13 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ ആകെ വിഷമത്തിലാണ്. യഹോവതന്നെ എന്നെ ശിക്ഷിക്കട്ടെ. ദൈവത്തിന്റെ കരുണ വളരെ വലുതാണല്ലോ.+ ഒരു കാരണവശാലും ഞാൻ മനുഷ്യരുടെ കൈയിൽ അകപ്പെടാൻ ഇടവരുത്തരുതേ.”+
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ+ വാഴ്ത്തപ്പെടട്ടെ. നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും+ ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.+
11 സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാക്കുന്നു. ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+