വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • എലീശ ഒരു വിധവയുടെ എണ്ണ അത്ഭുതകരമായി വർധിപ്പിക്കുന്നു (1-7)

      • ശൂനേമ്യസ്‌ത്രീയുടെ ആതിഥ്യം (8-16)

      • സ്‌ത്രീക്കു പ്രതിഫലമായി ഒരു മകൻ; അവൻ മരിക്കുന്നു (17-31)

      • മരിച്ച കുട്ടിയെ എലീശ ഉയിർപ്പിക്കുന്നു (32-37)

      • എലീശ സൂപ്പ്‌ ഭക്ഷ്യയോഗ്യമാക്കുന്നു (38-41)

      • എലീശ അപ്പം അത്ഭുതകരമായി വർധിപ്പിക്കുന്നു (42-44)

2 രാജാക്കന്മാർ 4:1

ഒത്തുവാക്യങ്ങള്‍

  • +2രാജ 2:3, 5
  • +1രാജ 19:18

2 രാജാക്കന്മാർ 4:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:9, 12

2 രാജാക്കന്മാർ 4:5

ഒത്തുവാക്യങ്ങള്‍

  • +മർ 6:41; 8:6-8; യോഹ 2:7-9

2 രാജാക്കന്മാർ 4:6

ഒത്തുവാക്യങ്ങള്‍

  • +മത്ത 14:19
  • +യോശ 5:12; 1രാജ 17:14

2 രാജാക്കന്മാർ 4:8

ഒത്തുവാക്യങ്ങള്‍

  • +യോശ 19:17, 18
  • +ഉൽ 19:1-3; ന്യായ 13:15

2 രാജാക്കന്മാർ 4:10

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:20; 1രാജ 17:19
  • +മത്ത 10:41; റോമ 12:13; എബ്ര 13:2

2 രാജാക്കന്മാർ 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1997, പേ. 30

2 രാജാക്കന്മാർ 4:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 5:25-27; 8:4
  • +യോശ 19:17, 18

2 രാജാക്കന്മാർ 4:13

ഒത്തുവാക്യങ്ങള്‍

  • +റോമ 16:6
  • +2രാജ 4:1, 2; എബ്ര 6:10
  • +2രാജ 8:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1997, പേ. 30

2 രാജാക്കന്മാർ 4:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:2; 30:1

2 രാജാക്കന്മാർ 4:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:10

2 രാജാക്കന്മാർ 4:20

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:17

2 രാജാക്കന്മാർ 4:21

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:9, 10

2 രാജാക്കന്മാർ 4:23

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:10; 28:11

2 രാജാക്കന്മാർ 4:27

ഒത്തുവാക്യങ്ങള്‍

  • +മത്ത 28:9

2 രാജാക്കന്മാർ 4:28

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:16

2 രാജാക്കന്മാർ 4:29

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:46

2 രാജാക്കന്മാർ 4:30

ഒത്തുവാക്യങ്ങള്‍

  • +മത്ത 15:22, 28

2 രാജാക്കന്മാർ 4:31

ഒത്തുവാക്യങ്ങള്‍

  • +മത്ത 17:15, 16; മർ 9:17, 18

2 രാജാക്കന്മാർ 4:32

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:21

2 രാജാക്കന്മാർ 4:33

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:19, 20; യോഹ 11:41; പ്രവൃ 9:40

2 രാജാക്കന്മാർ 4:34

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:21, 22; പ്രവൃ 20:9, 10

2 രാജാക്കന്മാർ 4:35

ഒത്തുവാക്യങ്ങള്‍

  • +2രാജ 8:1, 5

2 രാജാക്കന്മാർ 4:36

ഒത്തുവാക്യങ്ങള്‍

  • +എബ്ര 11:35

2 രാജാക്കന്മാർ 4:38

ഒത്തുവാക്യങ്ങള്‍

  • +ആവ 28:23, 24; 2രാജ 8:1; യഹ 14:13
  • +2രാജ 2:3, 5
  • +2രാജ 4:12

2 രാജാക്കന്മാർ 4:41

ഒത്തുവാക്യങ്ങള്‍

  • +പുറ 15:23-25; 2രാജ 2:19-21

2 രാജാക്കന്മാർ 4:42

ഒത്തുവാക്യങ്ങള്‍

  • +1ശമു 9:3, 4
  • +യോഹ 6:9
  • +1ശമു 9:6, 7

2 രാജാക്കന്മാർ 4:43

ഒത്തുവാക്യങ്ങള്‍

  • +മത്ത 14:17; മർ 8:4
  • +മത്ത 14:20; മർ 8:8

2 രാജാക്കന്മാർ 4:44

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 9:17; യോഹ 6:13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 4:12രാജ 2:3, 5
2 രാജാ. 4:11രാജ 19:18
2 രാജാ. 4:21രാജ 17:9, 12
2 രാജാ. 4:5മർ 6:41; 8:6-8; യോഹ 2:7-9
2 രാജാ. 4:6മത്ത 14:19
2 രാജാ. 4:6യോശ 5:12; 1രാജ 17:14
2 രാജാ. 4:8യോശ 19:17, 18
2 രാജാ. 4:8ഉൽ 19:1-3; ന്യായ 13:15
2 രാജാ. 4:10ന്യായ 3:20; 1രാജ 17:19
2 രാജാ. 4:10മത്ത 10:41; റോമ 12:13; എബ്ര 13:2
2 രാജാ. 4:122രാജ 5:25-27; 8:4
2 രാജാ. 4:12യോശ 19:17, 18
2 രാജാ. 4:13റോമ 16:6
2 രാജാ. 4:132രാജ 4:1, 2; എബ്ര 6:10
2 രാജാ. 4:132രാജ 8:3
2 രാജാ. 4:14ഉൽ 15:2; 30:1
2 രാജാ. 4:16ഉൽ 18:10
2 രാജാ. 4:201രാജ 17:17
2 രാജാ. 4:212രാജ 4:9, 10
2 രാജാ. 4:23സംഖ 10:10; 28:11
2 രാജാ. 4:27മത്ത 28:9
2 രാജാ. 4:282രാജ 4:16
2 രാജാ. 4:291രാജ 18:46
2 രാജാ. 4:30മത്ത 15:22, 28
2 രാജാ. 4:31മത്ത 17:15, 16; മർ 9:17, 18
2 രാജാ. 4:322രാജ 4:21
2 രാജാ. 4:331രാജ 17:19, 20; യോഹ 11:41; പ്രവൃ 9:40
2 രാജാ. 4:341രാജ 17:21, 22; പ്രവൃ 20:9, 10
2 രാജാ. 4:352രാജ 8:1, 5
2 രാജാ. 4:36എബ്ര 11:35
2 രാജാ. 4:38ആവ 28:23, 24; 2രാജ 8:1; യഹ 14:13
2 രാജാ. 4:382രാജ 2:3, 5
2 രാജാ. 4:382രാജ 4:12
2 രാജാ. 4:41പുറ 15:23-25; 2രാജ 2:19-21
2 രാജാ. 4:421ശമു 9:3, 4
2 രാജാ. 4:42യോഹ 6:9
2 രാജാ. 4:421ശമു 9:6, 7
2 രാജാ. 4:43മത്ത 14:17; മർ 8:4
2 രാജാ. 4:43മത്ത 14:20; മർ 8:8
2 രാജാ. 4:44ലൂക്ക 9:17; യോഹ 6:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 4:1-44

രാജാക്കന്മാർ രണ്ടാം ഭാഗം

4 പ്രവാചകപുത്രന്മാരിൽ+ ഒരാളുടെ ഭാര്യ എലീശയുടെ അടുത്ത്‌ വന്ന്‌ ഇങ്ങനെ കരഞ്ഞുപറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ്‌ മരിച്ചുപോയി. അദ്ദേഹം എന്നും യഹോവയെ ഭയപ്പെട്ടിരുന്ന+ ഒരാളായിരുന്നെന്ന്‌ അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ. ഇപ്പോൾ ഇതാ, അദ്ദേഹത്തിനു കടം കൊടുത്തയാൾ എന്റെ രണ്ടു മക്കളെയും അടിമകളായി കൊണ്ടുപോകാൻ വന്നിരിക്കുന്നു!” 2 അപ്പോൾ എലീശ ചോദിച്ചു: “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌? പറയൂ, നിന്റെ വീട്ടിൽ എന്തൊക്കെയാണുള്ളത്‌?” അപ്പോൾ അവൾ, “ഒരു ഭരണിയിൽ കുറച്ച്‌ എണ്ണയല്ലാതെ+ മറ്റൊന്നും ഈ ദാസിയുടെ വീട്ടിലില്ല” എന്നു പറഞ്ഞു. 3 അപ്പോൾ എലീശ പറഞ്ഞു: “നീ അയൽപക്കത്തെ വീടുകളിലെല്ലാം ചെന്ന്‌ കിട്ടുന്ന അത്രയും പാത്രങ്ങൾ കടം വാങ്ങുക. 4 എന്നിട്ട്‌ നീയും നിന്റെ ആൺമക്കളും വീടിന്‌ അകത്ത്‌ കയറി വാതിൽ അടച്ച്‌ ആ പാത്രങ്ങളിലെല്ലാം എണ്ണ പകരുക. നിറച്ച പാത്രങ്ങൾ ഒരു ഭാഗത്ത്‌ മാറ്റിവെക്കണം.” 5 അങ്ങനെ ആ സ്‌ത്രീ പ്രവാചകന്റെ അടുത്തുനിന്ന്‌ പോയി.

സ്‌ത്രീയും മക്കളും വീടിന്‌ അകത്ത്‌ കയറി വാതിൽ അടച്ചു. മക്കൾ ആ പാത്രങ്ങൾ ഒന്നൊന്നായി കൊടുത്തു; സ്‌ത്രീ അതിൽ എണ്ണ നിറച്ചുകൊണ്ടിരുന്നു.+ 6 പാത്രങ്ങളെല്ലാം നിറഞ്ഞു. സ്‌ത്രീ ഒരു മകനോട്‌, “അടുത്ത പാത്രം കൊണ്ടുവരൂ”+ എന്നു പറഞ്ഞപ്പോൾ മകൻ, “ഇനി പാത്രങ്ങളൊന്നും ബാക്കിയില്ല” എന്നു മറുപടി പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി!+ 7 പിന്നെ സ്‌ത്രീ ദൈവപുരുഷന്റെ അടുത്ത്‌ ചെന്ന്‌ ഇതെക്കുറിച്ച്‌ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “പോയി ആ എണ്ണ വിറ്റ്‌ നിന്റെ കടങ്ങളെല്ലാം വീട്ടിക്കൊള്ളുക. മിച്ചം വരുന്നതുകൊണ്ട്‌ നിനക്കും നിന്റെ മക്കൾക്കും ഉപജീവനം കഴിക്കാം.”

8 ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖവനിത, വീട്ടിൽ വന്ന്‌ ഭക്ഷണം കഴിക്കാൻ എലീശയെ നിർബന്ധിച്ചു.+ പിന്നീട്‌ ആ വഴിക്കു പോകുമ്പോഴെല്ലാം പ്രവാചകൻ അവിടെ ചെന്ന്‌ ഭക്ഷണം കഴിക്കുമായിരുന്നു. 9 ആ സ്‌ത്രീ ഭർത്താവിനോടു പറഞ്ഞു: “ഈ വഴി പതിവായി വരുന്ന ആ വ്യക്തി വിശുദ്ധനായ ഒരു ദൈവപുരുഷനാണ്‌. 10 അദ്ദേഹത്തിനുവേണ്ടി നമ്മുടെ വീടിനു മുകളിൽ ഒരു ചെറിയ മുറി ഉണ്ടാക്കിക്കൊടുക്കാം.+ അവിടെ ഒരു കിടക്കയും ഒരു മേശയും കസേരയും വിളക്കുതണ്ടും വെക്കാം. ഇവിടെ വരുമ്പോഴെല്ലാം ദൈവപുരുഷന്‌ അവിടെ താമസിക്കാമല്ലോ.”+

11 പിന്നീട്‌ ഒരിക്കൽ അവിടെ ചെന്ന പ്രവാചകൻ മുകളിലത്തെ ആ മുറിയിൽ കിടക്കാൻ പോയി. 12 അപ്പോൾ പ്രവാചകൻ തന്റെ ദാസനായ ഗേഹസിയോട്‌,+ “ആ ശൂനേമ്യസ്‌ത്രീയെ+ വിളിക്കുക” എന്നു പറഞ്ഞു. അയാൾ സ്‌ത്രീയെ വിളിച്ചു; സ്‌ത്രീ വന്ന്‌ പ്രവാചകന്റെ മുന്നിൽ നിന്നു. 13 അപ്പോൾ എലീശ ഗേഹസിയോടു പറഞ്ഞു: “അവളോടു പറയുക: ‘നീ ഞങ്ങൾക്കുവേണ്ടി ഒരുപാടു ബുദ്ധിമുട്ടി.+ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തുതരേണ്ടത്‌?+ നിനക്കുവേണ്ടി ഞാൻ രാജാവിനോടോ+ സൈന്യാധിപനോടോ എന്തെങ്കിലും സംസാരിക്കണോ?’” എന്നാൽ അവൾ പറഞ്ഞു: “എനിക്ക്‌ ഒന്നും വേണ്ടാ. എന്റെ സ്വന്തം ജനത്തിന്‌ ഇടയിലാണല്ലോ ഞാൻ താമസിക്കുന്നത്‌.” 14 അപ്പോൾ എലീശ ഗേഹസിയോടു ചോദിച്ചു: “നമ്മൾ അവൾക്ക്‌ എന്താണു ചെയ്‌തുകൊടുക്കേണ്ടത്‌?” അയാൾ പറഞ്ഞു: “അവൾക്കൊരു മകനില്ല.+ ഭർത്താവിനു പ്രായവുമായി.” 15 ഉടനെ എലീശ പറഞ്ഞു: “അവളെ വിളിക്കൂ.” അയാൾ സ്‌ത്രീയെ വിളിച്ചു, സ്‌ത്രീ വന്ന്‌ വാതിൽക്കൽ നിന്നു. 16 പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത്‌ നീ ഒരു മകനെ താലോലിക്കും.”+ പക്ഷേ സ്‌ത്രീ പറഞ്ഞു: “എന്റെ യജമാനനേ, ദൈവപുരുഷനായ അങ്ങ്‌ ഈ ദാസിയോടു നുണ പറയരുതേ.”

17 എന്നാൽ സ്‌ത്രീ ഗർഭിണിയായി, പിറ്റെ വർഷം എലീശ പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു. 18 കുട്ടി വളർന്നു. ഒരിക്കൽ അവൻ കൊയ്‌ത്തുകാരോടൊപ്പമായിരുന്ന അപ്പന്റെ അടുത്തേക്കു ചെന്നു. 19 അവൻ അപ്പനോട്‌, “അയ്യോ! എന്റെ തല, എന്റെ തല!” എന്നു പറഞ്ഞു. അപ്പോൾ അപ്പൻ വേലക്കാരനോടു പറഞ്ഞു: “ഇവനെ ഇവന്റെ അമ്മയുടെ അടുത്തേക്കു കൊണ്ടുപോകുക.” 20 അയാൾ കുട്ടിയെ എടുത്ത്‌ അമ്മയുടെ അടുത്തേക്കു കൊണ്ടുപോയി. ഉച്ചവരെ അമ്മയുടെ മടിയിൽ ഇരുന്നശേഷം കുട്ടി മരിച്ചു!+ 21 അപ്പോൾ സ്‌ത്രീ കുട്ടിയെ മുകളിൽ കൊണ്ടുപോയി ദൈവപുരുഷന്റെ+ കിടക്കയിൽ കിടത്തിയിട്ട്‌ വാതിൽ അടച്ച്‌ പുറത്ത്‌ വന്നു. 22 സ്‌ത്രീ ഭർത്താവിനെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഒരു വേലക്കാരനെയും കഴുതയെയും എനിക്കു തന്നാലും. ഞാൻ വേഗം ആ ദൈവപുരുഷന്റെ അടുത്ത്‌ പോയിട്ട്‌ മടങ്ങിവരാം.” 23 എന്നാൽ അയാൾ ചോദിച്ചു: “ഇന്ന്‌ എന്തിനാണു നീ അദ്ദേഹത്തെ കാണാൻ പോകുന്നത്‌? ഇന്നു കറുത്ത വാവും+ ശബത്തും ഒന്നുമല്ലല്ലോ.” പക്ഷേ സ്‌ത്രീ പറഞ്ഞു: “പേടിക്കേണ്ടാ, കുഴപ്പമൊന്നുമില്ല.” 24 പിന്നെ സ്‌ത്രീ കഴുതയ്‌ക്കു കോപ്പിട്ട്‌ വേലക്കാരനോടു പറഞ്ഞു: “വേഗം പോകണം. ഞാൻ പറയാതെ എങ്ങും നിറുത്തരുത്‌.”

25 അങ്ങനെ സ്‌ത്രീ ദൈവപുരുഷനെ കാണാൻ കർമേൽ പർവതത്തിലേക്കു പോയി. ദൂരത്തുനിന്ന്‌ ആ സ്‌ത്രീയെ കണ്ട ഉടനെ ദൈവപുരുഷൻ ദാസനായ ഗേഹസിയോടു പറഞ്ഞു: “അതാ, ആ ശൂനേമ്യസ്‌ത്രീ വരുന്നു! 26 ഓടിച്ചെന്ന്‌ സ്‌ത്രീയോട്‌, ‘നിനക്കു സുഖമാണോ, ഭർത്താവ്‌ എങ്ങനെയിരിക്കുന്നു, കുട്ടി സുഖമായിരിക്കുന്നോ’ എന്നെല്ലാം ചോദിക്കുക.” അപ്പോൾ സ്‌ത്രീ, “സുഖംതന്നെ” എന്നു പറഞ്ഞു. 27 സ്‌ത്രീ ആ മലയിൽ ദൈവപുരുഷന്റെ അടുത്ത്‌ എത്തിയ ഉടനെ ദൈവപുരുഷന്റെ കാലിൽ കെട്ടിപ്പിടിച്ചു.+ ഗേഹസി പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ദൈവപുരുഷൻ പറഞ്ഞു: “അവളെ തടയരുത്‌. അവൾക്ക്‌ എന്തോ വലിയ വിഷമമുണ്ട്‌. യഹോവ അത്‌ എന്നെ അറിയിക്കാതെ എന്നിൽനിന്ന്‌ മറച്ചുവെച്ചിരിക്കുന്നു.” 28 അപ്പോൾ സ്‌ത്രീ പറഞ്ഞു: “എനിക്കൊരു മകനെ തരണമെന്നു ഞാൻ യജമാനനോട്‌ ആവശ്യപ്പെട്ടോ? ‘എനിക്കു വെറുതേ ആശ തരരുത്‌’+ എന്നു ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?”

29 ദൈവപുരുഷൻ ഉടനെ ഗേഹസിയോടു പറഞ്ഞു: “നീ അര കെട്ടി+ എന്റെ വടി എടുത്ത്‌ പുറപ്പെടുക. വഴിയിൽ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്‌. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്‌താൽ തിരിച്ച്‌ അഭിവാദനം ചെയ്യാൻ നിൽക്കരുത്‌. പോയി എന്റെ വടി കുട്ടിയുടെ മുഖത്ത്‌ വെക്കുക.” 30 അപ്പോൾ കുട്ടിയുടെ അമ്മ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, അങ്ങ്‌ കൂടെ വരാതെ ഞാൻ പോകില്ല.”+ അങ്ങനെ ദൈവപുരുഷൻ എഴുന്നേറ്റ്‌ ആ സ്‌ത്രീയുടെകൂടെ പോയി. 31 ഗേഹസി അവർക്കു മുമ്പേ ചെന്ന്‌ ആ വടി കുട്ടിയുടെ മുഖത്ത്‌ വെച്ചു. പക്ഷേ ഒരു ശബ്ദമോ അനക്കമോ ഉണ്ടായില്ല.+ ഗേഹസി എലീശയുടെ അടുത്ത്‌ മടങ്ങിവന്ന്‌, “കുട്ടി എഴുന്നേൽക്കുന്നില്ല” എന്നു പറഞ്ഞു.

32 എലീശ വീട്ടിലേക്കു ചെന്നപ്പോൾ കുട്ടി എലീശയുടെ കിടക്കയിൽ മരിച്ചുകിടക്കുന്നതു കണ്ടു.+ 33 എലീശ തനിച്ച്‌ അകത്ത്‌ കയറി വാതിൽ അടച്ച്‌ യഹോവയോടു പ്രാർഥിച്ചു.+ 34 പിന്നെ കിടക്കയിൽ കയറി കുട്ടിയുടെ മേൽ കിടന്ന്‌, തന്റെ വായ്‌ കുട്ടിയുടെ വായോടും തന്റെ കണ്ണുകൾ കുട്ടിയുടെ കണ്ണുകളോടും തന്റെ കൈപ്പത്തികൾ കുട്ടിയുടെ കൈപ്പത്തികളോടും ചേർത്തുവെച്ചു. അങ്ങനെ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.+ 35 എലീശ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നശേഷം കിടക്കയിൽ കയറി വീണ്ടും കുട്ടിയുടെ മേൽ കിടന്നു. കുട്ടി ഏഴു തവണ തുമ്മി. അതിനു ശേഷം കണ്ണ്‌ തുറന്നു.+ 36 എലീശ ഗേഹസിയെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആ ശൂനേമ്യസ്‌ത്രീയെ വിളിക്കുക.” അയാൾ സ്‌ത്രീയെ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ എലീശ പറഞ്ഞു: “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ.”+ 37 സ്‌ത്രീ അകത്ത്‌ വന്ന്‌ എലീശയുടെ കാൽക്കൽ വീണ്‌ നമസ്‌കരിച്ചു. അതിനു ശേഷം മകനെ എടുത്തുകൊണ്ടുപോയി.

38 പിന്നെ എലീശ ഗിൽഗാലിൽ തിരിച്ചെത്തി. അക്കാലത്ത്‌ ദേശത്ത്‌ ക്ഷാമമായിരുന്നു.+ പ്രവാചകപുത്രന്മാർ+ എലീശയുടെ മുന്നിൽ ഇരിക്കുമ്പോൾ എലീശ ദാസനോടു+ പറഞ്ഞു: “ആ വലിയ കലം അടുപ്പിൽ വെച്ച്‌ പ്രവാചകപുത്രന്മാർക്കു സൂപ്പ്‌ ഉണ്ടാക്കിക്കൊടുക്കുക.” 39 അപ്പോൾ അവരിൽ ഒരാൾ പച്ചക്കറി ശേഖരിക്കാൻ പുറത്ത്‌ പോയി. അവിടെ ഒരു കാട്ടുചെടി കണ്ടപ്പോൾ അയാൾ അതിന്റെ കായ്‌ പറിച്ച്‌ വസ്‌ത്രം നിറയെ ശേഖരിച്ചു; അവ എന്താണെന്ന്‌ അയാൾക്ക്‌ അറിയില്ലായിരുന്നു. അയാൾ മടങ്ങിവന്ന്‌ അത്‌ അരിഞ്ഞ്‌ കലത്തിൽ ഇട്ടു. 40 പിന്നീട്‌ അവർ അത്‌ എടുത്ത്‌ വിളമ്പി. എന്നാൽ ആ സൂപ്പ്‌ കഴിച്ച ഉടനെ ആളുകൾ, “ദൈവപുരുഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ്‌ നിലവിളിച്ചു. അവർക്ക്‌ അതു കഴിക്കാൻ കഴിഞ്ഞില്ല. 41 അപ്പോൾ എലീശ പറഞ്ഞു: “കുറച്ച്‌ ധാന്യപ്പൊടി കൊണ്ടുവരുക.” അതു കലത്തിൽ ഇട്ടിട്ട്‌ പ്രവാചകൻ പറഞ്ഞു: “ഇനി ഇത്‌ ആളുകൾക്കു വിളമ്പുക.” ദോഷം ചെയ്യുന്നതൊന്നും പിന്നെ കലത്തിലുണ്ടായിരുന്നില്ല.+

42 ബാൽ-ശാലീശയിൽനിന്ന്‌+ ഒരാൾ വന്ന്‌, ആദ്യം വിളഞ്ഞ ബാർളികൊണ്ട്‌ ഉണ്ടാക്കിയ 20 അപ്പവും+ ഒരു സഞ്ചി നിറയെ പുതുധാന്യവും ദൈവപുരുഷനു കൊടുത്തു.+ അപ്പോൾ ദൈവപുരുഷനായ എലീശ പറഞ്ഞു: “ഇത്‌ ആളുകൾക്കു കൊടുക്കുക, അവർ കഴിക്കട്ടെ.” 43 എന്നാൽ ദാസൻ പ്രവാചകനോട്‌, “ഞാൻ ഇത്‌ എങ്ങനെ 100 പേർക്കു വിളമ്പും”+ എന്നു ചോദിച്ചു. അപ്പോൾ പ്രവാചകൻ പറഞ്ഞു: “നീ ഇത്‌ ആളുകൾക്കു കൊടുക്കുക. കാരണം, ‘അവർ ഇതു കഴിക്കുകയും മിച്ചംവരുകയും ചെയ്യും’+ എന്ന്‌ യഹോവ പറയുന്നു.” 44 അങ്ങനെ അയാൾ അത്‌ അവർക്കു വിളമ്പി. അവർ അതു കഴിക്കുകയും യഹോവ പറഞ്ഞതുപോലെതന്നെ മിച്ചംവരുകയും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക