വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • ആശംസകൾ (1-3)

      • പൗലോസ്‌ കൊരിന്തിലുള്ളവരെ ഓർത്ത്‌ ദൈവത്തോടു നന്ദി പറയുന്നു (4-9)

      • ഐക്യത്തിൽ കഴിയാൻ അഭ്യർഥിക്കുന്നു (10-17)

      • ക്രിസ്‌തു—ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (18-25)

      • യഹോവയിൽ മാത്രം വീമ്പിളക്കുന്നു (26-31)

1 കൊരിന്ത്യർ 1:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:15

1 കൊരിന്ത്യർ 1:2

ഒത്തുവാക്യങ്ങള്‍

  • +1കൊ 6:11; എബ്ര 9:13, 14
  • +പ്രവൃ 18:1
  • +മത്ത 12:18, 21; പ്രവൃ 4:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1994, പേ. 24-25

1 കൊരിന്ത്യർ 1:5

ഒത്തുവാക്യങ്ങള്‍

  • +കൊലോ 1:9

1 കൊരിന്ത്യർ 1:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:5

1 കൊരിന്ത്യർ 1:7

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 17:29, 30; 2തെസ്സ 1:7; 1പത്ര 1:7

1 കൊരിന്ത്യർ 1:8

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:5; 5:5; വെളി 1:10

1 കൊരിന്ത്യർ 1:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യേശുക്രിസ്‌തുവിന്റെ പങ്കാളികളാകാൻ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 7:9

1 കൊരിന്ത്യർ 1:10

ഒത്തുവാക്യങ്ങള്‍

  • +റോമ 16:17
  • +റോമ 15:5, 6; 2കൊ 13:11; എഫ 4:1, 3; ഫിലി 2:2

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    6/8/2003, പേ. 26-27

    വീക്ഷാഗോപുരം,

    5/1/1987, പേ. 31

    ന്യായവാദം, പേ. 326-327

1 കൊരിന്ത്യർ 1:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1997, പേ. 29

    5/1/1991, പേ. 27

1 കൊരിന്ത്യർ 1:12

അടിക്കുറിപ്പുകള്‍

  • *

    പത്രോസ്‌ എന്നും വിളിച്ചിരുന്നു.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:24; 1കൊ 3:4, 5, 21-23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1996, പേ. 21-22

1 കൊരിന്ത്യർ 1:13

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 211

1 കൊരിന്ത്യർ 1:14

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:8
  • +റോമ 16:23

1 കൊരിന്ത്യർ 1:16

ഒത്തുവാക്യങ്ങള്‍

  • +1കൊ 16:15

1 കൊരിന്ത്യർ 1:17

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “വലിയ വാക്‌സാമർഥ്യത്തോടെയല്ല.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:15

1 കൊരിന്ത്യർ 1:18

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:18; 1കൊ 2:14
  • +റോമ 1:16

1 കൊരിന്ത്യർ 1:19

ഒത്തുവാക്യങ്ങള്‍

  • +യശ 29:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 10-11

1 കൊരിന്ത്യർ 1:20

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുള്ളയാൾ.

  • *

    അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 8

    ന്യായവാദം, പേ. 291-292

1 കൊരിന്ത്യർ 1:21

ഒത്തുവാക്യങ്ങള്‍

  • +കൊലോ 2:8
  • +ലൂക്ക 10:21
  • +1കൊ 2:14; 3:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2008, പേ. 26

    12/15/1992, പേ. 8-11

1 കൊരിന്ത്യർ 1:22

ഒത്തുവാക്യങ്ങള്‍

  • +മത്ത 12:38; ലൂക്ക 11:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 11

1 കൊരിന്ത്യർ 1:23

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2010, പേ. 4

    6/15/2003, പേ. 6

    6/15/1999, പേ. 30

1 കൊരിന്ത്യർ 1:24

ഒത്തുവാക്യങ്ങള്‍

  • +കൊലോ 2:3

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 87-96

    വീക്ഷാഗോപുരം,

    6/15/2015, പേ. 3-7

    11/1/1991, പേ. 20

1 കൊരിന്ത്യർ 1:25

ഒത്തുവാക്യങ്ങള്‍

  • +2കൊ 13:4

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 291-292

1 കൊരിന്ത്യർ 1:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രമുഖകുടുംബങ്ങളിൽനിന്നുള്ളവരും അധികമില്ല.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:13
  • +യോഹ 7:48; യാക്ക 2:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1994, പേ. 11-13

1 കൊരിന്ത്യർ 1:27

ഒത്തുവാക്യങ്ങള്‍

  • +മത്ത 11:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 24

    8/15/1994, പേ. 11-13

1 കൊരിന്ത്യർ 1:28

ഒത്തുവാക്യങ്ങള്‍

  • +1കൊ 2:6

1 കൊരിന്ത്യർ 1:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 11

1 കൊരിന്ത്യർ 1:30

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +റോമ 10:4; 2കൊ 5:21
  • +യോഹ 17:19; എബ്ര 10:10
  • +റോമ 3:24; കൊലോ 1:13, 14

1 കൊരിന്ത്യർ 1:31

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +യിര 9:24; 2കൊ 10:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2005, പേ. 13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 1:1പ്രവൃ 9:15
1 കൊരി. 1:21കൊ 6:11; എബ്ര 9:13, 14
1 കൊരി. 1:2പ്രവൃ 18:1
1 കൊരി. 1:2മത്ത 12:18, 21; പ്രവൃ 4:12
1 കൊരി. 1:5കൊലോ 1:9
1 കൊരി. 1:6പ്രവൃ 18:5
1 കൊരി. 1:7ലൂക്ക 17:29, 30; 2തെസ്സ 1:7; 1പത്ര 1:7
1 കൊരി. 1:81കൊ 4:5; 5:5; വെളി 1:10
1 കൊരി. 1:9ആവ 7:9
1 കൊരി. 1:10റോമ 15:5, 6; 2കൊ 13:11; എഫ 4:1, 3; ഫിലി 2:2
1 കൊരി. 1:10റോമ 16:17
1 കൊരി. 1:12പ്രവൃ 18:24; 1കൊ 3:4, 5, 21-23
1 കൊരി. 1:14പ്രവൃ 18:8
1 കൊരി. 1:14റോമ 16:23
1 കൊരി. 1:161കൊ 16:15
1 കൊരി. 1:17പ്രവൃ 9:15
1 കൊരി. 1:18പ്രവൃ 17:18; 1കൊ 2:14
1 കൊരി. 1:18റോമ 1:16
1 കൊരി. 1:19യശ 29:14
1 കൊരി. 1:21കൊലോ 2:8
1 കൊരി. 1:21ലൂക്ക 10:21
1 കൊരി. 1:211കൊ 2:14; 3:18
1 കൊരി. 1:22മത്ത 12:38; ലൂക്ക 11:29
1 കൊരി. 1:23പ്രവൃ 17:32
1 കൊരി. 1:24കൊലോ 2:3
1 കൊരി. 1:252കൊ 13:4
1 കൊരി. 1:26പ്രവൃ 4:13
1 കൊരി. 1:26യോഹ 7:48; യാക്ക 2:5
1 കൊരി. 1:27മത്ത 11:25
1 കൊരി. 1:281കൊ 2:6
1 കൊരി. 1:30റോമ 10:4; 2കൊ 5:21
1 കൊരി. 1:30യോഹ 17:19; എബ്ര 10:10
1 കൊരി. 1:30റോമ 3:24; കൊലോ 1:13, 14
1 കൊരി. 1:31യിര 9:24; 2കൊ 10:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 1:1-31

കൊരിന്തിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്റെ അപ്പോസ്‌തലനായി വിളിക്കപ്പെട്ട പൗലോസും+ നമ്മുടെ സഹോദരനായ സോസ്ഥനേസും 2 ക്രിസ്‌തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട്‌+ വിശുദ്ധരായി വിളിക്കപ്പെട്ട കൊരിന്തിലുള്ള+ ദൈവസഭയ്‌ക്കും ക്രിസ്‌തുവിന്റെ പേര്‌ വിളിച്ചപേക്ഷിക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രിസ്‌തു അവരുടെയും നമ്മുടെയും കർത്താവാണല്ലോ+—എഴുതുന്നത്‌:

3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക്‌ അനർഹദയയും സമാധാനവും ലഭിക്കട്ടെ.

4 ക്രിസ്‌തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ എപ്പോഴും എന്റെ ദൈവത്തിനു നന്ദി പറയുന്നു. 5 കാരണം എല്ലാ കാര്യങ്ങളിലും, അതായത്‌ ദൈവവചനം ഘോഷിക്കുന്ന കാര്യത്തിലും പരിജ്ഞാനത്തിന്റെ കാര്യത്തിലും,+ നിങ്ങൾ യേശുക്രിസ്‌തുവിൽ സമ്പന്നരാണ്‌. 6 ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂന്നിയിരിക്കുന്നതുകൊണ്ട്‌ 7 നമ്മുടെ കർത്താവായ യേശുക്രിസ്‌തു വെളിപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിങ്ങൾക്ക്‌ ഒരു അനുഗ്രഹത്തിനും കുറവില്ല. 8 അന്ത്യത്തോളം ഉറച്ചുനിൽക്കാനും ദൈവം നിങ്ങളെ സഹായിക്കും. അപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദിവസത്തിൽ+ നിങ്ങളെക്കുറിച്ച്‌ ഒരു കുറ്റവും പറയാനുണ്ടാകില്ല. 9 തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്‌തുവിനോടുള്ള കൂട്ടായ്‌മയിലേക്കു* നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്‌തൻ.+

10 സഹോദരങ്ങളേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കണമെന്നും നിങ്ങൾക്കിടയിൽ ചേരിതിരിവൊന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെയും ഒരേ ചിന്തയോടെയും തികഞ്ഞ ഐക്യത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു. 11 എന്റെ സഹോദരന്മാരേ, നിങ്ങൾക്കിടയിൽ ചില അഭിപ്രായഭിന്നതകളുള്ളതായി ക്ലോവയുടെ വീട്ടുകാരിൽ ചിലർ എന്നെ അറിയിച്ചു. 12 “ഞാൻ പൗലോസിന്റെ പക്ഷത്താണ്‌,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌,” “ഞാൻ കേഫയുടെ* പക്ഷത്താണ്‌,” “ഞാൻ ക്രിസ്‌തുവിന്റെ പക്ഷത്താണ്‌” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്‌; അതാണു ഞാൻ ഉദ്ദേശിച്ചത്‌. 13 ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നെന്നോ! പൗലോസിനെയാണോ നിങ്ങൾക്കുവേണ്ടി സ്‌തംഭത്തിലേറ്റി കൊന്നത്‌? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ സ്‌നാനമേറ്റത്‌? 14 ക്രിസ്‌പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടില്ലല്ലോ എന്ന്‌ ഓർത്ത്‌ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 15 കാരണം എന്റെ നാമത്തിൽ സ്‌നാനമേറ്റെന്നു നിങ്ങൾ ആരും പറയില്ലല്ലോ. 16 സ്‌തെഫനാസിന്റെ വീട്ടുകാരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടുണ്ട്‌.+ മറ്റാരെയെങ്കിലും സ്‌നാനപ്പെടുത്തിയതായി ഞാൻ ഓർക്കുന്നില്ല. 17 സ്‌നാനപ്പെടുത്താനല്ല, സന്തോഷവാർത്ത അറിയിക്കാനാണു ക്രിസ്‌തു എന്നെ അയച്ചത്‌.+ ക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭം* വെറുതേയായിപ്പോകാതിരിക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസംഗിച്ചത്‌.

18 ദണ്ഡനസ്‌തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോകുന്നവർക്കു വിഡ്‌ഢിത്തമായി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവശക്തിയുടെ തെളിവായി കാണുന്നു.+ 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്‌.+ 20 ജ്ഞാനി എവിടെ? ശാസ്‌ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്‌ഢിത്തമാക്കിയില്ലേ? 21 ലോകത്തിന്‌ അതിന്റെ ജ്ഞാനംകൊണ്ട്‌+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്ന ഈ വിഡ്‌ഢിത്തത്തിലൂടെ,+ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവം തീരുമാനിച്ചു. ഇങ്ങനെ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെട്ടു.

22 ജൂതന്മാർ അടയാളം ചോദിക്കുന്നു;+ ഗ്രീക്കുകാർ ജ്ഞാനം അന്വേഷിക്കുന്നു. 23 എന്നാൽ സ്‌തംഭത്തിലേറ്റി കൊന്ന ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്‌. അതു കേട്ട്‌ ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത്‌ ഒരു വിഡ്‌ഢിത്തമായും തോന്നുന്നു.+ 24 എങ്കിലും വിളിക്കപ്പെട്ടവരായ ജൂതന്മാർക്കും ഗ്രീക്കുകാർക്കും ക്രിസ്‌തു ദൈവശക്തിയും ദൈവജ്ഞാനവും ആണ്‌.+ 25 ദൈവത്തിന്റെ വിഡ്‌ഢിത്തംപോലും മനുഷ്യരുടെ ജ്ഞാനത്തെക്കാൾ വലിയ ജ്ഞാനമാണ്‌. ദൈവത്തിന്റെ ബലഹീനത മനുഷ്യരുടെ ശക്തിയെക്കാൾ ബലമുള്ളതുമാണ്‌.+

26 സഹോദരങ്ങളേ, നിങ്ങളുടെ കാര്യംതന്നെ ഒന്നു ചിന്തിച്ചുനോക്കുക: മാനുഷികമായി നോക്കിയാൽ, വിളിക്കപ്പെട്ടവരായ നിങ്ങളിൽ അധികം ജ്ഞാനികളില്ല.+ ശക്തരായവർ അധികമില്ല. അധികം കുലീനന്മാരുമില്ല.*+ 27 ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കാൻ ലോകം വിഡ്‌ഢികളെന്നു കരുതുന്നവരെയാണു ദൈവം തിരഞ്ഞെടുത്തത്‌. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിലെ ദുർബലമായവയെ തിരഞ്ഞെടുത്തു.+ 28 ഉള്ളവയെ ഇല്ലാതാക്കാൻവേണ്ടി ദൈവം, ലോകത്തിന്റെ കണ്ണിൽ ഒന്നുമല്ലാത്തവയെ, ലോകം നിസ്സാരവും നികൃഷ്ടവും ആയി കാണുന്നവയെ, തിരഞ്ഞെടുത്തു.+ 29 ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാതിരിക്കാനാണു ദൈവം അങ്ങനെ ചെയ്‌തത്‌. 30 ദൈവം കാരണമാണു നിങ്ങൾ ക്രിസ്‌തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്‌. ക്രിസ്‌തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+ 31 എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ!” എന്നു വരാനാണ്‌ ഇതു സംഭവിച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക