51 ഇവയായിരുന്നു പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ചേർന്ന് ശീലോയിൽ+ യഹോവയുടെ സന്നിധിയിൽ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്+ നറുക്കിട്ട് കൊടുത്ത+ അവകാശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാഗിക്കുന്നതു പൂർത്തിയാക്കി.