13 യഹോവേ, എന്നോടു പ്രീതി തോന്നേണമേ.
എന്നെ മരണകവാടങ്ങളിൽനിന്ന് ഉയർത്തുന്നവനേ,+ എന്നെ വെറുക്കുന്നവർ എന്നെ കഷ്ടപ്പെടുത്തുന്നതു കണ്ടാലും.
14 അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽ
അങ്ങയുടെ സ്തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+