വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 66
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവത്തിന്റെ പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവ

        • “വന്ന്‌ ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ” (5)

        • “എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും” (13)

        • ദൈവം പ്രാർഥന കേൾക്കുന്നു (18-20)

സങ്കീർത്തനം 66:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 98:4

സങ്കീർത്തനം 66:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മഹനീയനാമത്തിനു സംഗീതം ഉതിർക്കൂ!”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:19; വെളി 4:11

സങ്കീർത്തനം 66:3

ഒത്തുവാക്യങ്ങള്‍

  • +പുറ 15:16; സങ്ക 76:12; യശ 2:19; യിര 10:10
  • +സങ്ക 81:15

സങ്കീർത്തനം 66:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:27; മല 1:11
  • +യശ 42:10; വെളി 15:4

സങ്കീർത്തനം 66:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 46:8; സെഫ 2:11

സങ്കീർത്തനം 66:6

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 22
  • +യോശ 3:15, 16
  • +പുറ 15:1

സങ്കീർത്തനം 66:7

ഒത്തുവാക്യങ്ങള്‍

  • +ദാനി 4:34; 1തിമ 1:17
  • +സങ്ക 11:4; സുഭ 15:3; എബ്ര 4:13
  • +യശ 37:29

സങ്കീർത്തനം 66:8

ഒത്തുവാക്യങ്ങള്‍

  • +ആവ 32:43; റോമ 15:10

സങ്കീർത്തനം 66:9

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:29
  • +1ശമു 2:9; സങ്ക 121:3

സങ്കീർത്തനം 66:10

ഒത്തുവാക്യങ്ങള്‍

  • +ആവ 8:2

സങ്കീർത്തനം 66:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഞങ്ങളുടെ എളിയിൽ.”

സങ്കീർത്തനം 66:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഞങ്ങളുടെ തല.”

സങ്കീർത്തനം 66:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 15:3
  • +സങ്ക 56:12; 116:14; സഭ 5:4, 5

സങ്കീർത്തനം 66:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 30:2; ന്യായ 11:35

സങ്കീർത്തനം 66:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:24

സങ്കീർത്തനം 66:18

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 27:8, 9; സുഭ 15:29; 28:9; യശ 1:15; യോഹ 9:31

സങ്കീർത്തനം 66:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; 65:2; 116:1; 1യോഹ 3:22
  • +എബ്ര 5:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 66:1സങ്ക 98:4
സങ്കീ. 66:2സങ്ക 72:19; വെളി 4:11
സങ്കീ. 66:3പുറ 15:16; സങ്ക 76:12; യശ 2:19; യിര 10:10
സങ്കീ. 66:3സങ്ക 81:15
സങ്കീ. 66:4സങ്ക 22:27; മല 1:11
സങ്കീ. 66:4യശ 42:10; വെളി 15:4
സങ്കീ. 66:5സങ്ക 46:8; സെഫ 2:11
സങ്കീ. 66:6പുറ 14:21, 22
സങ്കീ. 66:6യോശ 3:15, 16
സങ്കീ. 66:6പുറ 15:1
സങ്കീ. 66:7ദാനി 4:34; 1തിമ 1:17
സങ്കീ. 66:7സങ്ക 11:4; സുഭ 15:3; എബ്ര 4:13
സങ്കീ. 66:7യശ 37:29
സങ്കീ. 66:8ആവ 32:43; റോമ 15:10
സങ്കീ. 66:91ശമു 25:29
സങ്കീ. 66:91ശമു 2:9; സങ്ക 121:3
സങ്കീ. 66:10ആവ 8:2
സങ്കീ. 66:13സംഖ 15:3
സങ്കീ. 66:13സങ്ക 56:12; 116:14; സഭ 5:4, 5
സങ്കീ. 66:14സംഖ 30:2; ന്യായ 11:35
സങ്കീ. 66:16സങ്ക 22:24
സങ്കീ. 66:18ഇയ്യ 27:8, 9; സുഭ 15:29; 28:9; യശ 1:15; യോഹ 9:31
സങ്കീ. 66:19സങ്ക 34:6; 65:2; 116:1; 1യോഹ 3:22
സങ്കീ. 66:19എബ്ര 5:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 66:1-20

സങ്കീർത്തനം

സംഗീതസംഘനായകന്‌; ശ്രുതിമധുരമായ ഒരു ഗാനം.

66 മുഴുഭൂമിയും ദൈവത്തിനു ജയഘോഷം മുഴക്കട്ടെ.+

 2 ദൈവത്തിന്റെ മഹനീയനാമത്തെ പാടി സ്‌തുതിക്കൂ!*

സ്‌തുതികളാൽ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തൂ!+

 3 ദൈവത്തോടു പറയൂ: “അങ്ങയുടെ പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവ.+

അങ്ങയുടെ മഹാശക്തി നിമിത്തം

ശത്രുക്കൾ തിരുമുമ്പിൽ ഭവ്യതയോടെ നിൽക്കും.+

 4 മുഴുഭൂമിയും തിരുസന്നിധിയിൽ കുമ്പിടും;+

അവർ അങ്ങയെ പാടി സ്‌തുതിക്കും,

തിരുനാമത്തിനു സ്‌തുതി പാടും.”+ (സേലാ)

 5 വന്ന്‌ ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ!

മനുഷ്യമക്കൾക്കായി ദൈവം ചെയ്‌ത കാര്യങ്ങൾ ഭയാദരവ്‌ ഉണർത്തുന്നു.+

 6 ദൈവം കടലിനെ ഉണങ്ങിയ നിലമാക്കി;+

കാൽനടയായി അവർ നദി കടന്നു.+

അവിടെ നമ്മൾ ദൈവത്തിൽ ആനന്ദിച്ചു.+

 7 ദൈവം തന്റെ ശക്തിയാൽ എന്നുമെന്നേക്കും ഭരിക്കുന്നു.+

ആ കണ്ണുകൾ ജനതകളെ നോക്കിക്കൊണ്ടിരിക്കുന്നു.+

ദുശ്ശാഠ്യക്കാർ അഹങ്കരിക്കാതിരിക്കട്ടെ.+ (സേലാ)

 8 ജനങ്ങളേ, നമ്മുടെ ദൈവത്തെ സ്‌തുതിക്കൂ!+

ആ സ്‌തുതിനാദം എങ്ങും മുഴങ്ങട്ടെ.

 9 ദൈവം നമ്മളെ ജീവനോടെ കാക്കുന്നു;+

നമ്മുടെ കാൽ ഇടറിപ്പോകാൻ അനുവദിക്കുന്നില്ല.+

10 ദൈവമേ, അങ്ങ്‌ ഞങ്ങളെ പരിശോധിച്ചല്ലോ;+

വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു.

11 അങ്ങ്‌ ഞങ്ങളെ വലയിൽ കുടുക്കി;

ഞെരുക്കിക്കളയുന്ന ഭാരം ഞങ്ങളുടെ മേൽ* വെച്ചു.

12 മർത്യൻ ഞങ്ങളെ* ചവിട്ടിമെതിച്ച്‌ കടന്നുപോകാൻ ഇടയാക്കി;

ഞങ്ങൾ തീയിലൂടെയും വെള്ളത്തിലൂടെയും കടന്നുവന്നു;

പിന്നെ, അങ്ങ്‌ ഞങ്ങളെ ആശ്വാസമേകുന്ന ഒരു സ്ഥലത്ത്‌ എത്തിച്ചു.

13 സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+

എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും.+

14 കഷ്ടതയിലായിരുന്നപ്പോൾ എന്റെ വായ്‌കൊണ്ട്‌ നേർന്ന നേർച്ചകൾ,

എന്റെ അധരങ്ങൾ നേർന്ന നേർച്ചകൾതന്നെ.+

15 കൊഴുപ്പിച്ച മൃഗങ്ങളെ ദഹനയാഗമായി ഞാൻ നൽകും;

ആൺചെമ്മരിയാടുകളുടെ ബലിയുടെ പുക തിരുസന്നിധിയിൽ ഉയരും.

കാളകളെയും ആൺകോലാടുകളെയും ഞാൻ കൊണ്ടുവരും. (സേലാ)

16 ദൈവത്തെ ഭയപ്പെടുന്നവരേ, വരൂ! എല്ലാവരും ചെവി ചായിക്കൂ!

എനിക്കായി ദൈവം ചെയ്‌തതെല്ലാം ഞാൻ വിവരിക്കാം.+

17 ഞാൻ അധരംകൊണ്ട്‌ ദൈവത്തെ വിളിച്ചു,

നാവുകൊണ്ട്‌ എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.

18 ദ്രോഹകരമായ എന്തെങ്കിലും ഹൃദയത്തിൽ കൊണ്ടുനടന്നെങ്കിൽ

യഹോവ എനിക്കു ചെവി തരുമായിരുന്നില്ല.+

19 എന്നാൽ, ദൈവം കേട്ടു,+

എന്റെ പ്രാർഥന ശ്രദ്ധിച്ചു.+

20 എന്റെ പ്രാർഥന തള്ളിക്കളയാതിരുന്ന,

തന്റെ അചഞ്ചലസ്‌നേഹം എന്നിൽനിന്ന്‌ പിടിച്ചുവെക്കാതിരുന്ന, ദൈവത്തിനു സ്‌തുതി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക