സങ്കീർത്തനം 1:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ 3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+ സുഭാഷിതങ്ങൾ 3:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+ യശയ്യ 32:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യഥാർഥനീതി സമാധാനം വിളയിക്കും,+യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.+ യശയ്യ 48:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.
2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ 3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
17 യഥാർഥനീതി സമാധാനം വിളയിക്കും,+യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.+
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.