വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • വിഷാദത്തിൽനിന്ന്‌ ദൈവത്തെ സ്‌തുതിക്കുന്നതിലേക്ക്‌

        • “എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?” (1)

        • “എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു” (18)

        • ദൈവത്തെ സഭയിൽ വാഴ്‌ത്തുന്നു (22, 25)

        • ദൈവത്തെ ആരാധിക്കാൻ മുഴുഭൂമിയും (27)

സങ്കീർത്തനം 22:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    സാധ്യതയനുസരിച്ച്‌, ഒരു ഈണമോ പ്രത്യേകതരം സംഗീതമോ.

സങ്കീർത്തനം 22:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:16; മത്ത 27:46; മർ 15:34
  • +എബ്ര 5:7

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2021, പേ. 30-31

    വീക്ഷാഗോപുരം,

    8/15/2011, പേ. 15-16

    2/15/2008, പേ. 30

    5/15/2006, പേ. 18

    9/1/1986, പേ. 29

    5/1/1986, പേ. 27

സങ്കീർത്തനം 22:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:3

സങ്കീർത്തനം 22:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്‌തുതികൾക്കിടയിൽ (സ്‌തുതികൾക്കു മീതെ) സിംഹാസനസ്ഥനാണ്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 6:3; 1പത്ര 1:15

സങ്കീർത്തനം 22:4

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:1, 6
  • +പുറ 14:13; എബ്ര 11:32-34

സങ്കീർത്തനം 22:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാണംകെടുത്തിയില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:2; 99:6; റോമ 10:11

സങ്കീർത്തനം 22:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:11; യശ 53:3

സങ്കീർത്തനം 22:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 35:16
  • +സങ്ക 109:25

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 14-15

സങ്കീർത്തനം 22:8

ഒത്തുവാക്യങ്ങള്‍

  • +മത്ത 27:41-43; ലൂക്ക 23:35, 36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2011, പേ. 14-15

സങ്കീർത്തനം 22:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:6; 139:16

സങ്കീർത്തനം 22:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയുടെ മേലേക്കാണ്‌.”

സങ്കീർത്തനം 22:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:1
  • +ലൂക്ക 23:46; എബ്ര 5:7

സങ്കീർത്തനം 22:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 68:30
  • +യഹ 39:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1990, പേ. 28

സങ്കീർത്തനം 22:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 57:4; 1പത്ര 5:8
  • +മത്ത 26:4

സങ്കീർത്തനം 22:14

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 22:44; യോഹ 12:27
  • +മത്ത 26:38; മർ 14:33

സങ്കീർത്തനം 22:15

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:22
  • +യോഹ 19:28
  • +യശ 53:12; 1കൊ 15:3, 4

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2021, പേ. 11-12

    വഴിയും സത്യവും, പേ. 300

സങ്കീർത്തനം 22:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:5, 6; ലൂക്ക 22:63
  • +സങ്ക 86:14
  • +മത്ത 27:35; യോഹ 20:25

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 14

സങ്കീർത്തനം 22:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:20; യോഹ 19:36

സങ്കീർത്തനം 22:18

ഒത്തുവാക്യങ്ങള്‍

  • +മർ 15:24; ലൂക്ക 23:34; യോഹ 19:23, 24

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വഴിയും സത്യവും, പേ. 299

    പുതിയ ലോക ഭാഷാന്തരം, പേ. 14

    വീക്ഷാഗോപുരം,

    8/15/2011, പേ. 15

    2/1/1990, പേ. 28

    ഉണരുക!,

    8/8/1989, പേ. 25

സങ്കീർത്തനം 22:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:1
  • +സങ്ക 40:13

സങ്കീർത്തനം 22:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ ദേഹിയെ.”

  • *

    അക്ഷ. “കൈയിൽനിന്ന്‌.”

  • *

    അക്ഷ. “എനിക്ക്‌ ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:16

സങ്കീർത്തനം 22:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 35:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2000, പേ. 10-11

സങ്കീർത്തനം 22:22

ഒത്തുവാക്യങ്ങള്‍

  • +യോഹ 17:6
  • +സങ്ക 40:9; എബ്ര 2:11, 12

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

    വീക്ഷാഗോപുരം,

    4/15/2007, പേ. 21

    7/1/1997, പേ. 17

    9/1/1986, പേ. 29

സങ്കീർത്തനം 22:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യാക്കോബിൻവിത്തുകളേ.”

  • *

    അക്ഷ. “ഇസ്രായേലിൻവിത്തുകളേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:23

സങ്കീർത്തനം 22:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; 69:33
  • +സംഖ 6:25
  • +എബ്ര 5:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2005, പേ. 26-27

സങ്കീർത്തനം 22:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 35:18; 40:10; 111:1

സങ്കീർത്തനം 22:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരുടെ ഹൃദയം എന്നെന്നും ജീവിക്കട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:11; യശ 65:13
  • +സെഫ 2:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 60

സങ്കീർത്തനം 22:27

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:18; വെളി 7:9; 15:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1986, പേ. 29

സങ്കീർത്തനം 22:28

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:11; വെളി 11:17

സങ്കീർത്തനം 22:29

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൊഴുത്തവരെല്ലാം.”

  • *

    അഥവാ “ദേഹി.”

സങ്കീർത്തനം 22:30

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരു വിത്ത്‌.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 22:1സങ്ക 22:16; മത്ത 27:46; മർ 15:34
സങ്കീ. 22:1എബ്ര 5:7
സങ്കീ. 22:2സങ്ക 42:3
സങ്കീ. 22:3യശ 6:3; 1പത്ര 1:15
സങ്കീ. 22:4ഉൽ 15:1, 6
സങ്കീ. 22:4പുറ 14:13; എബ്ര 11:32-34
സങ്കീ. 22:5സങ്ക 25:2; 99:6; റോമ 10:11
സങ്കീ. 22:6സങ്ക 31:11; യശ 53:3
സങ്കീ. 22:7സങ്ക 35:16
സങ്കീ. 22:7സങ്ക 109:25
സങ്കീ. 22:8മത്ത 27:41-43; ലൂക്ക 23:35, 36
സങ്കീ. 22:9സങ്ക 71:6; 139:16
സങ്കീ. 22:11സങ്ക 10:1
സങ്കീ. 22:11ലൂക്ക 23:46; എബ്ര 5:7
സങ്കീ. 22:12സങ്ക 68:30
സങ്കീ. 22:12യഹ 39:18
സങ്കീ. 22:13സങ്ക 57:4; 1പത്ര 5:8
സങ്കീ. 22:13മത്ത 26:4
സങ്കീ. 22:14ലൂക്ക 22:44; യോഹ 12:27
സങ്കീ. 22:14മത്ത 26:38; മർ 14:33
സങ്കീ. 22:15സുഭ 17:22
സങ്കീ. 22:15യോഹ 19:28
സങ്കീ. 22:15യശ 53:12; 1കൊ 15:3, 4
സങ്കീ. 22:16സങ്ക 59:5, 6; ലൂക്ക 22:63
സങ്കീ. 22:16സങ്ക 86:14
സങ്കീ. 22:16മത്ത 27:35; യോഹ 20:25
സങ്കീ. 22:17സങ്ക 34:20; യോഹ 19:36
സങ്കീ. 22:18മർ 15:24; ലൂക്ക 23:34; യോഹ 19:23, 24
സങ്കീ. 22:19സങ്ക 10:1
സങ്കീ. 22:19സങ്ക 40:13
സങ്കീ. 22:20സങ്ക 22:16
സങ്കീ. 22:21സങ്ക 35:17
സങ്കീ. 22:22യോഹ 17:6
സങ്കീ. 22:22സങ്ക 40:9; എബ്ര 2:11, 12
സങ്കീ. 22:23സങ്ക 50:23
സങ്കീ. 22:24സങ്ക 34:6; 69:33
സങ്കീ. 22:24സംഖ 6:25
സങ്കീ. 22:24എബ്ര 5:7
സങ്കീ. 22:25സങ്ക 35:18; 40:10; 111:1
സങ്കീ. 22:26സങ്ക 37:11; യശ 65:13
സങ്കീ. 22:26സെഫ 2:3
സങ്കീ. 22:27ഉൽ 22:18; വെളി 7:9; 15:4
സങ്കീ. 22:281ദിന 29:11; വെളി 11:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 22:1-31

സങ്കീർത്തനം

സംഗീതസംഘനായകന്‌; “ഉഷസ്സിൻമാൻപേട”യിൽ* ചിട്ടപ്പെടുത്തിയത്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം.

22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?+

അങ്ങ്‌ എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത്‌ എന്താണ്‌?

അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത്‌ എന്താണ്‌?+

 2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ്‌ ഉത്തരമേകുന്നില്ല;+

രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.

 3 അങ്ങ്‌ പക്ഷേ, വിശുദ്ധനാണ്‌;+

ഇസ്രായേലിന്റെ സ്‌തുതികൾക്കു നടുവിലാണ്‌* അങ്ങ്‌.

 4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+

അതെ, അവർ ആശ്രയിച്ചു; അങ്ങ്‌ അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+

 5 അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ്‌ അവരെ രക്ഷിച്ചു;

അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ്‌ അവരെ നിരാശപ്പെടുത്തിയില്ല.*+

 6 എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്‌;

മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+

 7 എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+

അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:

 8 “അവന്റെ ആശ്രയം മുഴുവൻ യഹോവയിലായിരുന്നില്ലേ, ദൈവംതന്നെ അവനെ രക്ഷിക്കട്ടെ!

അവൻ ദൈവത്തിന്റെ പൊന്നോമനയല്ലേ, ദൈവം അവനെ വിടുവിക്കട്ടെ!”+

 9 ഗർഭപാത്രത്തിൽനിന്ന്‌ എന്നെ പുറത്ത്‌ കൊണ്ടുവന്നത്‌ അങ്ങാണ്‌;+

അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ.

10 അങ്ങയുടെ കൈയിലേക്കാണു* ഞാൻ പിറന്നുവീണത്‌.

അമ്മയുടെ ഉദരംമുതൽ അങ്ങാണ്‌ എന്റെ ദൈവം.

11 പ്രശ്‌നങ്ങൾ അടുത്ത്‌ എത്തിയിരിക്കുന്നു; അങ്ങ്‌ എന്നിൽനിന്ന്‌ അകന്നുമാറി നിൽക്കരുതേ,+

എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+

12 കരുത്തരായ അനേകം കാളകൾ എന്നെ വളയുന്നു;+

ബാശാനിലെ കാളക്കൂറ്റന്മാർ എന്നെ വലയം ചെയ്യുന്നു.+

13 ഇരയെ പിച്ചിച്ചീന്തി അലറുന്ന സിംഹത്തെപ്പോലെ,+

അവർ എന്റെ നേരെ വായ്‌ പൊളിക്കുന്നു.+

14 വെള്ളംപോലെ എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു.

അസ്ഥികളെല്ലാം സന്ധികളിൽനിന്ന്‌ ഇളകിമാറിയിരിക്കുന്നു.

എന്റെ ഹൃദയം മെഴുകുപോലെയായി;+

അത്‌ എന്റെ ഉള്ളിന്റെ ഉള്ളിൽ ഉരുകിയൊലിക്കുന്നു.+

15 എന്റെ ശക്തി മൺപാത്രക്കഷണംപോലെ+ വരണ്ടുണങ്ങിയിരിക്കുന്നു;

എന്റെ നാവ്‌ അണ്ണാക്കിനോടു പറ്റിയിരിക്കുന്നു;+

മരണത്തിന്റെ മണ്ണിലേക്ക്‌ അങ്ങ്‌ എന്നെ ഇറക്കുന്നു.+

16 നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+

ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+

സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+

17 എനിക്ക്‌ എന്റെ അസ്ഥികളെല്ലാം എണ്ണാം.+

അതാ, അവർ എന്നെത്തന്നെ തുറിച്ചുനോക്കുന്നു.

18 എന്റെ വസ്‌ത്രം അവർ വീതിച്ചെടുക്കുന്നു.

എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു.+

19 എന്നാൽ യഹോവേ, അങ്ങ്‌ എന്നിൽനിന്ന്‌ അകന്നിരിക്കരുതേ.+

അങ്ങാണ്‌ എന്റെ ശക്തി; വേഗം വന്ന്‌ എന്നെ സഹായിക്കേണമേ.+

20 വാളിൽനിന്ന്‌ എന്നെ* രക്ഷിക്കേണമേ;

നായ്‌ക്കളുടെ നഖങ്ങളിൽനിന്ന്‌* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+

21 സിംഹത്തിന്റെ വായിൽനിന്നും കാട്ടുപോത്തിന്റെ കൊമ്പിൽനിന്നും എന്നെ രക്ഷിക്കേണമേ;+

എനിക്ക്‌ ഉത്തരമേകേണമേ, എന്നെ രക്ഷിക്കേണമേ.

22 എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസിദ്ധമാക്കും;+

സഭാമധ്യേ ഞാൻ അങ്ങയെ സ്‌തുതിക്കും.+

23 യഹോവയെ ഭയപ്പെടുന്നവരേ, ദൈവത്തെ സ്‌തുതിപ്പിൻ!

യാക്കോബിൻസന്തതികളേ,* എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+

ഇസ്രായേലിൻസന്തതികളേ,* നിങ്ങളേവരും ഭയാദരവോടെ തിരുസന്നിധിയിൽ നിൽക്കുവിൻ!

24 കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+

ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന്‌ തിരുമുഖം മറച്ചിട്ടുമില്ല.+

സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+

25 മഹാസഭയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+

ദൈവത്തെ ഭയപ്പെടുന്നവരുടെ മുന്നിൽവെച്ച്‌ ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.

26 സൗമ്യർ തിന്ന്‌ തൃപ്‌തരാകും;+

യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്‌തുതിക്കും.+

അവർ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ.*

27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത്‌ അവനിലേക്കു തിരിയും.

ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+

28 കാരണം, രാജാധികാരം യഹോവയ്‌ക്കുള്ളത്‌;+

അവൻ ജനതകളെ ഭരിക്കുന്നു.

29 ഭൂമിയിലെ സമ്പന്നന്മാരെല്ലാം* ഭക്ഷിക്കും; അവർ തിരുസന്നിധിയിൽ കുമ്പിടും;

പൊടിയിലേക്ക്‌ ഇറങ്ങുന്നവരെല്ലാം തിരുസന്നിധിയിൽ മുട്ടുകുത്തും;

അവർക്കൊന്നും സ്വന്തം ജീവൻ* രക്ഷിക്കാനാകില്ലല്ലോ.

30 അവരുടെ സന്തതിപരമ്പരകൾ* ദൈവത്തെ സേവിക്കും;

വരുംതലമുറയോട്‌ യഹോവയെക്കുറിച്ച്‌ വിവരിക്കും.

31 അവർ വന്ന്‌ ദൈവത്തിന്റെ നീതിയെക്കുറിച്ച്‌ പറഞ്ഞുകൊടുക്കും.

നമ്മുടെ ദൈവത്തിന്റെ ചെയ്‌തികളെക്കുറിച്ച്‌ ജനിക്കാനിരിക്കുന്നവരെ അറിയിക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക