വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ഹിസ്‌കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)

      • സൻഹെരീബ്‌ യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)

      • ഹിസ്‌കിയയുടെ പ്രാർഥന (14-19)

      • യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (20-34)

      • ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (35-37)

2 രാജാക്കന്മാർ 19:1

ഒത്തുവാക്യങ്ങള്‍

  • +യശ 37:1-4

2 രാജാക്കന്മാർ 19:2

ഒത്തുവാക്യങ്ങള്‍

  • +യശ 1:1

2 രാജാക്കന്മാർ 19:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പരിഹാസത്തിന്റെയും.”

  • *

    അക്ഷ. “ഗർഭാശയമുഖത്തേക്കു വന്നിരിക്കുന്നു.”

ഒത്തുവാക്യങ്ങള്‍

  • +യശ 26:17, 18

2 രാജാക്കന്മാർ 19:4

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:45; 2രാജ 18:35
  • +2ശമു 22:7; 2ദിന 20:9; 32:20; സങ്ക 50:15

2 രാജാക്കന്മാർ 19:5

ഒത്തുവാക്യങ്ങള്‍

  • +യശ 37:5-7

2 രാജാക്കന്മാർ 19:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:17
  • +ആവ 20:3; യശ 41:10; 51:7

2 രാജാക്കന്മാർ 19:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്‌ ഒരു ആത്മാവിനെ നൽകുന്നു.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:21; യശ 37:37, 38

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 73

2 രാജാക്കന്മാർ 19:8

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:14
  • +യശ 37:8-13

2 രാജാക്കന്മാർ 19:9

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1989, പേ. 31-32

2 രാജാക്കന്മാർ 19:10

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:15

2 രാജാക്കന്മാർ 19:11

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:5; 2ദിന 32:10, 13; യശ 10:8-11

2 രാജാക്കന്മാർ 19:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 11:31

2 രാജാക്കന്മാർ 19:13

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:24; 18:33, 34

2 രാജാക്കന്മാർ 19:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അത്‌.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:30; യശ 37:14-20

2 രാജാക്കന്മാർ 19:15

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:20
  • +പുറ 25:22
  • +1ദിന 29:10, 11

2 രാജാക്കന്മാർ 19:16

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:29; സങ്ക 65:2
  • +2ദിന 16:9; ദാനി 9:18

2 രാജാക്കന്മാർ 19:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 16:8, 9; 17:6, 24

2 രാജാക്കന്മാർ 19:18

ഒത്തുവാക്യങ്ങള്‍

  • +യശ 41:29
  • +യിര 10:3

2 രാജാക്കന്മാർ 19:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 83:17, 18; യശ 45:5, 6

2 രാജാക്കന്മാർ 19:20

ഒത്തുവാക്യങ്ങള്‍

  • +2രാജ 19:15; യശ 37:21, 22

2 രാജാക്കന്മാർ 19:22

ഒത്തുവാക്യങ്ങള്‍

  • +2രാജ 19:10
  • +2രാജ 18:30; യശ 10:12, 13
  • +യശ 37:23-25

2 രാജാക്കന്മാർ 19:23

ഒത്തുവാക്യങ്ങള്‍

  • +2രാജ 18:17
  • +2ദിന 32:17; യശ 10:10, 11

2 രാജാക്കന്മാർ 19:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നൈൽ നദിയുടെ കനാലുകളെല്ലാം.”

2 രാജാക്കന്മാർ 19:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചെയ്‌തിരിക്കുന്നു.”

  • *

    അഥവാ “ഇതിനു രൂപം നൽകിയിരിക്കുന്നു.”

ഒത്തുവാക്യങ്ങള്‍

  • +യശ 14:24
  • +സങ്ക 33:11
  • +യശ 46:10
  • +യശ 10:5; 37:26, 27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2024, പേ. 30

    വീക്ഷാഗോപുരം,

    8/15/1999, പേ. 14

2 രാജാക്കന്മാർ 19:26

ഒത്തുവാക്യങ്ങള്‍

  • +യശ 40:7

2 രാജാക്കന്മാർ 19:27

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:21; എബ്ര 4:13
  • +യശ 37:28, 29

2 രാജാക്കന്മാർ 19:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 46:6; യശ 10:5, 15
  • +2രാജ 18:35; യശ 10:12, 13
  • +സങ്ക 32:9
  • +2രാജ 19:33

2 രാജാക്കന്മാർ 19:29

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഹിസ്‌കിയയ്‌ക്കുള്ള.

  • *

    അഥവാ “ചിതറിവീണ ധാന്യമണികളിൽനിന്ന്‌ മുളയ്‌ക്കുന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:4-6
  • +യശ 37:30-32

2 രാജാക്കന്മാർ 19:30

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:22; യശ 10:20

2 രാജാക്കന്മാർ 19:31

ഒത്തുവാക്യങ്ങള്‍

  • +യശ 59:17; സെഖ 1:14, 15

2 രാജാക്കന്മാർ 19:32

ഒത്തുവാക്യങ്ങള്‍

  • +യശ 10:24
  • +2ദിന 32:22
  • +യശ 37:33-35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/1989, പേ. 30

2 രാജാക്കന്മാർ 19:34

ഒത്തുവാക്യങ്ങള്‍

  • +1ശമു 12:22; യശ 43:25; യഹ 36:22
  • +2രാജ 20:6; യിര 23:5
  • +യശ 31:5

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 145

2 രാജാക്കന്മാർ 19:35

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:21; യശ 31:8
  • +പുറ 12:30; യശ 37:36-38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1993, പേ. 6

    8/1/1989, പേ. 30

2 രാജാക്കന്മാർ 19:36

ഒത്തുവാക്യങ്ങള്‍

  • +യോന 1:2
  • +2രാജ 19:7, 28

2 രാജാക്കന്മാർ 19:37

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷേത്രത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:21
  • +ഉൽ 8:4
  • +എസ്ര 4:2

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 73

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 19:1യശ 37:1-4
2 രാജാ. 19:2യശ 1:1
2 രാജാ. 19:3യശ 26:17, 18
2 രാജാ. 19:41ശമു 17:45; 2രാജ 18:35
2 രാജാ. 19:42ശമു 22:7; 2ദിന 20:9; 32:20; സങ്ക 50:15
2 രാജാ. 19:5യശ 37:5-7
2 രാജാ. 19:62രാജ 18:17
2 രാജാ. 19:6ആവ 20:3; യശ 41:10; 51:7
2 രാജാ. 19:72ദിന 32:21; യശ 37:37, 38
2 രാജാ. 19:82രാജ 18:14
2 രാജാ. 19:8യശ 37:8-13
2 രാജാ. 19:92രാജ 18:17
2 രാജാ. 19:102ദിന 32:15
2 രാജാ. 19:112രാജ 17:5; 2ദിന 32:10, 13; യശ 10:8-11
2 രാജാ. 19:12ഉൽ 11:31
2 രാജാ. 19:132രാജ 17:24; 18:33, 34
2 രാജാ. 19:141രാജ 8:30; യശ 37:14-20
2 രാജാ. 19:152ദിന 32:20
2 രാജാ. 19:15പുറ 25:22
2 രാജാ. 19:151ദിന 29:10, 11
2 രാജാ. 19:161രാജ 8:29; സങ്ക 65:2
2 രാജാ. 19:162ദിന 16:9; ദാനി 9:18
2 രാജാ. 19:172രാജ 16:8, 9; 17:6, 24
2 രാജാ. 19:18യശ 41:29
2 രാജാ. 19:18യിര 10:3
2 രാജാ. 19:19സങ്ക 83:17, 18; യശ 45:5, 6
2 രാജാ. 19:202രാജ 19:15; യശ 37:21, 22
2 രാജാ. 19:222രാജ 19:10
2 രാജാ. 19:222രാജ 18:30; യശ 10:12, 13
2 രാജാ. 19:22യശ 37:23-25
2 രാജാ. 19:232രാജ 18:17
2 രാജാ. 19:232ദിന 32:17; യശ 10:10, 11
2 രാജാ. 19:25യശ 14:24
2 രാജാ. 19:25സങ്ക 33:11
2 രാജാ. 19:25യശ 46:10
2 രാജാ. 19:25യശ 10:5; 37:26, 27
2 രാജാ. 19:26യശ 40:7
2 രാജാ. 19:27സുഭ 5:21; എബ്ര 4:13
2 രാജാ. 19:27യശ 37:28, 29
2 രാജാ. 19:28സങ്ക 46:6; യശ 10:5, 15
2 രാജാ. 19:282രാജ 18:35; യശ 10:12, 13
2 രാജാ. 19:28സങ്ക 32:9
2 രാജാ. 19:282രാജ 19:33
2 രാജാ. 19:29ലേവ 25:4-6
2 രാജാ. 19:29യശ 37:30-32
2 രാജാ. 19:302ദിന 32:22; യശ 10:20
2 രാജാ. 19:31യശ 59:17; സെഖ 1:14, 15
2 രാജാ. 19:32യശ 10:24
2 രാജാ. 19:322ദിന 32:22
2 രാജാ. 19:32യശ 37:33-35
2 രാജാ. 19:341ശമു 12:22; യശ 43:25; യഹ 36:22
2 രാജാ. 19:342രാജ 20:6; യിര 23:5
2 രാജാ. 19:34യശ 31:5
2 രാജാ. 19:352ദിന 32:21; യശ 31:8
2 രാജാ. 19:35പുറ 12:30; യശ 37:36-38
2 രാജാ. 19:36യോന 1:2
2 രാജാ. 19:362രാജ 19:7, 28
2 രാജാ. 19:372ദിന 32:21
2 രാജാ. 19:37ഉൽ 8:4
2 രാജാ. 19:37എസ്ര 4:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 19:1-37

രാജാക്കന്മാർ രണ്ടാം ഭാഗം

19 ഇതു കേട്ട ഉടനെ ഹിസ്‌കിയ രാജാവ്‌ വസ്‌ത്രം കീറി വിലാപവസ്‌ത്രം ധരിച്ച്‌ യഹോവയുടെ ഭവനത്തിലേക്കു ചെന്നു.+ 2 പിന്നീട്‌ ഹിസ്‌കിയ രാജകൊട്ടാരത്തിന്റെ ചുമതലയുള്ള എല്യാക്കീമിനെയും സെക്രട്ടറിയായ ശെബ്‌നയെയും പ്രമുഖരായ പുരോഹിതന്മാരെയും ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടുത്തേക്ക്‌ അയച്ചു. അവർ വിലാപവസ്‌ത്രം ധരിച്ച്‌ 3 യശയ്യയുടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ഹിസ്‌കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയുടെയും ശകാരത്തിന്റെയും* നിന്ദയുടെയും ദിവസമാണ്‌. കാരണം കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു;* എന്നാൽ പ്രസവിക്കാൻ ശക്തിയില്ല.+ 4 ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ അസീറിയൻ രാജാവ്‌ അയച്ച റബ്‌ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും.+ അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട്‌ അതിന്‌ അയാളോടു പകരം ചോദിക്കും. അതുകൊണ്ട്‌ ബാക്കിയുള്ള ജനത്തിനുവേണ്ടി പ്രാർഥിക്കേണമേ.’”+

5 അങ്ങനെ ഹിസ്‌കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത്‌ ചെന്നു.+ 6 അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട്‌ നീ ഭയപ്പെടേണ്ടാ.+ 7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട്‌ അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും. സ്വന്തം ദേശത്തുവെച്ച്‌ അയാൾ വാളുകൊണ്ട്‌ വീഴാൻ ഞാൻ ഇടവരുത്തും.”’”+

8 അസീറിയൻ രാജാവ്‌ ലാഖീശിൽനിന്ന്‌+ പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്‌ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ്‌ അപ്പോൾ ലിബ്‌നയോടു പോരാടുകയായിരുന്നു.+ 9 ആ സമയത്താണ്‌ എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ്‌ കേട്ടത്‌. അപ്പോൾ അസീറിയൻ രാജാവ്‌ വീണ്ടും ഹിസ്‌കിയയുടെ അടുത്ത്‌ ദൂതന്മാരെ അയച്ചു.+ രാജാവ്‌ അവരോടു പറഞ്ഞു: 10 “യഹൂദാരാജാവായ ഹിസ്‌കിയയോട്‌ ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല” എന്നു പറഞ്ഞ്‌ നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്‌.+ 11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക്‌ ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ? ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ? 13 ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം, ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും+ രാജാക്കന്മാർ എവിടെ?’”

14 ദൂതന്മാരുടെ കൈയിൽനിന്ന്‌ ഹിസ്‌കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന്‌ അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+ 15 എന്നിട്ട്‌ ഹിസ്‌കിയ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ്‌ മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ്‌ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 16 യഹോവേ, ചെവി ചായിച്ച്‌ കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന്‌ കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ സൻഹെരീബ്‌ അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ. 17 യഹോവേ, അസീറിയൻ രാജാക്കന്മാർ ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചുകളഞ്ഞു എന്നതു ശരിതന്നെ.+ 18 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും ചെയ്‌തു. കാരണം അവ ദൈവങ്ങളായിരുന്നില്ല,+ മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പിക്കാൻ കഴിഞ്ഞത്‌. 19 എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ രാജ്യങ്ങളെല്ലാം അറിയട്ടെ!”+

20 അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്‌കിയയ്‌ക്ക്‌ ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു.+ 21 അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:

“കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു,

സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു,

യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു.

22 ആരെയാണു നീ പരിഹസിക്കുകയും നിന്ദിക്കുകയും+ ചെയ്‌തത്‌?

ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്‌?+

ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്‌?

ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+

23 നിന്റെ ദൂതന്മാരെ അയച്ച്‌+ നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+

‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായി

ഞാൻ ഗിരിശൃംഗങ്ങളിലേക്ക്‌,

ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്‌, കയറിച്ചെല്ലും.

അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.

അതിന്റെ വിദൂരകൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.

24 ഞാൻ കിണറുകൾ കുഴിക്കും, എനിക്കു പരിചയമില്ലാത്ത വെള്ളം കുടിക്കും;

എന്റെ കാലുകൾകൊണ്ട്‌ ഈജിപ്‌തിലെ അരുവികളെല്ലാം* വറ്റിക്കും.’

25 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*+

പണ്ടുപണ്ടേ ഞാൻ ഇത്‌ ഒരുക്കിവെച്ചിരിക്കുന്നു.*+

ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+

കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+

26 അവയിലെ നിവാസികൾ നിസ്സഹായരാകും;

അവർ ഭയന്നുവിറയ്‌ക്കും, ലജ്ജിച്ച്‌ തല താഴ്‌ത്തും.

അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.+

കിഴക്കൻ കാറ്റേറ്റ്‌ കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ.

27 എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+

നീ എന്റെ നേരെ കോപിക്കുന്നതും ഞാൻ അറിയുന്നു,+

28 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ എത്തിയിരിക്കുന്നു.+

അതുകൊണ്ട്‌ ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്‌, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്‌,+

വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”+

29 “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്‌ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന്‌ വീണ്‌ മുളയ്‌ക്കുന്ന ധാന്യം തിന്നും.+ എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച്‌ കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+ 30 യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്‌ക്കും. 31 യരുശലേമിൽനിന്ന്‌ ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന്‌ അതിജീവകരും പുറത്ത്‌ വരും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്‌ണത+ അതു സാധ്യമാക്കും.

32 “‘അതുകൊണ്ട്‌ അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്‌:+

“അയാൾ ഈ നഗരത്തിലേക്കു വരില്ല,+

ഒരു അമ്പുപോലും ഇവിടേക്ക്‌ എയ്യില്ല;

പരിചയുമായി ഇതിനെ നേരിടുകയോ

മതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.+

33 വന്ന വഴിയേ അയാൾ തിരിച്ചുപോകും;

അയാൾ ഈ നഗരത്തിലേക്കു വരില്ല” എന്ന്‌ യഹോവ പറയുന്നു.

34 “എന്റെ നാമത്തെപ്രതിയും+ എന്റെ ദാസനായ ദാവീദിനെപ്രതിയും+

ഞാൻ ഈ നഗരത്തിനുവേണ്ടി പോരാടി+ അതിനെ രക്ഷിക്കും.”’”

35 അന്നു രാത്രി യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന്‌ 1,85,000 പേരെ കൊന്നുകളഞ്ഞു.+ ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ 36 അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ്‌ നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+ 37 ഒരു ദിവസം സൻഹെരീബ്‌ അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന്‌ അയാളെ വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌+ അരാരാത്ത്‌+ ദേശത്തേക്കു രക്ഷപ്പെട്ടു. അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക