22 “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്”+ എന്നു പറഞ്ഞുകൊണ്ട് അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+
4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്. നിങ്ങൾ അവരെ ജയിച്ചടക്കിയിരിക്കുന്നു.+ കാരണം, നിങ്ങളുമായി യോജിപ്പിലായിരിക്കുന്നവൻ+ ലോകവുമായി യോജിപ്പിലായിരിക്കുന്നവനെക്കാൾ+ വലിയവനാണ്.
21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+