വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • കുറവുകളുള്ള മനുഷ്യഭരണം (1-17)

        • രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക (2-4)

        • മനുഷ്യന്റെ ആധിപത്യം ദോഷകരം (9)

        • ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തപ്പോൾ (11)

        • തിന്നുക, കുടിക്കുക, ആനന്ദിക്കുക (15)

സഭാപ്രസംഗകൻ 8:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒരു കാര്യത്തിന്റെ അർഥം വിശദീകരിച്ചുതരാൻ.”

സഭാപ്രസംഗകൻ 8:2

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:3
  • +സുഭ 24:21, 22; റോമ 13:1; തീത്ത 3:1; 1പത്ര 2:13

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/8/1989, പേ. 24

സഭാപ്രസംഗകൻ 8:3

ഒത്തുവാക്യങ്ങള്‍

  • +സഭ 10:4
  • +1രാജ 1:5, 7; സുഭ 20:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

സഭാപ്രസംഗകൻ 8:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:24, 25

സഭാപ്രസംഗകൻ 8:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തീരുമാനവും.”

ഒത്തുവാക്യങ്ങള്‍

  • +റോമ 13:5; 1പത്ര 3:13
  • +1ശമു 24:12, 13; 26:8-10; സങ്ക 37:7

സഭാപ്രസംഗകൻ 8:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തീരുമാനവും.”

ഒത്തുവാക്യങ്ങള്‍

  • +സഭ 3:17

സഭാപ്രസംഗകൻ 8:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവിന്മേൽ; ശ്വാസത്തിന്മേൽ; കാറ്റിന്മേൽ.”

  • *

    മറ്റൊരു സാധ്യത “ദുഷ്ടന്മാരുടെ ദുഷ്ടതയ്‌ക്ക്‌ അവരെ രക്ഷപ്പെടുത്താനാവില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:48

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 29-30

സഭാപ്രസംഗകൻ 8:9

ഒത്തുവാക്യങ്ങള്‍

  • +പുറ 1:13, 14; മീഖ 7:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 31

    ഉണരുക!,

    നമ്പർ 3 2017, പേ. 6

    വീക്ഷാഗോപുരം,

    1/1/2002, പേ. 5

സഭാപ്രസംഗകൻ 8:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:7

സഭാപ്രസംഗകൻ 8:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:4, 6
  • +1ശമു 2:22, 23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/2011, പേ. 4

    സമാധാനം, പേ. 135

സഭാപ്രസംഗകൻ 8:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:9; 103:13; 112:1; യശ 3:10; 2പത്ര 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1997, പേ. 17-18

സഭാപ്രസംഗകൻ 8:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10; യശ 57:21
  • +ഇയ്യ 24:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1997, പേ. 17-18

സഭാപ്രസംഗകൻ 8:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരാശപ്പെടുത്തുന്ന.”

ഒത്തുവാക്യങ്ങള്‍

  • +സഭ 7:15
  • +സങ്ക 37:7; 73:12

സഭാപ്രസംഗകൻ 8:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 100:2
  • +സഭ 2:24; 3:12, 13

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 44

    വീക്ഷാഗോപുരം,

    10/1/1996, പേ. 14

സഭാപ്രസംഗകൻ 8:16

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ആളുകൾക്കു രാവും പകലും ഉറക്കമില്ല എന്നു ഞാൻ കണ്ടു.”

ഒത്തുവാക്യങ്ങള്‍

  • +സഭ 1:13; 7:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

സഭാപ്രസംഗകൻ 8:17

ഒത്തുവാക്യങ്ങള്‍

  • +സഭ 3:11; റോമ 11:33
  • +ഇയ്യ 28:12; സഭ 7:24; 11:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 8:22ശമു 5:3
സഭാ. 8:2സുഭ 24:21, 22; റോമ 13:1; തീത്ത 3:1; 1പത്ര 2:13
സഭാ. 8:3സഭ 10:4
സഭാ. 8:31രാജ 1:5, 7; സുഭ 20:2
സഭാ. 8:41രാജ 2:24, 25
സഭാ. 8:5റോമ 13:5; 1പത്ര 3:13
സഭാ. 8:51ശമു 24:12, 13; 26:8-10; സങ്ക 37:7
സഭാ. 8:6സഭ 3:17
സഭാ. 8:8സങ്ക 89:48
സഭാ. 8:9പുറ 1:13, 14; മീഖ 7:3
സഭാ. 8:10സുഭ 10:7
സഭാ. 8:11സങ്ക 10:4, 6
സഭാ. 8:111ശമു 2:22, 23
സഭാ. 8:12സങ്ക 34:9; 103:13; 112:1; യശ 3:10; 2പത്ര 2:9
സഭാ. 8:13സങ്ക 37:10; യശ 57:21
സഭാ. 8:13ഇയ്യ 24:24
സഭാ. 8:14സഭ 7:15
സഭാ. 8:14സങ്ക 37:7; 73:12
സഭാ. 8:15സങ്ക 100:2
സഭാ. 8:15സഭ 2:24; 3:12, 13
സഭാ. 8:16സഭ 1:13; 7:25
സഭാ. 8:17സഭ 3:11; റോമ 11:33
സഭാ. 8:17ഇയ്യ 28:12; സഭ 7:24; 11:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 8:1-17

സഭാപ്രസംഗകൻ

8 ബുദ്ധിമാനെപ്പോലെ ആരുണ്ട്‌? പ്രശ്‌നങ്ങൾക്കുള്ള പരിഹാരം* ആർക്ക്‌ അറിയാം? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുകയും അവന്റെ പരുഷഭാവം മയപ്പെടുത്തുകയും ചെയ്യുന്നു.

2 ഞാൻ പറയുന്നു: “ദൈവത്തോടുള്ള ആണയെ കരുതി+ രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക.+ 3 രാജസന്നിധി വിട്ട്‌ പോകാൻ തിടുക്കം കാട്ടരുത്‌.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്‌.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും. 4 രാജാവിന്റെ വാക്ക്‌ അന്തിമമാണല്ലോ.+ ‘അങ്ങ്‌ എന്താണ്‌ ഈ ചെയ്യുന്നത്‌’ എന്ന്‌ അദ്ദേഹത്തോടു ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ?”

5 കല്‌പന അനുസരിക്കുന്നയാൾക്കു കുഴപ്പമൊന്നുമുണ്ടാകില്ല.+ ജ്ഞാനമുള്ള ഹൃദയം ഉചിതമായ സമയവും രീതിയും* അറിയുന്നു.+ 6 ഓരോ കാര്യത്തിനും ഓരോ സമയവും രീതിയും* ഉണ്ട്‌.+ മനുഷ്യവർഗത്തിന്റെ ബുദ്ധിമുട്ടുകൾ വളരെ അധികമാണല്ലോ. 7 എന്താണു സംഭവിക്കാൻപോകുന്നതെന്ന്‌ ആർക്കും അറിയില്ല. അപ്പോൾപ്പിന്നെ അത്‌ എങ്ങനെ സംഭവിക്കുമെന്ന്‌ ആർക്കു പറയാനാകും?

8 ഒരു മനുഷ്യനും ജീവനു മേൽ* അധികാരമില്ല, അതിനെ പിടിച്ചുനിറുത്താനും സാധിക്കില്ല. അതുപോലെ, മരണദിവസത്തിന്മേലും ആർക്കും അധികാരമില്ല.+ യുദ്ധസമയത്ത്‌ ഒരു പടയാളിക്കും ഒഴിവ്‌ കിട്ടാത്തതുപോലെ, ദുഷ്ടത പതിവാക്കിയവർക്ക്‌ അത്‌ അതിൽനിന്ന്‌ മോചനം കൊടുക്കില്ല.*

9 ഇതൊക്കെയാണ്‌ സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാൻ മനസ്സുവെച്ച ഞാൻ കണ്ടത്‌. മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത്‌ ഇക്കാലമത്രയും അവർക്കു ദോഷം ചെയ്‌തിരിക്കുന്നു.+ 10 ദുഷ്ടന്മാരുടെ ശവസംസ്‌കാരവും ഞാൻ കണ്ടു. അവർ വിശുദ്ധസ്ഥലത്ത്‌ വന്നുപോയിരുന്നവരാണ്‌. പക്ഷേ, അവർ ഇതൊക്കെ ചെയ്‌ത നഗരം പെട്ടെന്നുതന്നെ അവരെ മറന്നുപോയി.+ ഇതും വ്യർഥതയാണ്‌.

11 ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്‌+ മനുഷ്യരുടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യപ്പെടുന്നു.+ 12 പാപി നൂറു വട്ടം തെറ്റു ചെയ്‌തിട്ടും ദീർഘായുസ്സോടെ ഇരുന്നേക്കാമെങ്കിലും സത്യദൈവത്തെ ഭയപ്പെടുന്നവർക്ക്‌ ഒടുവിൽ നല്ലതു വരുമെന്ന്‌ എനിക്ക്‌ അറിയാം. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.+ 13 പക്ഷേ, ദുഷ്ടനു നല്ലതു വരില്ല.+ നിഴൽപോലുള്ള അവന്റെ നാളുകൾ അവനു നീട്ടിക്കൊണ്ടുപോകാനുമാകില്ല.+ കാരണം, അവൻ ദൈവത്തെ ഭയപ്പെടുന്നില്ല.

14 വ്യർഥമായ* ഒരു കാര്യം ഭൂമിയിൽ നടക്കുന്നുണ്ട്‌. നീതിമാന്മാരായ ചിലരോടു പെരുമാറുന്നത്‌ അവർ എന്തോ ദുഷ്‌പ്രവൃത്തി ചെയ്‌തു എന്നതുപോലെയാണ്‌.+ ദുഷ്ടന്മാരായ ചിലരോടാകട്ടെ നീതിപ്രവൃത്തി ചെയ്‌തു എന്നതുപോലെയും.+ ഇതും വ്യർഥതയാണെന്നു ഞാൻ പറയും.

15 അതുകൊണ്ട്‌ സന്തോഷിക്കൂ!+ അതാണ്‌ എന്റെ ശുപാർശ. കാരണം, മനുഷ്യന്റെ കാര്യത്തിൽ, തിന്നുകുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി സൂര്യനു കീഴെ ഒന്നുമില്ല.+ സത്യദൈവം സൂര്യനു കീഴെ തന്നിരിക്കുന്ന ജീവിതകാലത്ത്‌ അധ്വാനിക്കുന്നതോടൊപ്പം മനുഷ്യൻ ആഹ്ലാദിക്കുകയും വേണം.

16 ജ്ഞാനം സമ്പാദിക്കാനും ഭൂമിയിലെ പ്രവർത്തനങ്ങളെല്ലാം കാണാനും ഞാൻ മനസ്സുവെച്ചു.+ അതിനുവേണ്ടി ഞാൻ രാവും പകലും ഉറക്കമിളയ്‌ക്കുകപോലും ചെയ്‌തു.* 17 തുടർന്ന്‌, സത്യദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയുംകുറിച്ച്‌ ചിന്തിച്ചപ്പോൾ, സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യവർഗത്തിനു സാധിക്കില്ലെന്ന്‌ എനിക്കു മനസ്സിലായി.+ മനുഷ്യർ എത്ര കഠിനമായി ശ്രമിച്ചാലും അവർക്ക്‌ അതു ഗ്രഹിക്കാനാകില്ല. അത്‌ അറിയാൻമാത്രം ജ്ഞാനമുണ്ടെന്ന്‌ അവകാശപ്പെട്ടാലും അവർക്ക്‌ അതു ശരിക്കും ഗ്രഹിക്കാനാകില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക