വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോമോന്റെ ജ്ഞാനമൊഴികൾ (10:1–24:34)

സുഭാഷിതങ്ങൾ 23:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിന്റെ ദേഹിക്കു വലിയ കൊതിയുണ്ടെങ്കിൽ.”

  • *

    അഥവാ “സ്വയം നിയന്ത്രിക്കുക.”

സുഭാഷിതങ്ങൾ 23:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “സ്വന്തം വകതിരിവ്‌ ഉപയോഗിക്കുന്നതു മതിയാക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:20; യോഹ 6:27; 1തിമ 6:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    ഉണരുക!,

    10/2015, പേ. 4

    വീക്ഷാഗോപുരം,

    7/15/2000, പേ. 4

സുഭാഷിതങ്ങൾ 23:5

ഒത്തുവാക്യങ്ങള്‍

  • +1യോഹ 2:16, 17
  • +സുഭ 27:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    വീക്ഷാഗോപുരം,

    7/15/2000, പേ. 4

    5/15/1993, പേ. 10-11

    10/1/1990, പേ. 5

സുഭാഷിതങ്ങൾ 23:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദുഷ്ടമായ കണ്ണുള്ളവന്റെ.”

സുഭാഷിതങ്ങൾ 23:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ ഹൃദയം നിന്റെകൂടെയില്ല.”

സുഭാഷിതങ്ങൾ 23:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:7; 26:4
  • +മത്ത 7:6

സുഭാഷിതങ്ങൾ 23:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 19:14; സുഭ 22:28

സുഭാഷിതങ്ങൾ 23:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിമോചകൻ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 22:22, 23; സങ്ക 10:14

സുഭാഷിതങ്ങൾ 23:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 13

സുഭാഷിതങ്ങൾ 23:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:24; 19:18; എഫ 6:4

സുഭാഷിതങ്ങൾ 23:14

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

സുഭാഷിതങ്ങൾ 23:15

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:11; 3യോഹ 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 32

സുഭാഷിതങ്ങൾ 23:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വൃക്കകൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 32

സുഭാഷിതങ്ങൾ 23:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:1
  • +സങ്ക 111:10; 2കൊ 7:1

സുഭാഷിതങ്ങൾ 23:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:37; സുഭ 24:14

സുഭാഷിതങ്ങൾ 23:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:1; യശ 5:11; റോമ 13:13; 1പത്ര 4:3
  • +സുഭ 28:7; 1കൊ 10:31

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 43

സുഭാഷിതങ്ങൾ 23:21

ഒത്തുവാക്യങ്ങള്‍

  • +ആവ 21:20, 21; സുഭ 21:17

സുഭാഷിതങ്ങൾ 23:22

ഒത്തുവാക്യങ്ങള്‍

  • +പുറ 20:12; 21:17; മത്ത 15:5, 6; എഫ 6:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2004, പേ. 14

    6/15/2000, പേ. 21

    ഉണരുക!,

    11/8/2003, പേ. 29

    10/8/1991, പേ. 20

    4/8/1989, പേ. 22-23

സുഭാഷിതങ്ങൾ 23:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമ്പാദിക്കുക.”

ഒത്തുവാക്യങ്ങള്‍

  • +ഫിലി 3:7, 8
  • +സുഭ 4:5; 16:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 9

    11/2018, പേ. 3-7, 8-12

    വീക്ഷാഗോപുരം,

    12/15/1997, പേ. 8

    5/1/1987, പേ. 4-6

സുഭാഷിതങ്ങൾ 23:24

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 50

സുഭാഷിതങ്ങൾ 23:25

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 50

സുഭാഷിതങ്ങൾ 23:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:43

സുഭാഷിതങ്ങൾ 23:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിദേശസ്‌ത്രീ.” സുഭ 2:16 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 23:28

ഒത്തുവാക്യങ്ങള്‍

  • +സുഭ 7:10, 12; സഭ 7:26

സുഭാഷിതങ്ങൾ 23:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൂട്ടു ചേർത്ത വീഞ്ഞ്‌.”

  • *

    അഥവാ “രുചിക്കാൻ ഒത്തുകൂടുന്നവർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:1; എഫ 5:18

സുഭാഷിതങ്ങൾ 23:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഷം സ്രവിപ്പിക്കും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 19

സുഭാഷിതങ്ങൾ 23:33

ഒത്തുവാക്യങ്ങള്‍

  • +ഹോശ 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 19

സുഭാഷിതങ്ങൾ 23:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കു വേദനിച്ചില്ല.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:33

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 23:4സുഭ 28:20; യോഹ 6:27; 1തിമ 6:9, 10
സുഭാ. 23:51യോഹ 2:16, 17
സുഭാ. 23:5സുഭ 27:24
സുഭാ. 23:9സുഭ 9:7; 26:4
സുഭാ. 23:9മത്ത 7:6
സുഭാ. 23:10ആവ 19:14; സുഭ 22:28
സുഭാ. 23:11പുറ 22:22, 23; സങ്ക 10:14
സുഭാ. 23:13സുഭ 13:24; 19:18; എഫ 6:4
സുഭാ. 23:15സുഭ 27:11; 3യോഹ 4
സുഭാ. 23:17സങ്ക 37:1
സുഭാ. 23:17സങ്ക 111:10; 2കൊ 7:1
സുഭാ. 23:18സങ്ക 37:37; സുഭ 24:14
സുഭാ. 23:20സുഭ 20:1; യശ 5:11; റോമ 13:13; 1പത്ര 4:3
സുഭാ. 23:20സുഭ 28:7; 1കൊ 10:31
സുഭാ. 23:21ആവ 21:20, 21; സുഭ 21:17
സുഭാ. 23:22പുറ 20:12; 21:17; മത്ത 15:5, 6; എഫ 6:1
സുഭാ. 23:23ഫിലി 3:7, 8
സുഭാ. 23:23സുഭ 4:5; 16:16
സുഭാ. 23:26സങ്ക 107:43
സുഭാ. 23:27സുഭ 22:14
സുഭാ. 23:28സുഭ 7:10, 12; സഭ 7:26
സുഭാ. 23:30സുഭ 20:1; എഫ 5:18
സുഭാ. 23:33ഹോശ 4:11
സുഭാ. 23:35ഉൽ 19:33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 23:1-35

സുഭാഷിതങ്ങൾ

23 രാജാവിനോടൊപ്പം ഭക്ഷണത്തിന്‌ ഇരിക്കുമ്പോൾ

നീ എവിടെയാണെന്ന കാര്യം ചിന്തിച്ചുകൊള്ളുക.

 2 നീ ഭക്ഷണപ്രിയനാണെങ്കിൽ*

നിന്റെ തൊണ്ടയ്‌ക്ക്‌ ഒരു കത്തി വെക്കുക.*

 3 അദ്ദേഹത്തിന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്‌;

അതു വഞ്ചന നിറഞ്ഞ ആഹാരമാണ്‌.

 4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന്‌ പണിയെടുക്കരുത്‌;+

ആ ചിന്ത മതിയാക്കി വകതിരിവ്‌ കാണിക്കുക.*

 5 നീ അതിനെ നോക്കുമ്പോൾ അത്‌ അവിടെയുണ്ടാകില്ല;+

അത്‌ ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച്‌ ആകാശത്തിലേക്കു പറന്നുയരും.+

 6 പിശുക്കന്റെ* ഭക്ഷണം കഴിക്കരുത്‌;

അവന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്‌.

 7 അവൻ എല്ലാത്തിന്റെയും കണക്കു സൂക്ഷിക്കുന്നു.

“കഴിക്കൂ, കുടിക്കൂ” എന്ന്‌ അവൻ പറയുന്നു; എന്നാൽ അവന്റെ മനസ്സിലിരുപ്പു മറ്റൊന്നാണ്‌.*

 8 കഴിച്ച അപ്പക്കഷണങ്ങളെല്ലാം നീ ഛർദിക്കും;

നീ പറഞ്ഞ അഭിനന്ദനവാക്കുകൾ വെറുതേയാകും.

 9 വിഡ്‌ഢിയോടു സംസാരിക്കരുത്‌;+

അവൻ നിന്റെ വാക്കുകളിലെ ജ്ഞാനത്തെ പുച്ഛിക്കും.+

10 പണ്ടുപണ്ടേ ഉള്ള അതിർത്തി മാറ്റരുത്‌;+

അനാഥന്റെ* വയൽ കൈയേറരുത്‌.

11 അവരുടെ രക്ഷകൻ* ശക്തനാണ്‌;

അവൻ അവർക്കുവേണ്ടി നിങ്ങൾക്കെതിരെ വാദിക്കും.+

12 ഹൃദയപൂർവം ശിക്ഷണം സ്വീകരിക്കുക;

ജ്ഞാനമൊഴികൾക്കു കാതോർക്കുക.

13 കുട്ടിക്കു ശിക്ഷണം നൽകാതിരിക്കരുത്‌.+

വടികൊണ്ട്‌ അടിച്ചാൽ അവൻ മരിച്ചുപോകില്ല.

14 ശവക്കുഴിയിൽ* പോകാതെ അവനെ രക്ഷിക്കാൻ

നീ വടികൊണ്ട്‌ അവനെ അടിക്കണം.

15 മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതായാൽ

എന്റെ ഹൃദയം സന്തോഷിക്കും.+

16 നിന്റെ വായ്‌ നേരോടെ സംസാരിക്കുമ്പോൾ

എന്റെ ഉള്ളം* ആനന്ദിക്കും.

17 നിന്റെ ഹൃദയം പാപികളോട്‌ അസൂയപ്പെടരുത്‌;+

ദിവസം മുഴുവൻ യഹോവയോടു ഭയഭക്തി കാണിക്കുക.+

18 അപ്പോൾ നിന്റെ ഭാവി ശോഭനമാകും;+

നിന്റെ പ്രത്യാശ അറ്റുപോകില്ല.

19 മകനേ, ശ്രദ്ധിച്ചുകേട്ട്‌ ബുദ്ധിമാനാകുക;

നിന്റെ ഹൃദയത്തെ നേരായ പാതയിൽ നയിക്കുക.

20 കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെയും+

അത്യാർത്തിയോടെ ഇറച്ചി തിന്നുന്നവരുടെയും കൂട്ടത്തിൽ കൂടരുത്‌.+

21 മുഴുക്കുടിയനും തീറ്റിഭ്രാന്തനും ദരിദ്രരാകും;+

മത്തുപിടിച്ച്‌ ഉറങ്ങുന്നവൻ പഴന്തുണി ഉടുക്കേണ്ടിവരും.

22 നിന്നെ ജനിപ്പിച്ച അപ്പൻ പറയുന്നതു കേൾക്കുക;

അമ്മയ്‌ക്കു പ്രായമായെന്നു കരുതി അമ്മയെ നിന്ദിക്കരുത്‌.+

23 സത്യം വാങ്ങുക,* അത്‌ ഒരിക്കലും വിറ്റുകളയരുത്‌;+

ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക.+

24 നീതിമാന്റെ അപ്പൻ സന്തോഷിക്കും;

ജ്ഞാനിയെ ജനിപ്പിച്ചവൻ അവനെ ഓർത്ത്‌ ആഹ്ലാദിക്കും.

25 നിന്റെ അപ്പനും അമ്മയും ആഹ്ലാദിക്കും;

നിന്നെ പ്രസവിച്ചവൾ സന്തോഷിക്കും.

26 മകനേ, നിന്റെ ഹൃദയം എനിക്കു തരുക;

നിന്റെ കണ്ണുകൾ എന്റെ വഴികളിൽ സന്തോഷിക്കട്ടെ.+

27 വേശ്യ ആഴമുള്ള ഒരു കുഴിയാണ്‌;

അസാന്മാർഗിയായ സ്‌ത്രീ* ഇടുങ്ങിയ കിണർ.+

28 അവൾ ഒരു കവർച്ചക്കാരനെപ്പോലെ ഒളിച്ചിരിക്കുന്നു;+

അവിശ്വസ്‌തരായ പുരുഷന്മാരുടെ എണ്ണം കൂട്ടുന്നു.

29 ആർക്കാണു ദുരിതം? ആർക്കാണു ബുദ്ധിമുട്ട്‌?

ആർക്കാണു തർക്കങ്ങൾ? ആർക്കാണു പരാതികൾ?

ആർക്കാണു കാരണമറിയാത്ത മുറിവുകൾ? ആർക്കാണു തളർന്ന കണ്ണുകൾ?

30 വീഞ്ഞു കുടിച്ച്‌ നേരം കളയുന്നവർക്കും+

വീര്യം കൂടിയ വീഞ്ഞു* തേടുന്നവർക്കും!*

31 ചുവന്ന വീഞ്ഞു കണ്ട്‌ നീ നോക്കിനിൽക്കരുത്‌;

അതു പാത്രത്തിൽ ഇരുന്ന്‌ തിളങ്ങുന്നതും രുചിയോടെ കുടിച്ചിറക്കുന്നതും നോക്കരുത്‌.

32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും;

അണലിയെപ്പോലെ കടിക്കും.*

33 നിന്റെ കണ്ണു വിചിത്രമായ കാഴ്‌ചകൾ കാണും;

നിന്റെ ഹൃദയം വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കും.+

34 നീ നടുക്കടലിൽ കിടക്കുന്നവനെപ്പോലെയും

കപ്പലിന്റെ പായ്‌മരത്തിനു മുകളിൽ വിശ്രമിക്കുന്നവനെപ്പോലെയും ആകും.

35 നീ ഇങ്ങനെ പറയും: “അവർ എന്നെ ഇടിച്ചു, പക്ഷേ ഞാൻ അറിഞ്ഞില്ല.*

എന്നെ അടിച്ചു, എനിക്കൊന്നും തോന്നിയില്ല.

ഞാൻ എപ്പോൾ ഉണരും?+

എനിക്ക്‌ ഇനിയും കുടിക്കണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക