വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 51
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • പശ്ചാത്താപത്തോടെയുള്ള ഒരു പ്രാർഥന

        • ഗർഭംമുതലേ പാപി (5)

        • “പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ” (7)

        • “ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (10)

        • തകർന്ന മനസ്സു ദൈവത്തിനു സ്വീകാര്യം (17)

സങ്കീർത്തനം 51:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ശമു 11:3

സങ്കീർത്തനം 51:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:18; സങ്ക 25:7; 41:4
  • +സങ്ക 103:13; സുഭ 28:13; യശ 43:25; 44:22

സങ്കീർത്തനം 51:2

ഒത്തുവാക്യങ്ങള്‍

  • +യശ 1:18; 1കൊ 6:11
  • +എബ്ര 9:13, 14; 1യോഹ 1:7

സങ്കീർത്തനം 51:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ മനസ്സിലുണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:5; 40:12

സങ്കീർത്തനം 51:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയോടു മാത്രം.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 39:9; 2ശമു 12:13
  • +2ശമു 12:9; സങ്ക 38:18
  • +റോമ 3:4

സങ്കീർത്തനം 51:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അമ്മ എന്നെ ഗർഭം ധരിച്ച നിമിഷംമുതൽ ഞാൻ പാപിയാണ്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 14:4; റോമ 3:23; 5:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1986, പേ. 26-27

സങ്കീർത്തനം 51:6

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:7; 2രാജ 20:3; 1ദിന 29:17

സങ്കീർത്തനം 51:7

ഒത്തുവാക്യങ്ങള്‍

  • +ലേവ 14:3, 4; എബ്ര 9:13, 14
  • +യശ 1:18

സങ്കീർത്തനം 51:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:2; 38:3; യശ 57:15

സങ്കീർത്തനം 51:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മുഖം മറയ്‌ക്കേണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:12; യശ 38:17
  • +മീഖ 7:19

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 12

സങ്കീർത്തനം 51:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മനസ്സ്‌.”

ഒത്തുവാക്യങ്ങള്‍

  • +യിര 32:39
  • +യഹ 11:19; എഫ 4:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2015, പേ. 14

    5/15/2007, പേ. 17

    6/1/2001, പേ. 30

    5/15/1993, പേ. 21

സങ്കീർത്തനം 51:11

അടിക്കുറിപ്പുകള്‍

  • *

    ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.

സങ്കീർത്തനം 51:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മനസ്സൊരുക്കം തന്ന്‌ അങ്ങ്‌ എന്നെ താങ്ങേണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 21:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 9

സങ്കീർത്തനം 51:13

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:38

സങ്കീർത്തനം 51:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:22; യശ 12:2; വെളി 7:10
  • +ഉൽ 9:6
  • +നെഹ 9:33; സങ്ക 35:28; 59:16; ദാനി 9:7

സങ്കീർത്തനം 51:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:1; 109:30; എബ്ര 13:15

സങ്കീർത്തനം 51:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:3
  • +1ശമു 15:22; സങ്ക 40:6; ഹോശ 6:6

സങ്കീർത്തനം 51:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവാണല്ലോ.”

  • *

    അഥവാ “ഹൃദയത്തോട്‌ അങ്ങ്‌ അവജ്ഞ കാട്ടില്ലല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 22:18, 19; 2ദിന 33:13; സങ്ക 22:24; 34:18; സുഭ 28:13; യശ 57:15; ലൂക്ക 15:22-24; 18:13, 14

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 175

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 261-262

    വീക്ഷാഗോപുരം,

    12/1/1997, പേ. 11

സങ്കീർത്തനം 51:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 11

സങ്കീർത്തനം 51:19

ഒത്തുവാക്യങ്ങള്‍

  • +ഹോശ 14:2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 51:മേലെഴുത്ത്‌2ശമു 11:3
സങ്കീ. 51:1സംഖ 14:18; സങ്ക 25:7; 41:4
സങ്കീ. 51:1സങ്ക 103:13; സുഭ 28:13; യശ 43:25; 44:22
സങ്കീ. 51:2യശ 1:18; 1കൊ 6:11
സങ്കീ. 51:2എബ്ര 9:13, 14; 1യോഹ 1:7
സങ്കീ. 51:3സങ്ക 32:5; 40:12
സങ്കീ. 51:4ഉൽ 39:9; 2ശമു 12:13
സങ്കീ. 51:42ശമു 12:9; സങ്ക 38:18
സങ്കീ. 51:4റോമ 3:4
സങ്കീ. 51:5ഇയ്യ 14:4; റോമ 3:23; 5:12
സങ്കീ. 51:61ശമു 16:7; 2രാജ 20:3; 1ദിന 29:17
സങ്കീ. 51:7ലേവ 14:3, 4; എബ്ര 9:13, 14
സങ്കീ. 51:7യശ 1:18
സങ്കീ. 51:8സങ്ക 6:2; 38:3; യശ 57:15
സങ്കീ. 51:9സങ്ക 103:12; യശ 38:17
സങ്കീ. 51:9മീഖ 7:19
സങ്കീ. 51:10യിര 32:39
സങ്കീ. 51:10യഹ 11:19; എഫ 4:23
സങ്കീ. 51:12സങ്ക 21:1
സങ്കീ. 51:13പ്രവൃ 2:38
സങ്കീ. 51:14സങ്ക 38:22; യശ 12:2; വെളി 7:10
സങ്കീ. 51:14ഉൽ 9:6
സങ്കീ. 51:14നെഹ 9:33; സങ്ക 35:28; 59:16; ദാനി 9:7
സങ്കീ. 51:15സങ്ക 34:1; 109:30; എബ്ര 13:15
സങ്കീ. 51:16സുഭ 21:3
സങ്കീ. 51:161ശമു 15:22; സങ്ക 40:6; ഹോശ 6:6
സങ്കീ. 51:172രാജ 22:18, 19; 2ദിന 33:13; സങ്ക 22:24; 34:18; സുഭ 28:13; യശ 57:15; ലൂക്ക 15:22-24; 18:13, 14
സങ്കീ. 51:19ഹോശ 14:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 51:1-19

സങ്കീർത്തനം

സംഗീതസംഘനായകന്‌; ദാവീദ്‌ ബത്ത്‌-ശേബയുമായി+ ബന്ധപ്പെട്ടതിനു ശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുത്ത്‌ വന്നപ്പോൾ ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം.

51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+

അങ്ങയുടെ മഹാകരുണയ്‌ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്‌ച്ചുകളയേണമേ.+

 2 എന്റെ തെറ്റു നന്നായി കഴുകിക്കളഞ്ഞ്‌+

പാപത്തിൽനിന്ന്‌ എന്നെ ശുദ്ധീകരിക്കേണമേ.+

 3 എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം;

എന്റെ പാപം എപ്പോഴും എന്റെ മുന്നിലുണ്ട്‌.*+

 4 അങ്ങയോട്‌—ഏറ്റവുമധികം അങ്ങയോട്‌*—ഞാൻ പാപം ചെയ്‌തിരിക്കുന്നു;+

ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്‌തിരിക്കുന്നു.+

അതുകൊണ്ട്‌ അങ്ങ്‌ സംസാരിക്കുമ്പോൾ അങ്ങ്‌ നീതിമാനായിരിക്കും;

അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+

 5 ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്‌;+

പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.*

 6 ഉള്ളിന്റെ ഉള്ളിലെ പരമാർഥതയാണല്ലോ അങ്ങയെ പ്രസാദിപ്പിക്കുന്നത്‌;+

എന്റെ ഹൃദയത്തിന്റെ ആഴങ്ങളെ യഥാർഥജ്ഞാനം പഠിപ്പിക്കേണമേ.

 7 ഈസോപ്പുചെടികൊണ്ട്‌ എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.

എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+

 8 ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;

അങ്ങനെ, അങ്ങ്‌ തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+

 9 എന്റെ പാപങ്ങളിൽനിന്ന്‌ അങ്ങ്‌ മുഖം തിരിക്കേണമേ;*+

എന്റെ തെറ്റുകളെല്ലാം തുടച്ചുകളയേണമേ.+

10 ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ;+

അചഞ്ചലമായ പുതിയൊരു ആത്മാവ്‌*+ എനിക്കു നൽകേണമേ.

11 തിരുസന്നിധിയിൽനിന്ന്‌ എന്നെ ഓടിച്ചുകളയരുതേ.

അങ്ങയുടെ പരിശുദ്ധാത്മാവിനെ* എന്നിൽനിന്ന്‌ എടുത്തുകളയരുതേ.

12 അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+

അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.*

13 ലംഘകരെ ഞാൻ അങ്ങയുടെ വഴികൾ പഠിപ്പിക്കും;+

അങ്ങനെ, പാപികൾ അങ്ങയിലേക്കു മടങ്ങിവരും.

14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന്‌ എന്നെ വിടുവിക്കേണമേ;+

അപ്പോൾ എന്റെ നാവിന്‌ അങ്ങയുടെ നീതിയെക്കുറിച്ച്‌ സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+

15 യഹോവേ, എന്റെ വായ്‌ അങ്ങയുടെ സ്‌തുതി ഘോഷിക്കേണ്ടതിന്‌

എന്റെ അധരങ്ങളെ തുറക്കേണമേ.+

16 ബലികളൊന്നും അങ്ങയ്‌ക്കു വേണ്ടല്ലോ—അല്ലെങ്കിൽ ഞാൻ അവ അർപ്പിക്കുമായിരുന്നു;+

സമ്പൂർണദഹനയാഗത്തിൽ അങ്ങ്‌ പ്രസാദിക്കുന്നില്ലല്ലോ.+

17 തകർന്ന മനസ്സാണല്ലോ* അങ്ങയ്‌ക്കു സ്വീകാര്യമായ ബലി;

ദൈവമേ, തകർന്ന്‌ നുറുങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷിക്കില്ലല്ലോ.*+

18 പ്രസാദം തോന്നി സീയോനു നന്മ ചെയ്യേണമേ;

യരുശലേമിന്റെ മതിലുകൾ പണിയേണമേ.

19 പിന്നെ അങ്ങ്‌ നീതിബലികളിൽ,

ദഹനബലികളിലും സമ്പൂർണയാഗങ്ങളിലും, പ്രസാദിക്കും;

അങ്ങയുടെ യാഗപീഠത്തിൽ വീണ്ടും കാളകളെ അർപ്പിച്ചുതുടങ്ങും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക