സെപ്‌റ്റംബർ 1
    • യേശു ഈ ഉദ്‌ബോധനവും മുന്നറിയിപ്പും പ്രോൽസാഹനവും തന്റെ 12 അപ്പോസ്‌തലൻമാർക്കാണ്‌ നൽകിയതെന്നുള്ളതു സത്യംതന്നെ, എന്നാൽ അത്‌ തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ലോകവ്യാപകപ്രസംഗത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയും ഉദ്ദേശിക്കപ്പെട്ടിരുന്നു. തന്റെ ശിഷ്യൻമാർ അവന്റെ അപ്പോസ്‌തലൻമാർ ആരോടു പ്രസംഗിക്കാൻ അയക്കപ്പെട്ടിരുന്നുവോ ആ ഇസ്രായേല്യരാൽമാത്രമല്ല, സകല ജനങ്ങളാലും ദ്വേഷിക്കപ്പെടും എന്ന്‌ അവൻ പറഞ്ഞുവെന്ന വസ്‌തുതയാൽ ഇത്‌ പ്രകടമാക്കപ്പെടുന്നു. കൂടാതെ, തെളിവനുസരിച്ച്‌, യേശു ഹ്രസ്വമായ പ്രസംഗപ്രസ്ഥാനത്തിന്‌ അപ്പോസ്‌തലൻമാരെ അയച്ചപ്പോൾ അവർ ഗവർണർമാരുടെയും രാജാക്കൻമാരുടെയും മുമ്പാകെ വരുത്തപ്പെട്ടില്ല. മാത്രവുമല്ല, വിശ്വാസികൾ അന്ന്‌ കുടുംബാംഗങ്ങളാൽ മരണത്തിന്‌ ഏൽപ്പിക്കപ്പെട്ടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക