വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോമോന്റെ ജ്ഞാനമൊഴികൾ (10:1–24:34)

സുഭാഷിതങ്ങൾ 20:1

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:20, 21; സുഭ 23:29-35
  • +യശ 28:7
  • +1കൊ 6:10; ഗല 5:21; എഫ 5:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2004, പേ. 19-20

    5/1/2000, പേ. 19

    10/1/1987, പേ. 28

    ഉണരുക!,

    2/8/1987, പേ. 23

സുഭാഷിതങ്ങൾ 20:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 19:12; സഭ 10:4
  • +1രാജ 2:22-24

സുഭാഷിതങ്ങൾ 20:3

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:29; 2തിമ 2:23
  • +സുഭ 18:6; സഭ 7:9

സുഭാഷിതങ്ങൾ 20:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവൻ കൊയ്‌ത്തുകാലത്ത്‌ തേടിനടക്കും, എന്നാൽ ഒന്നും കിട്ടില്ല.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:10, 11; 2തെസ്സ 3:10

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 3 2019, പേ. 11

സുഭാഷിതങ്ങൾ 20:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉദ്ദേശ്യങ്ങൾ.” അക്ഷ. “ഉപദേശം.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2005, പേ. 12

    9/15/2003, പേ. 14

    11/1/1997, പേ. 32

    8/1/1989, പേ. 5

    ഉണരുക!,

    2/8/2005, പേ. 9-10

സുഭാഷിതങ്ങൾ 20:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനിഷ്‌ഠയോടെ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.

  • *

    അക്ഷ. “ആൺമക്കളും.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:1; ലൂക്ക 1:5, 6
  • +സങ്ക 37:25, 26

സുഭാഷിതങ്ങൾ 20:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:7
  • +1രാജ 3:28; സങ്ക 72:1, 4; സുഭ 16:12

സുഭാഷിതങ്ങൾ 20:9

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 14:4
  • +സങ്ക 51:5; സഭ 7:20; യാക്ക 3:2

സുഭാഷിതങ്ങൾ 20:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രണ്ടു തരം തൂക്കക്കട്ടികളും രണ്ടു തരം അളവുപാത്രങ്ങളും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:1; ആമോ 8:5; മീഖ 6:11

സുഭാഷിതങ്ങൾ 20:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2016, പേ. 4-5

    ഉണരുക!,

    8/22/1997, പേ. 20

സുഭാഷിതങ്ങൾ 20:12

ഒത്തുവാക്യങ്ങള്‍

  • +പുറ 4:11

സുഭാഷിതങ്ങൾ 20:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:4
  • +സുഭ 12:11

സുഭാഷിതങ്ങൾ 20:14

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:13; സുഭ 21:6

സുഭാഷിതങ്ങൾ 20:15

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:13-15

സുഭാഷിതങ്ങൾ 20:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അന്യദേശക്കാരനുവേണ്ടി.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:15
  • +സുഭ 27:13

സുഭാഷിതങ്ങൾ 20:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:30, 31

സുഭാഷിതങ്ങൾ 20:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉപദേശം തേടിയാൽ.”

  • *

    അഥവാ “ഉറപ്പുള്ളതാകും.”

  • *

    അഥവാ “ജ്ഞാനമുള്ള ഉപദേശത്തിന്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:22
  • +സുഭ 11:14; 24:6; ലൂക്ക 14:31, 32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2012, പേ. 31

സുഭാഷിതങ്ങൾ 20:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വായ്‌കൊണ്ട്‌ വശീകരിക്കുന്നവന്റെ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:16; സുഭ 11:13; 25:9, 23

സുഭാഷിതങ്ങൾ 20:20

ഒത്തുവാക്യങ്ങള്‍

  • +പുറ 20:12; ലേവ 20:9; സുഭ 19:26

സുഭാഷിതങ്ങൾ 20:21

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:8, 20; 1തിമ 6:9, 10

സുഭാഷിതങ്ങൾ 20:22

ഒത്തുവാക്യങ്ങള്‍

  • +ആവ 32:35; സുഭ 24:29; മത്ത 5:38, 39; റോമ 12:17, 19; 1തെസ്സ 5:15
  • +സങ്ക 37:34
  • +സങ്ക 34:7; 1പത്ര 4:19

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 180

സുഭാഷിതങ്ങൾ 20:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രണ്ടു തരം തൂക്കക്കട്ടികൾ.”

സുഭാഷിതങ്ങൾ 20:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “താൻ പോകേണ്ട വഴി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:23; യിര 10:23

സുഭാഷിതങ്ങൾ 20:25

ഒത്തുവാക്യങ്ങള്‍

  • +ലേവ 27:9
  • +സംഖ 30:2; സഭ 5:4, 6; മത്ത 5:33

സുഭാഷിതങ്ങൾ 20:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 101:8
  • +യശ 28:27

സുഭാഷിതങ്ങൾ 20:27

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 2

സുഭാഷിതങ്ങൾ 20:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 61:6, 7
  • +സങ്ക 21:7

സുഭാഷിതങ്ങൾ 20:29

ഒത്തുവാക്യങ്ങള്‍

  • +സഭ 11:9
  • +ലേവ 19:32; സുഭ 16:31

സുഭാഷിതങ്ങൾ 20:30

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:71

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 20:1ഉൽ 9:20, 21; സുഭ 23:29-35
സുഭാ. 20:1യശ 28:7
സുഭാ. 20:11കൊ 6:10; ഗല 5:21; എഫ 5:18
സുഭാ. 20:2സുഭ 19:12; സഭ 10:4
സുഭാ. 20:21രാജ 2:22-24
സുഭാ. 20:3സുഭ 14:29; 2തിമ 2:23
സുഭാ. 20:3സുഭ 18:6; സഭ 7:9
സുഭാ. 20:4സുഭ 6:10, 11; 2തെസ്സ 3:10
സുഭാ. 20:7ഇയ്യ 1:1; ലൂക്ക 1:5, 6
സുഭാ. 20:7സങ്ക 37:25, 26
സുഭാ. 20:81രാജ 7:7
സുഭാ. 20:81രാജ 3:28; സങ്ക 72:1, 4; സുഭ 16:12
സുഭാ. 20:9ഇയ്യ 14:4
സുഭാ. 20:9സങ്ക 51:5; സഭ 7:20; യാക്ക 3:2
സുഭാ. 20:10സുഭ 11:1; ആമോ 8:5; മീഖ 6:11
സുഭാ. 20:11സുഭ 22:15
സുഭാ. 20:12പുറ 4:11
സുഭാ. 20:13സുഭ 10:4
സുഭാ. 20:13സുഭ 12:11
സുഭാ. 20:14ലേവ 19:13; സുഭ 21:6
സുഭാ. 20:15സുഭ 3:13-15
സുഭാ. 20:16സുഭ 11:15
സുഭാ. 20:16സുഭ 27:13
സുഭാ. 20:17സുഭ 6:30, 31
സുഭാ. 20:18സുഭ 15:22
സുഭാ. 20:18സുഭ 11:14; 24:6; ലൂക്ക 14:31, 32
സുഭാ. 20:19ലേവ 19:16; സുഭ 11:13; 25:9, 23
സുഭാ. 20:20പുറ 20:12; ലേവ 20:9; സുഭ 19:26
സുഭാ. 20:21സുഭ 28:8, 20; 1തിമ 6:9, 10
സുഭാ. 20:22ആവ 32:35; സുഭ 24:29; മത്ത 5:38, 39; റോമ 12:17, 19; 1തെസ്സ 5:15
സുഭാ. 20:22സങ്ക 37:34
സുഭാ. 20:22സങ്ക 34:7; 1പത്ര 4:19
സുഭാ. 20:24സങ്ക 37:23; യിര 10:23
സുഭാ. 20:25ലേവ 27:9
സുഭാ. 20:25സംഖ 30:2; സഭ 5:4, 6; മത്ത 5:33
സുഭാ. 20:26സങ്ക 101:8
സുഭാ. 20:26യശ 28:27
സുഭാ. 20:28സങ്ക 61:6, 7
സുഭാ. 20:28സങ്ക 21:7
സുഭാ. 20:29സഭ 11:9
സുഭാ. 20:29ലേവ 19:32; സുഭ 16:31
സുഭാ. 20:30സങ്ക 119:71
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 20:1-30

സുഭാഷിതങ്ങൾ

20 വീഞ്ഞു പരിഹാസിയും+ മദ്യം തോന്നിയവാസിയും+ ആണ്‌;

അവയാൽ വഴിതെറ്റിപ്പോകുന്നവർ ജ്ഞാനികളല്ല.+

 2 രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+

രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+

 3 കലഹത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നത്‌ ഒരു മനുഷ്യനു മാന്യത;+

എന്നാൽ വിഡ്‌ഢികളെല്ലാം അതിൽ ചെന്ന്‌ ചാടും.+

 4 മടിയൻ മഞ്ഞുകാലത്ത്‌ നിലം ഉഴുന്നില്ല;

കൊയ്‌ത്തുകാലത്ത്‌ ഒന്നുമില്ലാതെവരുമ്പോൾ അവന്‌ ഇരക്കേണ്ടിവരും.*+

 5 മനുഷ്യന്റെ ഹൃദയത്തിലെ ചിന്തകൾ* ആഴമുള്ള വെള്ളം;

എന്നാൽ വകതിരിവുള്ളവൻ അതു കോരിയെടുക്കും.

 6 തങ്ങളുടെ സ്‌നേഹം വിശ്വസ്‌തമാണെന്നു പലരും അവകാശപ്പെടുന്നു;

എന്നാൽ വിശ്വസ്‌തനായ ആരെങ്കിലുമുണ്ടോ?

 7 നീതിമാൻ നിഷ്‌കളങ്കതയോടെ* നടക്കുന്നു;+

അവനു ശേഷമുള്ള അവന്റെ മക്കളും* സന്തോഷമുള്ളവർ.+

 8 ന്യായം വിധിക്കാൻ രാജാവ്‌ സിംഹാസനത്തിൽ ഇരിക്കുമ്പോൾ+

അദ്ദേഹം കണ്ണുകൊണ്ട്‌ ദുഷ്ടതയെല്ലാം അരിച്ചുമാറ്റുന്നു.+

 9 “ഞാൻ എന്റെ ഹൃദയം ശുദ്ധീകരിച്ചു;+

ഞാൻ ഇപ്പോൾ പാപമില്ലാത്തവനാണ്‌”+ എന്ന്‌ ആർക്കു പറയാനാകും?

10 സത്യസന്ധമല്ലാത്ത അളവുകളും തെറ്റായ തൂക്കക്കട്ടികളും*

യഹോവയ്‌ക്ക്‌ അറപ്പാണ്‌.+

11 ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട്‌

താൻ നിഷ്‌കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.+

12 കേൾക്കുന്ന കാതും കാണുന്ന കണ്ണും—

ഇവ രണ്ടും യഹോവ ഉണ്ടാക്കി.+

13 ഉറക്കത്തെ സ്‌നേഹിക്കരുത്‌, നീ ദരിദ്രനായിത്തീരും.+

കണ്ണു തുറക്കൂ, നീ ആഹാരം കഴിച്ച്‌ തൃപ്‌തനാകും.+

14 സാധനം വാങ്ങുന്നവൻ, “ഇതു കൊള്ളില്ല, തീരെ കൊള്ളില്ല” എന്നു പറയുന്നു;

എന്നിട്ട്‌ അവൻ പോയി വീമ്പിളക്കുന്നു.+

15 സ്വർണവും ധാരാളം പവിഴക്കല്ലുകളും* ഉണ്ട്‌;

എന്നാൽ അറിവുള്ള അധരങ്ങൾ അതിലും വിലപിടിപ്പുള്ളത്‌.+

16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്‌ത്രം പിടിച്ചുവാങ്ങുക;+

ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിൽ അവനിൽനിന്ന്‌ പണയവസ്‌തു പിടിച്ചെടുക്കുക.+

17 വഞ്ചിച്ച്‌ നേടിയ ആഹാരം ഒരുവനു രുചികരമായി തോന്നുന്നു;

എന്നാൽ പിന്നീട്‌ അവന്റെ വായിൽ ചരൽ നിറയും.+

18 കൂടിയാലോചിച്ചാൽ* പദ്ധതികൾ വിജയിക്കും.*+

വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ യുദ്ധം ചെയ്യുക.+

19 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+

പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത്‌ പോകരുത്‌.

20 അപ്പനെയും അമ്മയെയും ശപിക്കുന്നവന്റെ വിളക്ക്‌

ഇരുട്ടാകുമ്പോൾ കെട്ടുപോകും.+

21 ആദ്യം അത്യാഗ്രഹത്തോടെ കൈക്കലാക്കിയ അവകാശം

അവസാനം അനുഗ്രഹമായിരിക്കില്ല.+

22 “ഞാൻ ഇതിനു പ്രതികാരം ചെയ്യും”+ എന്നു പറയരുത്‌.

യഹോവയിൽ പ്രത്യാശ വെക്കുക,+ അവൻ നിന്നെ രക്ഷിക്കും.+

23 കൃത്യതയില്ലാത്ത തൂക്കക്കട്ടികൾ* യഹോവയ്‌ക്ക്‌ അറപ്പാണ്‌;

കള്ളത്തുലാസു നല്ലതല്ല.

24 മനുഷ്യന്റെ കാലടികളെ യഹോവ നിയന്ത്രിക്കുന്നു;+

ഒരു മനുഷ്യനു തന്റെ വഴികൾ* എങ്ങനെ മനസ്സിലാകും?

25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട്‌

പിന്നീടു മാത്രം അതെക്കുറിച്ച്‌ ആലോചിക്കുന്നവൻ കുടുക്കിലാകും.+

26 ബുദ്ധിമാനായ രാജാവ്‌ ദുഷ്ടന്മാരെ അരിച്ചുമാറ്റുന്നു;+

അവരുടെ മുകളിലൂടെ മെതിവണ്ടി ഓടിക്കുന്നു.+

27 മനുഷ്യന്റെ ശ്വാസം യഹോവയുടെ വിളക്കാണ്‌;

അതു മനുഷ്യന്റെ ഉള്ളം പരിശോധിക്കുന്നു.

28 അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും രാജാവിനെ കാക്കുന്നു;+

അചഞ്ചലസ്‌നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+

29 ചെറുപ്പക്കാരുടെ ശക്തിയാണ്‌+ അവരുടെ മഹത്ത്വം;

വൃദ്ധരുടെ നര+ അവരുടെ തേജസ്സ്‌.

30 മുറിവുകളും ചതവുകളും തിന്മ നീക്കിക്കളയുന്നു;+

ചുട്ട അടി ഒരുവന്റെ ഉള്ളം ശുദ്ധീകരിക്കുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക