വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ധനികനും ലാസറിനും വന്ന മാറ്റം
    യേശു—വഴിയും സത്യവും ജീവനും
    • പർപ്പിൾവസ്‌ത്രം ധരിച്ച ധനികനായ ഒരാൾ ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു

      യേശു പറഞ്ഞുതുടങ്ങുന്നു: “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ വില കൂടിയ പർപ്പിൾവസ്‌ത്രങ്ങളും ലിനൻവസ്‌ത്രങ്ങളും ധരിച്ച്‌ ആഡംബരത്തോടെ സുഖിച്ചുജീവിച്ചു. എന്നാൽ ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാതിൽക്കൽ ഇരുത്താറുണ്ടായിരുന്നു. ധനികന്റെ മേശപ്പുറത്തുനിന്ന്‌ വീഴുന്നതുകൊണ്ട്‌ വിശപ്പടക്കാമെന്ന ആഗ്രഹത്തോടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്‌ക്കൾ വന്ന്‌ ലാസറിന്റെ വ്രണങ്ങൾ നക്കും.”—ലൂക്കോസ്‌ 16:19-21.

  • ധനികനും ലാസറിനും വന്ന മാറ്റം
    യേശു—വഴിയും സത്യവും ജീവനും
    • പണക്കൊതിയന്മാരും അഹങ്കാരികളും ആയ ഈ നേതാക്കന്മാർ ദരിദ്രരും സാധാരണക്കാരും ആയ ആളുകളെ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നത്‌? പരീശന്മാർ അത്തരം ആളുകളെ അംഹാരെറ്റ്‌സ്‌, നിലത്തെ (ഭൂമിയിലെ) ആളുകൾ, എന്നു വിളിച്ചുകൊണ്ട്‌ അവജ്ഞയോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. സാധാരണക്കാർക്ക്‌ മോശയുടെ നിയമം അറിയില്ല എന്നു മാത്രമല്ല അതു പഠിക്കാനുള്ള അർഹതയും അവർക്കില്ല എന്നു പരീശന്മാർ ചിന്തിച്ചു. (യോഹന്നാൻ 7:49) ഈ സാഹചര്യത്തെ നന്നായി ചിത്രീകരിക്കുന്നതാണ്‌ ‘ലാസർ എന്നു പേരുള്ള ഒരു യാചകന്റെ അവസ്ഥ.’ അയാൾ “ധനികന്റെ മേശപ്പുറത്തുനിന്ന്‌ ” വീഴുന്നതുകൊണ്ടാണ്‌ വിശപ്പടക്കുന്നത്‌. ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ ലാസറിനെപ്പോലെ സാധാരണക്കാരായ ജനം ആത്മീയ രോഗാവസ്ഥയിലാണെന്ന്‌ മുദ്രകുത്തി പരീശന്മാർ അവരെ പുച്ഛത്തോടെ വീക്ഷിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക