വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 106
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഇസ്രായേല്യരുടെ വിലമതിപ്പില്ലായ്‌മ

        • ദൈവത്തിന്റെ പ്രവൃത്തികളെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു (13)

        • ദൈവത്തിന്റെ മഹത്ത്വം കാളയുടെ രൂപവുമായി വെച്ചുമാറി (19, 20)

        • ദൈവത്തിന്റെ വാഗ്‌ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു (24)

        • അവർ ബാലിനെ ആരാധിച്ചു (28)

        • മക്കളെ ഭൂതങ്ങൾക്കു ബലി അർപ്പിച്ചു (37)

സങ്കീർത്തനം 106:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 18:19
  • +1ദിന 16:34; എസ്ര 3:11; സങ്ക 103:17; 107:1

സങ്കീർത്തനം 106:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:5

സങ്കീർത്തനം 106:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 15:1, 2; യശ 64:5

സങ്കീർത്തനം 106:4

ഒത്തുവാക്യങ്ങള്‍

  • +നെഹ 5:19; സങ്ക 51:18; 119:132

സങ്കീർത്തനം 106:5

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5

സങ്കീർത്തനം 106:6

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:16; സങ്ക 78:8
  • +എസ്ര 9:6; ദാനി 9:5

സങ്കീർത്തനം 106:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അത്ഭുതപ്രവൃത്തികളുടെ അർഥം ഗ്രഹിച്ചില്ല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:11, 12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1995, പേ. 19-20

    8/1/1990, പേ. 7

സങ്കീർത്തനം 106:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:11; യഹ 20:14
  • +പുറ 9:16; റോമ 9:17

സങ്കീർത്തനം 106:9

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 22

സങ്കീർത്തനം 106:10

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30
  • +യശ 49:26

സങ്കീർത്തനം 106:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബാക്കി വന്നില്ല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:13, 28

സങ്കീർത്തനം 106:12

ഒത്തുവാക്യങ്ങള്‍

  • +പുറ 14:31
  • +പുറ 15:1

സങ്കീർത്തനം 106:13

ഒത്തുവാക്യങ്ങള്‍

  • +പുറ 15:24; 16:2, 3; 17:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1989, പേ. 19

സങ്കീർത്തനം 106:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:4; ആവ 9:22; 1കൊ 10:6
  • +പുറ 17:2; സങ്ക 78:18; 1കൊ 10:9; എബ്ര 3:8, 9

സങ്കീർത്തനം 106:15

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:31, 33; സങ്ക 78:29-31

സങ്കീർത്തനം 106:16

ഒത്തുവാക്യങ്ങള്‍

  • +ലേവ 21:8; സംഖ 16:5-7
  • +സംഖ 16:3

സങ്കീർത്തനം 106:17

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:27, 32

സങ്കീർത്തനം 106:18

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:35

സങ്കീർത്തനം 106:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമയ്‌ക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:4; ആവ 9:12

സങ്കീർത്തനം 106:20

ഒത്തുവാക്യങ്ങള്‍

  • +പുറ 20:4

സങ്കീർത്തനം 106:21

ഒത്തുവാക്യങ്ങള്‍

  • +ആവ 32:18
  • +ആവ 4:34

സങ്കീർത്തനം 106:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:51
  • +പുറ 14:25

സങ്കീർത്തനം 106:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മോശ ദൈവത്തിന്റെ മുന്നിലുള്ള വിടവിൽ നിന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:10, 11; ആവ 9:14, 19

സങ്കീർത്തനം 106:24

ഒത്തുവാക്യങ്ങള്‍

  • +സംഖ 13:32; ആവ 8:7-9
  • +സംഖ 14:11

സങ്കീർത്തനം 106:25

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:2; ആവ 1:27
  • +സംഖ 14:22, 23

സങ്കീർത്തനം 106:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:28, 29; എബ്ര 3:11

സങ്കീർത്തനം 106:27

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:33; ആവ 4:27

സങ്കീർത്തനം 106:28

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, മരിച്ചുപോയ മനുഷ്യർക്കോ ജീവനില്ലാത്ത ദൈവങ്ങൾക്കോ.

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:3; ഹോശ 9:10

സങ്കീർത്തനം 106:29

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:6; ആവ 32:16
  • +സംഖ 25:9; 1കൊ 10:8

സങ്കീർത്തനം 106:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:7, 8

സങ്കീർത്തനം 106:31

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:11-13

സങ്കീർത്തനം 106:32

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കലഹം.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:2, 12; 27:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 15

സങ്കീർത്തനം 106:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 15

സങ്കീർത്തനം 106:34

ഒത്തുവാക്യങ്ങള്‍

  • +യോശ 16:10; 17:12; ന്യായ 1:21
  • +സംഖ 33:52; ആവ 7:1, 2

സങ്കീർത്തനം 106:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +യോശ 15:63; ന്യായ 1:33
  • +യശ 2:6

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

സങ്കീർത്തനം 106:36

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:11, 12; 2രാജ 17:12
  • +പുറ 23:32, 33

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

സങ്കീർത്തനം 106:37

ഒത്തുവാക്യങ്ങള്‍

  • +ആവ 12:31; 2രാജ 16:1, 3; 17:17, 18; യിര 7:30, 31; 1കൊ 10:20

സങ്കീർത്തനം 106:38

ഒത്തുവാക്യങ്ങള്‍

  • +യഹ 16:20
  • +2രാജ 21:16

സങ്കീർത്തനം 106:39

ഒത്തുവാക്യങ്ങള്‍

  • +യിര 3:9

സങ്കീർത്തനം 106:41

ഒത്തുവാക്യങ്ങള്‍

  • +ആവ 32:30; ന്യായ 3:8
  • +ന്യായ 10:6-8

സങ്കീർത്തനം 106:43

ഒത്തുവാക്യങ്ങള്‍

  • +ന്യായ 10:11, 12; 1ശമു 12:11
  • +ന്യായ 4:1
  • +ന്യായ 6:1-5

സങ്കീർത്തനം 106:44

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:18
  • +ന്യായ 3:9

സങ്കീർത്തനം 106:45

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവരുടെ കാര്യത്തിൽ ഖേദം തോന്നി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; ആവ 32:36; യശ 63:7; വില 3:32; യോവ 2:13

സങ്കീർത്തനം 106:46

ഒത്തുവാക്യങ്ങള്‍

  • +എസ്ര 9:9

സങ്കീർത്തനം 106:47

ഒത്തുവാക്യങ്ങള്‍

  • +സങ്ക 79:9
  • +1ദിന 16:35
  • +യിര 32:37

സങ്കീർത്തനം 106:48

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”

  • *

    അഥവാ “അങ്ങനെതന്നെയാകട്ടെ!”

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:10; സങ്ക 41:13; ലൂക്ക 1:68

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 106:1ലൂക്ക 18:19
സങ്കീ. 106:11ദിന 16:34; എസ്ര 3:11; സങ്ക 103:17; 107:1
സങ്കീ. 106:2സങ്ക 40:5
സങ്കീ. 106:3സങ്ക 15:1, 2; യശ 64:5
സങ്കീ. 106:4നെഹ 5:19; സങ്ക 51:18; 119:132
സങ്കീ. 106:5പുറ 19:5
സങ്കീ. 106:6നെഹ 9:16; സങ്ക 78:8
സങ്കീ. 106:6എസ്ര 9:6; ദാനി 9:5
സങ്കീ. 106:7പുറ 14:11, 12
സങ്കീ. 106:8സങ്ക 143:11; യഹ 20:14
സങ്കീ. 106:8പുറ 9:16; റോമ 9:17
സങ്കീ. 106:9പുറ 14:21, 22
സങ്കീ. 106:10പുറ 14:30
സങ്കീ. 106:10യശ 49:26
സങ്കീ. 106:11പുറ 14:13, 28
സങ്കീ. 106:12പുറ 14:31
സങ്കീ. 106:12പുറ 15:1
സങ്കീ. 106:13പുറ 15:24; 16:2, 3; 17:7
സങ്കീ. 106:14സംഖ 11:4; ആവ 9:22; 1കൊ 10:6
സങ്കീ. 106:14പുറ 17:2; സങ്ക 78:18; 1കൊ 10:9; എബ്ര 3:8, 9
സങ്കീ. 106:15സംഖ 11:31, 33; സങ്ക 78:29-31
സങ്കീ. 106:16ലേവ 21:8; സംഖ 16:5-7
സങ്കീ. 106:16സംഖ 16:3
സങ്കീ. 106:17സംഖ 16:27, 32
സങ്കീ. 106:18സംഖ 16:35
സങ്കീ. 106:19പുറ 32:4; ആവ 9:12
സങ്കീ. 106:20പുറ 20:4
സങ്കീ. 106:21ആവ 32:18
സങ്കീ. 106:21ആവ 4:34
സങ്കീ. 106:22സങ്ക 78:51
സങ്കീ. 106:22പുറ 14:25
സങ്കീ. 106:23പുറ 32:10, 11; ആവ 9:14, 19
സങ്കീ. 106:24സംഖ 13:32; ആവ 8:7-9
സങ്കീ. 106:24സംഖ 14:11
സങ്കീ. 106:25സംഖ 14:2; ആവ 1:27
സങ്കീ. 106:25സംഖ 14:22, 23
സങ്കീ. 106:26സംഖ 14:28, 29; എബ്ര 3:11
സങ്കീ. 106:27ലേവ 26:33; ആവ 4:27
സങ്കീ. 106:28സംഖ 25:3; ഹോശ 9:10
സങ്കീ. 106:29സംഖ 25:6; ആവ 32:16
സങ്കീ. 106:29സംഖ 25:9; 1കൊ 10:8
സങ്കീ. 106:30സംഖ 25:7, 8
സങ്കീ. 106:31സംഖ 25:11-13
സങ്കീ. 106:32സംഖ 20:2, 12; 27:13, 14
സങ്കീ. 106:33സംഖ 20:10
സങ്കീ. 106:34യോശ 16:10; 17:12; ന്യായ 1:21
സങ്കീ. 106:34സംഖ 33:52; ആവ 7:1, 2
സങ്കീ. 106:35യോശ 15:63; ന്യായ 1:33
സങ്കീ. 106:35യശ 2:6
സങ്കീ. 106:36ന്യായ 2:11, 12; 2രാജ 17:12
സങ്കീ. 106:36പുറ 23:32, 33
സങ്കീ. 106:37ആവ 12:31; 2രാജ 16:1, 3; 17:17, 18; യിര 7:30, 31; 1കൊ 10:20
സങ്കീ. 106:38യഹ 16:20
സങ്കീ. 106:382രാജ 21:16
സങ്കീ. 106:39യിര 3:9
സങ്കീ. 106:41ആവ 32:30; ന്യായ 3:8
സങ്കീ. 106:41ന്യായ 10:6-8
സങ്കീ. 106:43ന്യായ 10:11, 12; 1ശമു 12:11
സങ്കീ. 106:43ന്യായ 4:1
സങ്കീ. 106:43ന്യായ 6:1-5
സങ്കീ. 106:44ന്യായ 2:18
സങ്കീ. 106:44ന്യായ 3:9
സങ്കീ. 106:45പുറ 34:6; ആവ 32:36; യശ 63:7; വില 3:32; യോവ 2:13
സങ്കീ. 106:46എസ്ര 9:9
സങ്കീ. 106:47സങ്ക 79:9
സങ്കീ. 106:471ദിന 16:35
സങ്കീ. 106:47യിര 32:37
സങ്കീ. 106:481ദിന 29:10; സങ്ക 41:13; ലൂക്ക 1:68
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 106:1-48

സങ്കീർത്തനം

106 യാഹിനെ സ്‌തുതിപ്പിൻ!*

യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+

ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+

 2 യഹോവയുടെ അത്ഭുതങ്ങളെല്ലാം വിവരിക്കാൻ ആർക്കാകും?

ദൈവത്തിന്റെ സ്‌തുത്യർഹമായ പ്രവൃത്തികളെല്ലാം വർണിക്കാൻ ആർക്കു കഴിയും?+

 3 നീതിയോടെ പ്രവർത്തിക്കുന്നവർ,

എപ്പോഴും ശരിയായതു ചെയ്യുന്നവർ, സന്തുഷ്ടർ.+

 4 യഹോവേ, അങ്ങയുടെ ജനത്തോടു പ്രീതി കാണിക്കുമ്പോൾ എന്നെയും ഓർക്കേണമേ.+

അങ്ങയുടെ രക്ഷാപ്രവൃത്തികൾകൊണ്ട്‌ എന്നെ പരിപാലിക്കേണമേ.

 5 അങ്ങനെ, അങ്ങ്‌ തിരഞ്ഞെടുത്തവരോട്‌ അങ്ങ്‌ കാണിക്കുന്ന നന്മ ഞാനും ആസ്വദിക്കട്ടെ;+

അങ്ങയുടെ ജനതയോടൊപ്പം ഞാനും സന്തോഷിക്കട്ടെ;

അങ്ങയുടെ അവകാശജനത്തോടൊപ്പം അഭിമാനത്തോടെ ഞാനും അങ്ങയെ പുകഴ്‌ത്തട്ടെ.

 6 പൂർവികരെപ്പോലെ ഞങ്ങളും പാപം ചെയ്‌തു;+

ഞങ്ങൾ തെറ്റു ചെയ്‌തു, ദുഷ്ടത പ്രവർത്തിച്ചു.+

 7 ഈജിപ്‌തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;*

അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്‌നേഹം ഓർത്തുമില്ല;

പകരം കടൽത്തീരത്തുവെച്ച്‌, ചെങ്കടൽത്തീരത്തുവെച്ച്‌, മത്സരിച്ചു.+

 8 എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത്‌ അവരെ രക്ഷിച്ചു;+

തന്റെ മഹാശക്തി പ്രസിദ്ധമാക്കേണ്ടതിന്‌ അവരെ സംരക്ഷിച്ചു.+

 9 ദൈവം ചെങ്കടലിനെ ശകാരിച്ചു, അത്‌ ഉണങ്ങിപ്പോയി;

മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+

10 വൈരിയുടെ കരങ്ങളിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു,+

ശത്രുവിന്റെ കൈകളിൽനിന്ന്‌ അവരെ വീണ്ടെടുത്തു.+

11 വെള്ളം അവരുടെ എതിരാളികളെ മൂടിക്കളഞ്ഞു,

ഒരുത്തൻപോലും രക്ഷപ്പെട്ടില്ല.*+

12 അപ്പോൾ, അവർ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ചു;+

ദൈവത്തെ പാടി സ്‌തുതിക്കാൻ തുടങ്ങി.+

13 എങ്കിലും ദൈവം ചെയ്‌തതെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു;+

ദിവ്യോപദേശത്തിനായി കാത്തിരുന്നുമില്ല.

14 വിജനഭൂമിയിൽവെച്ച്‌ അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+

മരുഭൂമിയിൽവെച്ച്‌ ദൈവത്തെ പരീക്ഷിച്ചു.+

15 ചോദിച്ചതെല്ലാം ദൈവം അവർക്കു കൊടുത്തു;

പക്ഷേ അവരെ ക്ഷയിപ്പിച്ചുകളഞ്ഞ രോഗത്താൽ പിന്നെ അവരെ പ്രഹരിച്ചു.+

16 പാളയത്തിൽവെച്ച്‌ അവർ മോശയോടും

യഹോവയുടെ വിശുദ്ധനായ+ അഹരോനോടും+ അസൂയപ്പെട്ടു.

17 അപ്പോൾ, ഭൂമി വായ്‌ പിളർന്ന്‌ ദാഥാനെ വിഴുങ്ങി,

അബീരാമിനോടൊപ്പം കൂടിവന്നവരെ മൂടിക്കളഞ്ഞു.+

18 അവരുടെ സംഘത്തിന്‌ ഇടയിൽ ഒരു തീ ആളിക്കത്തി;

അഗ്നിജ്വാല ദുഷ്ടരെ ചുട്ടെരിച്ചു.+

19 അവർ ഹോരേബിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി,

ലോഹപ്രതിമയ്‌ക്കു* മുന്നിൽ കുമ്പിട്ടു;+

20 അവർ എന്റെ മഹത്ത്വം

പുല്ലു തിന്നുന്ന കാളയുടെ രൂപവുമായി വെച്ചുമാറി.+

21 തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്‌മരിച്ചു;+

ഈജിപ്‌തിൽ വൻകാര്യങ്ങൾ ചെയ്‌ത,+

22 ഹാമിന്റെ ദേശത്ത്‌ അത്ഭുതങ്ങൾ കാണിച്ച,+

ചെങ്കടലിൽ ഭയാദരവ്‌ ഉണർത്തുന്ന കാര്യങ്ങൾ ചെയ്‌ത,+

ദൈവത്തെ അവർ മറന്നു.

23 ദൈവം അവരെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ,

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശ അവർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു,*

സംഹാരം വിതയ്‌ക്കുമായിരുന്ന ആ ഉഗ്രകോപത്തെ തണുപ്പിച്ചു.+

24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+

ദൈവത്തിന്റെ വാഗ്‌ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+

25 കൂടാരങ്ങളിൽ ഇരുന്ന്‌ അവർ മുറുമുറുത്തു;+

യഹോവയുടെ ശബ്ദത്തിനു ചെവി കൊടുത്തില്ല.+

26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച്‌ ആണയിട്ടു;

അവരെ വിജനഭൂമിയിൽ വീഴ്‌ത്തുമെന്നും+

27 അവരുടെ പിൻതലമുറക്കാർ ജനതകൾക്കിടയിൽ മരിച്ചുവീഴുമെന്നും

അവരെ പല ദേശങ്ങളിലേക്കു ചിതറിക്കുമെന്നും ദൈവം പറഞ്ഞു.+

28 പിന്നെ, അവർ പെയോരിലെ ബാലിനെ ആരാധിച്ചു,+

മരിച്ചവർക്ക്‌* അർപ്പിച്ച ബലിവസ്‌തുക്കൾ തിന്നു.

29 തങ്ങളുടെ പ്രവൃത്തികളാൽ അവർ ദൈവത്തെ പ്രകോപിപ്പിച്ചു;+

അങ്ങനെ, അവർക്കിടയിൽ ഒരു ബാധ പൊട്ടിപ്പുറപ്പെട്ടു.+

30 പക്ഷേ, ഫിനെഹാസ്‌ ഇടപെട്ടപ്പോൾ

ആ ബാധ നിന്നു.+

31 അതുകൊണ്ട്‌ അവനെ തലമുറതലമുറയോളം,

എന്നേക്കും, നീതിമാനായി കണക്കാക്കി.+

32 മെരീബയിലെ* നീരുറവിന്‌ അടുത്തുവെച്ച്‌ അവർ ദൈവത്തെ പ്രകോപിപ്പിച്ചു;

അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു.+

33 അവർ മോശയെ കോപിപ്പിച്ചു;

മോശയുടെ വായ്‌ ചിന്താശൂന്യമായി സംസാരിച്ചു.+

34 ജനതകളെ നിശ്ശേഷം നശിപ്പിക്കണമെന്ന+

യഹോവയുടെ കല്‌പന അവർ അനുസരിച്ചില്ല.+

35 പകരം, ജനതകളുമായി ഇടകലർന്ന്‌+

അവരുടെ വഴികൾ സ്വീകരിച്ചു.*+

36 അവർ അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;+

അവ അവർക്ക്‌ ഒരു കുടുക്കായിത്തീർന്നു.+

37 അവർ അവരുടെ പുത്രീപുത്രന്മാരെ

ഭൂതങ്ങൾക്കു ബലി അർപ്പിച്ചു.+

38 സ്വന്തം മക്കളെ കനാനിലെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു;+

അവർ നിരപരാധികളുടെ രക്തം,+

സ്വന്തം മക്കളുടെ രക്തം, ചൊരിഞ്ഞു;

രക്തച്ചൊരിച്ചിലിനാൽ ദേശം മലിനമായി.

39 സ്വന്തം പ്രവൃത്തികളാൽ അവർ അശുദ്ധരായി;

അവരുടെ ചെയ്‌തികളാൽ ആത്മീയ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+

40 അങ്ങനെ യഹോവയുടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;

തന്റെ അവകാശത്തെ ദൈവം വെറുത്തുതുടങ്ങി.

41 ദൈവം വീണ്ടുംവീണ്ടും അവരെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;+

അങ്ങനെ, അവരെ വെറുത്തവർ അവരുടെ മേൽ ഭരണം നടത്തി.+

42 ശത്രുക്കൾ അവരെ അടിച്ചമർത്തി,

അവർ അവരുടെ അധികാരത്തിൻകീഴിലായി.

43 ദൈവം പല തവണ അവരെ രക്ഷിച്ചു;+

പക്ഷേ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ച്‌ മത്സരിച്ചു;+

അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്‌ത്തി.+

44 എന്നാൽ, വീണ്ടും ദൈവം അവരുടെ കഷ്ടത കണ്ടു;+

സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ടു.+

45 അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;

തന്റെ വലിയ അചഞ്ചലസ്‌നേഹം നിമിത്തം ദൈവത്തിന്‌ അവരോട്‌ അലിവ്‌ തോന്നി.*+

46 അവരെ ബന്ദികളാക്കിയ സകലർക്കും

അവരോട്‌ അലിവ്‌ തോന്നാൻ ദൈവം ഇടയാക്കി.+

47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,+

തിരുനാമത്തിനു നന്ദി അർപ്പിച്ച്‌

അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ+

ജനതകളിൽനിന്ന്‌ ഞങ്ങളെ കൂട്ടിച്ചേർക്കേണമേ.+

48 ഇസ്രായേലിന്റെ ദൈവമായ യഹോവ

നിത്യതയിലെന്നും* വാഴ്‌ത്തപ്പെടട്ടെ.+

ജനം മുഴുവൻ “ആമേൻ!”* എന്നു പറയട്ടെ.

യാഹിനെ സ്‌തുതിപ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക